സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 രാജാക്കന്മാർ 11:6
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
2 രാജാക്കന്മാർ 11:6 (12 45 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 രാജാക്കന്മാർ 11:6
1
അഹസ്യാവിന്റെ
അമ്മയായ
അഥല്യാ
തന്റെ
മകൻ
മരിച്ചുപോയി
എന്നു
കണ്ടപ്പോൾ
എഴുന്നേറ്റു
രാജസന്തതിയെ
ഒക്കെയും
നശിപ്പിച്ചു.
2
എന്നാൽ
യോരാംരാജാവിന്റെ
മകളും
അഹസ്യാവിന്റെ
സഹോദരിയുമായ
യെഹോശേബ
കൊല്ലപ്പെടുന്ന
രാജാകുമാരന്മാരുടെ
ഇടയിൽ
നിന്നു
അഹസ്യാവിന്റെ
മകനായ
യോവാശിനെ
മോഷ്ടിച്ചെടുത്തു
അവനെയും
അവന്റെ
ധാത്രിയെയും
അഥല്യാ
കണാതെ
ഒരു
ശയനഗൃഹത്തിൽ
കൊണ്ടുപോയി
ഒളിപ്പിച്ചു;
അതുകൊണ്ടു
അവനെ
കൊല്ലുവാൻ
ഇടയായില്ല.
3
അവനെ
അവളോടുകൂടെ
ആറു
സംവത്സരം
യഹോവയുടെ
ആലയത്തിൽ
ഒളിപ്പിച്ചിരുന്നു.
എന്നാൽ
അഥല്യാ
ദേശം
വാണു.
4
ഏഴാം
ആണ്ടിൽ
യെഹോയാദാ
ആളയച്ചു
കാര്യരുടെയും
അകമ്പടികളുടെയും
ശതാധിപന്മാരെ
വിളിപ്പിച്ചു
തന്റെ
അടുക്കൽ
യഹോവയുടെ
ആലയത്തിൽ
വരുത്തി
അവരോടു
സഖ്യത
ചെയ്തു;
അവൻ
അവരെക്കൊണ്ടു
യഹോവയുടെ
ആലയത്തിൽവെച്ചു
സത്യം
ചെയ്യിച്ചിട്ടു
അവർക്കു
രാജകുമാരെനെ
കാണിച്ചു
അവരോടു
കല്പിച്ചതു
എന്തെന്നാൽ:
5
നിങ്ങൾ
ചെയ്യേണ്ടുന്ന
കാര്യം
ആവിതു:
ശബ്ബത്തിൽ
തവണമാറിവരുന്ന
നിങ്ങളിൽ
മൂന്നിൽ
ഒരു
ഭാഗം
രാജധാനിക്കും
6
മൂന്നിൽ
ഒരു
ഭാഗം
സൂർപടിവാതിൽക്കലും
മൂന്നിൽ
ഒരു
ഭാഗം
അകമ്പടികളുടെ
സ്ഥലത്തിന്റെ
പിമ്പുറത്തുള്ള
പടിവാതിൽക്കലും
കാവൽ
നിൽക്കേണം;
ഇങ്ങനെ
നിങ്ങൾ
അരമനെക്കു
കിടങ്ങുപോലെ
കാവലായിരിക്കേണം.
7
ശബ്ബത്തിൽ
തവണ
മാറിപോകുന്ന
നിങ്ങളിൽ
രണ്ടു
കൂട്ടങ്ങൾ
രാജാവിന്റെ
അടുക്കൽ
യഹോവയുടെ
ആലയത്തിൽ
കാവലായിരിക്കേണം.
8
നിങ്ങൾ
എല്ലാവരും
താന്താന്റെ
ആയുധം
ധരിച്ചു
രാജാവിന്റെ
ചുറ്റും
നിൽക്കേണം;
അണിക്കകത്തു
കടക്കുന്നവനെ
കൊന്നുകളയേണം;
രാജാവു
പോകയും
വരികയും
ചെയ്യുമ്പോഴൊക്കെയും.
നിങ്ങൾ
അവനോടുകൂടെ
ഉണ്ടായിരിക്കേണം.
യെഹോയാദാപുരോഹിതൻ
കല്പിച്ചതുപോലെ
ഒക്കെയും
ശതാധിപന്മാർ
ചെയ്തു;
9
അവർ
ശബ്ബത്തിൽ
തവണമാറി
വരുന്നവരിലും
ശബ്ബത്തിന്റെ
തവണമാറി
പോകുന്നവരിലും
താന്താന്റെ
ആളുകളെ
യെഹോയാദാപുരോഹിതന്റെ
അടുക്കൽ
കൂട്ടിക്കൊണ്ടുവന്നു.
10
പുരോഹിതൻ
ദാവീദ്‍രാജാവിന്റെ
വകയായി
യഹോവയുടെ
ആലയത്തിൽ
ഉണ്ടായിരുന്ന
കുന്തങ്ങളും
പരിചകളും
ശതാധിപന്മാർക്കു
കൊടുത്തു.
11
അകമ്പടികൾ
ഒക്കെയും
കയ്യിൽ
ആയുധവുമായി
ആലയത്തിന്റെ
വലത്തുവശംമുതൽ
ഇടത്തുവശംവരെ
യാഗപീഠത്തിന്നും
ആലയത്തിന്നും
നേരെ
രാജാവിന്റെ
ചുറ്റും
നിന്നു.
12
അവൻ
രാജകുമാരനെ
പുറത്തുകൊണ്ടുവന്നു
കിരീടും
ധരിപ്പിച്ചു
സാക്ഷ്യപുസ്തകവും
അവന്നു
കൊടുത്തു;
ഇങ്ങനെ
അവർ
അവനെ
രാജാവാക്കി
അഭിഷേകം
ചെയ്തിട്ടു
കൈകൊട്ടി;
രാജാവേ,
ജയജയ
എന്നു
ആർത്തു.
13
അഥല്യാ
അകമ്പടികളുടെയും
ജനത്തിന്റെയും
ആരവം
കേട്ടു
യഹോവയുടെ
ആലയത്തിൽ
ജനത്തിന്റെ
അടുക്കൽ
വന്നു.
14
ആചാരപ്രകാരം
തൂണിന്റെ
അരികെ
രാജാവും
രാജാവിന്റെ
അടുക്കൽ
പ്രഭുക്കന്മാരും
കാഹളക്കാരും
നില്ക്കുന്നതും
ദേശത്തെ
ജനം
ഉല്ലസിച്ചു
കാഹളം
ഊതുന്നതും
കണ്ടിട്ടു
അഥല്യാ
വസ്ത്രം
കീറി:
ദ്രോഹം,
ദ്രോഹം
എന്നു
പറഞ്ഞു.
15
അപ്പോൾ
യെഹോയാദാപുരോഹിതൻ
പടനായകന്മാരായ
ശതാധിപന്മാർക്കു
കല്പന
കൊടുത്തു;
അവളെ
അണികളിൽകൂടി
പുറത്തു
കൊണ്ടുപോകുവിൻ;
അവളെ
അനുഗമിക്കുന്നവനെ
വാൾകൊണ്ടു
കൊല്ലുവിൻ
എന്നു
അവരോടു
പറഞ്ഞു.
യഹോവയുടെ
ആലയത്തിൽവെച്ചു
അവളെ
കൊല്ലരുതു
എന്നു
പുരോഹിതൻ
കല്പിച്ചിരുന്നു.
16
അവർ
അവൾക്കു
വഴി
ഉണ്ടാക്കിക്കൊടുത്തു;
അവൾ
കുതിരവാതിൽ
വഴിയായി
രാജധാനിയിൽ
എത്തിയപ്പോൾ
അവളെ
അവിടെവെച്ചു
കൊന്നുകളഞ്ഞു.
17
അനന്തരം
അവർ
യഹോവയുടെ
ജനമായിരിക്കുമെന്നു
യെഹോയാദാ
യഹോവെക്കും
രാജാവിന്നും
ജനത്തിന്നും
മദ്ധ്യേയും
രാജാവിന്നും
ജനത്തിന്നും
മദ്ധ്യേയും
നിയമം
ചെയ്തു.
18
പിന്നെ
ദേശത്തെ
ജനമൊക്കെയും
ബാൽക്ഷേത്രത്തിൽ
ചെന്നു
അതു
ഇടിച്ചു
അവന്റെ
ബലിപീഠങ്ങളും
വിഗ്രഹങ്ങളും
അശേഷം
ഉടെച്ചുകളഞ്ഞു;
ബാലിന്റെ
പുരോഹിതനായ
മത്ഥാനെ
ബിലപീഠങ്ങളുടെ
മുമ്പിൽവെച്ചു
കൊന്നു
കളഞ്ഞു.
പുരോഹിതൻ
യഹോവയുടെ
ആലയത്തിൽ
കാര്യവിചാരകന്മാരെയും
നിയമിച്ചു.
19
അവൻ
ശതാധിപന്മാരെയും
കാര്യരെയും
അകമ്പടികളെയും
ദേശത്തെ
സകല
ജനത്തെയും
വിളിച്ചുകൂട്ടി
രാജാവിനെ
യഹോവയുടെ
ആലയത്തിൽനിന്നു
ഇറക്കി
അകമ്പടികളുടെ
പടിവാതിൽവഴിയായി
രാജധാനിയിലേക്കു
കൂട്ടിക്കൊണ്ടു
പോയി;
അവൻ
രാജാസനം
പ്രാപിച്ചു.
20
ദേശത്തിലെ
സകല
ജനവും
സന്തോഷിച്ചു;
നഗരം
സ്വസ്ഥമായിരുന്നു;
അഥല്യയെ
അവർ
രാജധാനിക്കരികെവെച്ചു
വാൾകൊണ്ടു
കൊന്നുകളഞ്ഞു.
21
യെഹോവാശ്
രാജാവായപ്പോൾ
അവന്നു
ഏഴു
വയസ്സായിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References