സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 രാജാക്കന്മാർ 10
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Notes
No Verse Added
History
1 രാജാക്കന്മാർ 10:0 (12 33 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 രാജാക്കന്മാർ 10
1
ശെബാരാജ്ഞി
യഹോവയുടെ
നാമം
സംബന്ധിച്ചു
ശലോമോന്നുള്ള
കീർത്തികേട്ടിട്ടു
കടമൊഴികളാൽ
അവനെ
പരീക്ഷിക്കേണ്ടതിന്നു
വന്നു.
2
അവൾ
അതിമഹത്തായ
പരിവാരത്തോടും
സുഗന്ധവർഗ്ഗവും
അനവധി
പൊന്നും
രത്നവും
ചുമന്ന
ഒട്ടകളങ്ങളോടുംകൂടെ
യെരൂശലേമിൽവന്നു;
അവൾ
ശലോമോന്റെ
അടുക്കൽ
വന്നശേഷം
തന്റെ
മനോരഥമൊക്കെയും
അവനോടു
പ്രസ്താവിച്ചു.
3
അവളുടെ
സകലചോദ്യങ്ങൾക്കും
ശലോമോൻ
സമാധാനം
പറഞ്ഞു.
സമാധാനം
പറവാൻ
കഴിയാതെ
ഒന്നും
രാജാവിന്നു
മറപൊരുളായിരുന്നില്ല.
4
ശെബാരാജ്ഞി
ശലോമോന്റെ
സകലജ്ഞാനവും
അവൻ
പണിത
അരമനയും
5
അവന്റെ
മേശയിലെ
ഭക്ഷണവും
അവന്റെ
ഭൃത്യന്മാരുടെ
ഇരിപ്പും
അവന്റെ
ശുശ്രൂഷകന്മാരുടെ
നിലയും
അവരുടെ
ഉടുപ്പും
അവന്റെ
പാനപാത്രവാഹകന്മാരെയും
യഹോവയുടെ
ആലയത്തിലേക്കുള്ള
അവന്റെ
എഴുന്നെള്ളത്തും
കണ്ടിട്ടു
അമ്പരന്നുപോയി.
6
അവൾ
രാജാവിനോടു
പറഞ്ഞതു
എന്തെന്നാൽ:
നിന്റെ
കാര്യങ്ങളെയും
ജ്ഞാനത്തെയും
കുറിച്ചു
ഞാൻ
എന്റെ
ദേശത്തുവെച്ചു
കേട്ട
വർത്തമാനം
സത്യം
തന്നേ.
7
ഞാൻ
വന്നു
എന്റെ
കണ്ണുകൊണ്ടു
കാണുന്നതുവരെ
ആ
വർത്തമാനം
വിശ്വസിച്ചില്ല.
എന്നാൽ
പാതിപോലും
ഞാൻ
അറിഞ്ഞിരുന്നില്ല.
ഞാൻ
കേട്ട
കീർത്തിയെക്കാൾ
നിന്റെ
ജ്ഞാനവും
ധനവും
അധികമാകുന്നു.
8
നിന്റെ
ഭാര്യമാർ
ഭാഗ്യവതികൾ;
നിന്റെ
മുമ്പിൽ
എപ്പോഴും
നിന്നു
നിന്റെ
ജ്ഞാനം
കേൾക്കുന്ന
ഈ
നിന്റെ
ഭൃത്യന്മാരും
ഭാഗ്യവാന്മാർ.
9
നിന്നെ
യിസ്രായേലിന്റെ
രാജാസനത്തിൽ
ഇരുത്തുവാൻ
നിന്നിൽ
പ്രസാദിച്ച
നിന്റെ
ദൈവമായ
യഹോവ
വാഴ്ത്തപ്പെട്ടവൻ;
യഹോവ
യിസ്രായേലിനെ
എന്നേക്കും
സ്നേഹിക്കകൊണ്ടു
നീതിയും
ന്യായവും
നടത്തേണ്ടതിന്നു
നിന്നെ
രാജാവാക്കിയിരിക്കുന്നു.
10
അവൾ
രാജാവിന്നു
നൂറ്റിരുപതു
താലന്ത്
പൊന്നും
അനവധി
സുഗന്ധവർഗ്ഗവും
രത്നവും
കൊടുത്തു;
ശെബാരാജ്ഞി
ശലോമോൻ
രാജാവിന്നു
കൊടുത്ത
സുഗന്ധവർഗ്ഗംപോലെ
അത്ര
വളരെ
പിന്നെ
ഒരിക്കലും
വന്നിട്ടില്ല.
11
ഓഫീരിൽനിന്നു
പൊന്നു
കൊണ്ടുവന്ന
ഹീരാമിന്റെ
കപ്പലുകൾ
ഓഫീരിൽനിന്നു
അനവധി
ചന്ദനവും
രത്നവും
കൊണ്ടുവന്നു.
12
രാജാവു
ചന്ദനംകൊണ്ടു
യഹോവയുടെ
ആലയത്തിന്നും
രാജധാനിക്കും
അഴികളും
സംഗീതക്കാർക്കു
കിന്നരങ്ങളും
വീണകളും
ഉണ്ടാക്കി;
അങ്ങനെയുള്ള
ചന്ദനമരം
ഇന്നുവരെ
വന്നിട്ടില്ല,
കണ്ടിട്ടുമില്ല.
13
ശലോമോൻ
രാജാവു
സ്വമേധയാ
ശെബാരാജ്ഞിക്കു
രാജൌചിത്യംപോലെ
കൊടുത്തതുകൂടാതെ
അവൾ
ആഗ്രഹിച്ചു
ചോദിച്ചതുമെല്ലാം
ശലോമോൻ
രാജാവു
അവൾക്കു
കൊടുത്തു.
അങ്ങനെ
അവൾ
തന്റെ
ഭൃത്യന്മാരുമായി
സ്വദേശത്തേക്കു
മടങ്ങിപ്പോയി.
14
ശലോമോന്നു
സഞ്ചാരവ്യാപാരികളാലും
വർത്തകന്മാരുടെ
കച്ചവടത്താലും
സമ്മിശ്രജാതികളുടെ
സകലരാജാക്കന്മാരാലും
ദേശാധിപതിമാരാലും
വന്നതു
കൂടാതെ
15
ആണ്ടുതോറും
വന്ന
പൊന്നിന്റെ
തൂക്കം
അറുനൂറ്ററുപത്താറു
താലന്തായിരുന്നു.
16
ശലോമോൻ
രാജാവു,
അടിച്ചുപരത്തിയ
പൊന്നുകൊണ്ടു
ഇരുനൂറു
വൻ
പരിച
ഉണ്ടാക്കി;
ഓരോ
പരിചെക്കു
അറുനൂറുശേക്കൽ
പൊന്നു
ചെലവായി.
17
അടിച്ചുപരത്തിയ
പൊന്നുകൊണ്ടു
അവൻ
മുന്നൂറു
ചെറുപരിചയും
ഉണ്ടാക്കി;
ഓരോ
ചെറു
പരിചെക്കു
മൂന്നു
മാനേ
പൊന്നു
ചെലവായി;
അവയെ
രാജാവു
ലെബാനോൻ
വനഗൃഹത്തിൽ
വെച്ചു.
18
രാജാവു
ദന്തംകൊണ്ടു
ഒരു
വലിയ
സിംഹാസനം
ഉണ്ടാക്കി
തങ്കംകൊണ്ടു
പൊതിഞ്ഞു.
19
സിംഹാസനത്തിന്നു
ആറു
പതനം
ഉണ്ടായിരുന്നു.
സിംഹാസനത്തിന്റെ
തലപുറകോട്ടു
വളഞ്ഞിരുന്നു;
ഇരിപ്പിടത്തിന്റെ
ഇരുഭാഗത്തും
കൈത്താങ്ങലും
കൈത്താങ്ങലിന്നരികെ
നില്ക്കുന്ന
രണ്ടു
സിംഹവും
ഉണ്ടായിരുന്നു.
20
ആറു
പതനത്തിൽ
ഇപ്പുറത്തും
അപ്പുറത്തുമായി
പന്ത്രണ്ടു
സിംഹം
നിന്നിരുന്നു.
ഒരു
രാജ്യത്തും
ഇങ്ങനെ
ഉണ്ടാക്കിയിരുന്നില്ല.
21
ശലോമോൻ
രാജാവിന്റെ
സകലപാനപാത്രങ്ങളും
പൊന്നുകൊണ്ടും
ലെബാനോൻ
വനഗൃഹത്തിലെ
ഉപകരണങ്ങളൊക്കെയും
തങ്കംകൊണ്ടും
ആയിരുന്നു;
ഒന്നും
വെള്ളികൊണ്ടല്ല;
അതിന്നു
ശലോമോന്റെ
കാലത്തു
വിലയില്ലായിരുന്നു.
22
രാജാവിന്നു
സമുദ്രത്തിൽ
ഹീരാമിന്റെ
കപ്പലുകളോടുകൂടെ
തർശീശ്
കപ്പലുകൾ
ഉണ്ടായിരുന്നു;
തർശീശ്
കപ്പലുകൾ
മൂന്നു
സംവത്സരത്തിൽ
ഒരിക്കൽ
പൊന്നു,
വെള്ളി,
ആനക്കൊമ്പു,
കുരങ്ങു,
മയിൽ
എന്നിവ
കൊണ്ടുവന്നു.
23
ഇങ്ങനെ
ശലോമോൻ
രാജാവു
ഭൂമിയിലെ
സകലരാജാക്കന്മാരിലുംവെച്ചു
ധനംകൊണ്ടും
ജ്ഞാനംകൊണ്ടും
മികെച്ചവനായിരുന്നു.
24
ദൈവം
ശലോമോന്റെ
ഹൃദയത്തിൽ
കൊടുത്ത
ജ്ഞാനം
കേൾക്കേണ്ടതിന്നു
സകലദേശക്കാരും
അവന്റെ
മുഖദർശനം
അന്വേഷിച്ചുവന്നു.
25
അവരിൽ
ഓരോരുത്തനും
ആണ്ടുതോറും
താന്താന്റെ
കാഴ്ചയായി
വെള്ളിപ്പാത്രം,
പൊൻ
പാത്രം,
വസ്ത്രം,
ആയുധം,
സുഗന്ധവർഗ്ഗം,
കുതിര,
കോവർകഴുത
എന്നിവ
കൊണ്ടുവന്നു.
26
ശലോമോൻ
രഥങ്ങളെയും
കുതിരച്ചേവകരെയും
ശേഖരിച്ചു:
അവന്നു
ആയിരത്തിനാനൂറു
രഥങ്ങളും
പന്തീരായിരം
കുതിരച്ചേവകരും
ഉണ്ടായിരുന്നു.
അവരെ
അവൻ
രാജാവിന്റെ
രഥനഗരങ്ങളിലും
യെരൂശലേമിൽ
രാജാവിന്റെ
അടുക്കലും
പാർപ്പിച്ചിരുന്നു.
27
രാജാവു
യെരൂശലേമിൽ
വെള്ളിയെ
പെരുപ്പംകൊണ്ടു
കല്ലുപോലെയും
ദേവദാരുവിനെ
താഴ്വീതിയിലെ
കാട്ടത്തിമരംപോലെയുമാക്കി.
28
ശലോമോന്നു
കുതിരകളെ
കൊണ്ടുവന്നതു
മിസ്രയീമിൽനിന്നായിരുന്നു;
രാജാവിന്റെ
കച്ചവടക്കാർ
അവയെ
കൂട്ടമായിട്ടു
വിലെക്കു
വാങ്ങിക്കൊണ്ടുവരും.
29
അവർ
മിസ്രയീമിൽനിന്നു
രഥം
ഒന്നിന്നു
അറുനൂറും
കുതിര
ഒന്നിന്നു
നൂറ്റമ്പതും
വെള്ളിശേക്കൽ
വില
കൊടുത്തു
വാങ്ങികൊണ്ടുവരും;
അങ്ങനെ
തന്നേ
അവർ
ഹിത്യരുടെ
സകലരാജാക്കന്മാർക്കും
അരാംരാജാക്കന്മാർക്കും
കൊണ്ടുവന്നു
കൊടുക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References