സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 രാജാക്കന്മാർ 4:40
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
Notes
No Verse Added
History
2 രാജാക്കന്മാർ 4:40 (07 27 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 രാജാക്കന്മാർ 4:40
1
പ്രവാചകശിഷ്യന്മാരുടെ
ഭാര്യമാരിൽ
ഒരുത്തി
എലീശയോടു
നിലവിളിച്ചു:
നിന്റെ
ദാസനായ
എന്റെ
ഭർത്താവു
മരിച്ചുപോയി;
നിന്റെ
ദാസൻ
യഹോവാഭക്തനായിരുന്നു
എന്നു
നിനക്കറിയാമല്ലോ;
ഇപ്പോൾ
കടക്കാരൻ
എന്റെ
രണ്ടു
മക്കളെ
പിടിച്ചു
അടിമകളാക്കുവാൻ
വന്നിരിക്കുന്നു
എന്നു
പറഞ്ഞു.
2
എലീശ
അവളോടു:
ഞാൻ
നിനക്കു
വേണ്ടി
എന്തു
ചെയ്യേണം?
പറക;
വീട്ടിൽ
നിനക്കു
എന്തുള്ളു
എന്നു
ചോദിച്ചു.
ഒരു
ഭരണി
എണ്ണയല്ലാതെ
അടിയന്റെ
വീട്ടിൽ
മറ്റൊന്നും
ഇല്ല
എന്നു
അവൾ
പറഞ്ഞു.
3
അതിന്നു
അവൻ:
നീ
ചെന്നു
നിന്റെ
അയൽക്കാരോടൊക്കെയും
വെറുമ്പാത്രങ്ങൾ
വായ്പ
വാങ്ങുക;
പാത്രങ്ങൾ
കുറവായിരിക്കരുതു.
4
പിന്നെ
നീയും
നിന്റെ
മക്കളും
അകത്തു
കയറി
വാതിൽ
അടെച്ചു
പാത്രങ്ങളിലൊക്കെയും
പകർന്നു,
നിറഞ്ഞതു
നിറഞ്ഞതു
ഒരു
ഭാഗത്തുമാറ്റിവെക്കുക
എന്നു
പറഞ്ഞു.
5
അവൾ
അവനെ
വിട്ടു
ചെന്നു
തന്റെ
മക്കളോടുകൂടെ
അകത്തു
കടന്നു
വാതിൽ
അടെച്ചു;
അവർ
അവളുടെ
അടുക്കൽ
പാത്രങ്ങളെ
വെച്ചുകൊടുക്കയും
അവൾ
പകരുകയും
ചെയ്തു.
6
പാത്രങ്ങൾ
നിറഞ്ഞശേഷം
അവൾ
തന്റെ
മകനോടു:
ഇനിയും
പാത്രം
കൊണ്ടുവരിക
എന്നു
പറഞ്ഞു.
അവൻ
അവളോടു:
പാത്രം
ഒന്നും
ഇല്ല
എന്നു
പറഞ്ഞു.
അപ്പോൾ
എണ്ണ
നിന്നുപോയി.
7
അവൾ
ചെന്നു
ദൈവപുരുഷനോടു
വസ്തുത
അറിയിച്ചു.
നീ
പോയി
എണ്ണ
വിറ്റു
കടം
വീട്ടി
ശേഷിപ്പുകൊണ്ടു
നീയും
മക്കളും
ഉപജീവനും
കഴിച്ചുകൊൾക
എന്നു
പറഞ്ഞു.
8
ഒരു
ദിവസം
എലീശാ
ശൂനേമിലേക്കു
പോയി;
അവിടെ
ധനികയായോരു
സ്ത്രി
ഉണ്ടായിരുന്നു;
അവൾ
അവനെ
ഭക്ഷണത്തിന്നു
വരേണം
എന്നു
നിർബ്ബന്ധിച്ചു.
പിന്നെത്തേതിൽ
അവൻ
ആ
വഴി
പോകുമ്പോഴൊക്കെയും
ഭക്ഷണത്തിന്നു
അവിടെ
കയറും.
9
അവൾ
തന്റെ
ഭർത്താവിനോടു:
നമ്മുടെ
വഴിയായി
കൂടക്കൂടെ
കടന്നുപോകുന്ന
ഈയാൾ
വിശുദ്ധനായോരു
ദൈവപുരുഷൻ
എന്നു
ഞാൻ
കാണുന്നു.
10
നാം
ചുവരോടുകൂടിയ
ചെറിയോരു
മാളികമുറി
പണിതുണ്ടാക്കുക;
അതിൽ
അവന്നു
ഒരു
കട്ടിലും
ഒരു
മേശയും
ഒരു
നാൽക്കാലിയും
ഒരു
നിലവിളക്കും
വെക്കുക;
അവൻ
നമ്മുടെ
അടുക്കൽ
വരുമ്പോൾ
അവന്നു
അവിടെ
കയറി
പാർക്കാമല്ലോ
എന്നു
പറഞ്ഞു.
11
പിന്നെ
ഒരു
ദിവസം
അവൻ
അവിടെ
വരുവാൻ
ഇടയായി;
അവൻ
ആ
മാളികമുറിയിൽ
കയറി
അവിടെ
കിടന്നുറങ്ങി.
12
അവൻ
തന്റെ
ബാല്യക്കാരനായ
ഗേഹസിയോടു:
ശൂനേംകാരത്തിയെ
വിളിക്ക
എന്നു
പറഞ്ഞു.
അവൻ
അവളെ
വിളിച്ചു.
അവൾ
അവന്റെ
മുമ്പിൽ
വന്നുനിന്നു.
13
അവൻ
അവനോടു:
നീ
ഇത്ര
താല്പര്യത്തോടെയൊക്കെയും
ഞങ്ങൾക്കു
വേണ്ടി
കരുതിയല്ലോ?
നിനക്കു
വേണ്ടി
എന്തു
ചെയ്യേണം?
രാജാവിനോടോ
സേനാധിപതിയോടോ
നിനക്കു
വേണ്ടി
വല്ലതും
പറയേണ്ടതുണ്ടോ
എന്നു
നീ
അവളോടു
ചോദിക്ക
എന്നു
പറഞ്ഞു.
അതിന്നു
അവൾ:
ഞാൻ
സ്വജനത്തിന്റെ
മദ്ധ്യേ
വസിക്കുന്നു
എന്നു
പറഞ്ഞു.
14
എന്നാൽ
അവൾക്കു
വേണ്ടി
എന്തുചെയ്യാമെന്നു
അവൻ
ചോദിച്ചതിന്നു
ഗേഹസി:
അവൾക്കു
മകനില്ലല്ലോ;
അവളുടെ
ഭർത്താവു
വൃദ്ധനും
ആകുന്നു
എന്നു
പറഞ്ഞു.
15
അവളെ
വിളിക്ക
എന്നു
അവൻ
പറഞ്ഞു.
അവൻ
അവളെ
വിളിച്ചപ്പോൾ
അവൾ
വാതിൽക്കൽ
വന്നുനിന്നു.
16
അപ്പോൾ
അവൻ:
വരുന്ന
ആണ്ടിൽ
ഈ
സമയമാകുമ്പോഴേക്കു
നീ
ഒരു
മകനെ
അണെച്ചുകൊള്ളും
എന്നു
പറഞ്ഞു.
അതിന്നു
അവൾ:
അല്ല,
ദൈവപുരുഷനായ
എന്റെ
യജമാനനേ,
അടിയനോടു
ഭോഷ്കു
പറയരുതേ
എന്നു
പറഞ്ഞു.
17
ആ
സ്ത്രീ
ഗർഭംധരിച്ചു
പിറ്റെ
ആണ്ടിൽ
എലീശാ
അവളോടു
പറഞ്ഞ
സമയത്തു
തന്നേ
ഒരു
മകനെ
പ്രസവിച്ചു.
18
ബാലൻ
വളർന്നപ്പോൾ
ഒരു
ദിവസം
അവൻ
കൊയ്ത്തുകാരോടുകൂടെ
ഇരുന്ന
തന്റെ
അപ്പന്റെ
അടുക്കൽ
ചെന്നു.
19
അവൻ
അപ്പനോടു:
എന്റെ
തല,
എന്റെ
തല
എന്നു
പറഞ്ഞു.
അവൻ
ഒരു
ബാല്യക്കാരനോടു:
ഇവനെ
എടുത്തു
അമ്മയുടെ
അടുക്കൽ
കൊണ്ടു
പോക
എന്നു
പറഞ്ഞു.
20
അവൻ
അവനെ
എടുത്തു
അവന്റെ
അമ്മയുടെ
അടുക്കൽ
കെണ്ടുചെന്നു;
അവൻ
ഉച്ചവരെ
അവളുടെ
മടിയിൽ
ഇരുന്നശേഷം
മരിച്ചുപോയി.
21
അപ്പോൾ
അവൾ
കയറിച്ചെന്നു
അവനെ
ദൈവപുരുഷന്റെ
കട്ടിലിന്മേൽ
കിടത്തി
വാതിൽ
അടെച്ചു
പുറത്തിറങ്ങി.
22
പിന്നെ
അവൾ
തന്റെ
ഭർത്താവിനെ
വിളിച്ചു:
ഞാൻ
വേഗത്തിൽ
ദൈവപുരുഷന്റെ
അടുക്കലോളം
പോയിവരേണ്ടതിന്നു
എനിക്കു
ഒരു
ബാല്യക്കാരനെയും
ഒരു
കഴുതയെയും
അയച്ചുതരേണമേ
എന്നു
പറഞ്ഞു.
23
അതിന്നു
അവൻ:
ഇന്നു
നീ
അവന്റെ
അടുക്കൽ
പോകുന്നതു
എന്തിന്നു?
ഇന്നു
അമാവാസ്യയല്ല,
ശബ്ബത്തും
അല്ലല്ലോ
എന്നു
പറഞ്ഞു.
വേണ്ടതില്ല
എന്നു
അവൾ
പറഞ്ഞു.
24
അങ്ങനെ
അവൾ
കഴുതപ്പുറത്തു
കോപ്പിട്ടു
കയറി
ബാല്യക്കാരനോടു:
നല്ലവണ്ണം
തെളിച്ചുവിടുക;
ഞാൻ
പറഞ്ഞല്ലാതെ
വഴിയിൽ
എവിടെയും
നിർത്തരുതു
എന്നു
പറഞ്ഞു.
25
അവൾ
ചെന്നു
കർമ്മേൽപർവ്വതത്തിൽ
ദൈവപുരുഷന്റെ
അടുക്കൽ
എത്തി;
ദൈവപുരുഷൻ
അവളെ
ദൂരത്തുകണ്ടപ്പോൾ
തന്റെ
ബാല്യക്കാരനായ
ഗേഹസിയോടു:
അതാ,
ശൂനേംകാരത്തി
വരുന്നു;
നീ
ഓടിച്ചെന്നു
അവളെ
എതിരേറ്റു:
26
സുഖം
തന്നേയോ?
ഭർത്താവു
സുഖമായിരിക്കുന്നുവോ?
ബാലന്നു
സുഖമുണ്ടോ
എന്നു
അവളോടു
ചോദിക്കേണം
എന്നു
പറഞ്ഞു.
സുഖം
തന്നേ
എന്നു
അവൾ
പറഞ്ഞു.
27
അവൾ
പർവ്വതത്തിൽ
ദൈവപുരുഷന്റെ
അടുക്കൽ
എത്തിയപ്പോൾ
അവന്റെ
കാൽ
പിടിച്ചു;
ഗേഹസി
അവളെ
മാറ്റുവാൻ
അടുത്തുചെന്നാറെ
ദൈവപുരുഷൻ:
അവളെ
വിടുക;
അവൾക്കു
വലിയ
മനോവ്യസനം
ഉണ്ടു;
യഹോവ
അതു
എന്നെ
അറിയിക്കാതെ
മറെച്ചിരിക്കുന്നു
എന്നു
പറഞ്ഞു.
28
ഞാൻ
യജമാനനോടു
ഒരു
മകനെ
ചോദിച്ചിരുന്നുവോ?
എന്നെ
ചതിക്കരുതേ
എന്നു
ഞാൻ
പറഞ്ഞില്ലയോ
എന്നു
അവൾ
പറഞ്ഞു.
29
ഉടനെ
അവൻ
ഗേഹസിയോടു:
നീ
അര
കെട്ടി
എന്റെ
വടിയും
കയ്യിൽ
എടുത്തുപോക;
നീ
ആരെ
എങ്കിലും
കണ്ടാൽ
വന്ദനം
ചെയ്യരുതു;
നിന്നെ
വന്ദനം
ചെയ്താൽ
പ്രതിവന്ദനം
പറകയും
അരുതു;
എന്റെ
വടി
ബാലന്റെ
മുഖത്തു
വെക്കേണം
എന്നു
പറഞ്ഞു.
30
എന്നാൽ
ബാലന്റെ
അമ്മ
യഹോവയാണ,
നിന്റെ
ജീവനാണ,
ഞാൻ
നിന്നെ
വിടുകയില്ല
എന്നു
പറഞ്ഞു;
അങ്ങനെ
അവൻ
എഴുന്നേറ്റു
അവളോടുകൂടെ
പോയി.
31
ഗേഹസി
അവർക്കു
മുമ്പായി
ചെന്നു
വടി
ബാലന്റെ
മുഖത്തു
വെച്ചു;
എങ്കിലും
ഒരു
അനക്കമോ
ഉണർച്ചയോ
ഉണ്ടായില്ല;
അതുകൊണ്ടു
അവൻ
അവനെ
എതിരേല്പാൻ
മടങ്ങിവന്നു:
ബാലൻ
ഉണർന്നില്ല
എന്നു
അറിയിച്ചു.
32
എലീശാ
വീട്ടിൽ
വന്നപ്പോൾ
തന്റെ
കട്ടിലിന്മേൽ
ബാലൻ
മരിച്ചുകിടക്കുന്നതുകണ്ടു.
33
താനും
ബാലനും
മാത്രം
അകത്തു
ഉണ്ടായിരിക്കെ
അവൻ
വാതിൽ
അടെച്ചു
യഹോവയോടു
പ്രാർത്ഥിച്ചു.
34
പിന്നെ
അവൻ
കയറി
ബാലന്റെ
മേൽ
കിടന്നു;
തന്റെ
വായ്
ബാലന്റെ
വായ്മേലും
തന്റെ
കണ്ണു
അവന്റെ
കണ്ണിന്മേലും
തന്റെ
ഉള്ളംകൈകൾ
അവന്റെ
ഉള്ളം
കൈകളിന്മേലും
വെച്ചു
അവന്റെമേൽ
കവിണ്ണുകിടന്നപ്പോൾ
ബാലന്റെ
ദേഹത്തിന്നു
ചൂടുപിടിച്ചു.
35
അവൻ
ഇറങ്ങി
മുറിയിൽ
അങ്ങോട്ടും
ഇങ്ങോട്ടും
ഒന്നു
നടന്നിട്ടു
പിന്നെയും
കയറി
അവന്റെമേൽ
കവിണ്ണുകിടന്നു;
അപ്പോൾ
ബാലൻ
ഏഴു
പ്രാവശ്യം
തുമ്മി
കണ്ണു
തുറന്നു.
36
അവൻ
ഗേഹസിയെ
വിളിച്ചു;
ശൂനേംകാരത്തിയെ
വിളിക്ക
എന്നു
കല്പിച്ചു;
അവൻ
അവളെ
വിളിച്ചു.
അവൾ
അവന്റെ
അടുക്കൽ
വന്നപ്പോൾ
അവൻ:
നിന്റെ
മകനെ
എടുത്തുകൊണ്ടു
പോയ്ക്കൊൾക
എന്നു
പറഞ്ഞു.
37
അവൾ
അകത്തുചെന്നു
അവന്റെ
കാൽക്കൽ
സാഷ്ടാംഗം
വീണു
നമസ്കരിച്ചു
തന്റെ
മകനെ
എടുത്തുകൊണ്ടുപോയി.
38
അനന്തരം
എലീശാ
ഗില്ഗാലിൽ
പോയി;
അന്നു
ദേശത്തു
ക്ഷാമം
ഉണ്ടായിരുന്നു;
പ്രവാചകശിഷ്യന്മാർ
അവന്റെ
മുമ്പിൽ
ഇരിക്കുമ്പോൾ
അവൻ
തന്റെ
ബാല്യക്കാരനോടു:
നീ
വലിയ
കലം
അടുപ്പത്തു
വെച്ചു
പ്രവാചകശിഷ്യന്മാർക്കു
പായസം
ഉണ്ടാക്കുക
എന്നു
പറഞ്ഞു.
39
ഒരുത്തൻ
ചീര
പറിപ്പാൻ
വയലിൽ
ചെന്നു
ഒരു
കാട്ടുവള്ളി
കണ്ടു
മടിനിറയ
പേച്ചുര
പറിച്ചു
കൊണ്ടുവന്നു;
അവർ
അറിയായ്കയാൽ
അരിഞ്ഞു
പായസക്കലത്തിൽ
ഇട്ടു.
40
അവർ
അതു
ആളുകൾക്കു
വിളമ്പി;
അവർ
പായസം
കുടിക്കുമ്പോൾ
നിലവിളിച്ചു;
ദൈവപുരുഷനായുള്ളോവേ
കലത്തിൽ
മരണം
എന്നു
പറഞ്ഞു.
41
അവർക്കു
കുടിപ്പാൻ
കഴിഞ്ഞില്ല.
മാവു
കൊണ്ടുവരുവിൻ
എന്നു
അവൻ
പറഞ്ഞു
അതു
കലത്തിൽ
ഇട്ടു:
ആളുകൾക്കു
വിളമ്പികൊടുക്ക
എന്നു
പറഞ്ഞു.
പിന്നെ
ദൂഷ്യമായുള്ളതൊന്നും
കലത്തിൽ
ഉണ്ടായിരുന്നില്ല.
42
അനന്തരം
ബാൽ-ശാലീശയിൽനിന്നു
ഒരാൾ
ദൈവപുരുഷന്നു
ആദ്യഫലമായിട്ടു
ഇരുപതു
യവത്തപ്പവും
മലരും
പൊക്കണത്തിൽ
കൊണ്ടുവന്നു.
ജനത്തിന്നു
അതു
തിന്മാൻ
കൊടുക്ക
എന്നു
അവൻ
കല്പിച്ചു.
43
അതിന്നു
അവന്റെ
ബാല്യക്കാരൻ:
ഞാൻ
ഇതു
നൂറു
പേർക്കു
എങ്ങനെ
വിളമ്പും
എന്നു
പറഞ്ഞു.
അവൻ
പിന്നെയും:
ജനത്തിന്നു
അതു
തിന്മാൻ
കൊടുക്ക;
അവർ
തിന്നുകയും
ശേഷിപ്പിക്കയും
ചെയ്യും
എന്നു
യഹോവ
അരുളിച്ചെയ്യുന്നു
എന്നു
പറഞ്ഞു.
44
അങ്ങനെ
അവൻ
അവർക്കു
വിളമ്പിക്കൊടുത്തു;
യഹോവയുടെ
വചനപ്രകാരം
അവർ
തിന്നുകയും
ശേഷിപ്പിക്കയും
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References