സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 രാജാക്കന്മാർ 19
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
Notes
No Verse Added
History
2 രാജാക്കന്മാർ 19:0 (11 55 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 രാജാക്കന്മാർ 19
1
ഹിസ്കീയാരാജാവു
അതു
കേട്ടപ്പോൾ
വസ്ത്രം
കീറി
രട്ടുടുത്തുകെണ്ടു
യഹോവയുടെ
ആലയത്തിൽ
ചെന്നു.
2
പിന്നെ
അവൻ
രാജധാനിവിചാരകനായ
എല്യാക്കീമിനെയും
രായസക്കാരനായ
ശെബ്നയെയും
പുരോഹിതന്മാരുടെ
മൂപ്പന്മാരെയും
രട്ടുടുത്തവരായി
ആമോസിന്റെ
മകനായ
യെശയ്യാപ്രവാചകന്റെ
അടുക്കൽ
അയച്ചു.
3
അവർ
അവനോടു
പറഞ്ഞതു:
ഹിസ്കീയാവു
ഇപ്രകാരം
പറയുന്നു:
ഇതു
കഷ്ടവും
ശാസനയും
നിന്ദയും
ഉള്ള
ദിവസം
അത്രേ;
കുഞ്ഞുങ്ങൾ
ജനിപ്പാറായിരിക്കുന്നു;
പ്രസവിപ്പാനോ
ശക്തിയില്ല.
4
ജീവനുള്ള
ദൈവത്തെ
നിന്ദിപ്പാൻ
റബ്-ശാക്കേയെ
അവന്റെ
യജമാനനായ
അശ്ശൂർരാജാവു
അയച്ചു
പറയിക്കുന്ന
വാക്കു
ഒക്കെയും
നിന്റെ
ദൈവമായ
യഹോവ
പക്ഷെ
കേൾക്കും;
നിന്റെ
ദൈവമായ
യഹോവ
കേട്ട
വാക്കിന്നു
പ്രതികാരം
ചെയ്യും;
ആകയാൽ
ഇനിയും
ശേഷിച്ചിരിക്കുന്നവർക്കു
വേണ്ടി
പക്ഷവാദം
കഴിക്കേണമേ.
5
ഹിസ്കീയാരാജാവിന്റെ
ഭൃത്യന്മാർ
യെശയ്യാവിന്റെ
അടുക്കൽ
വന്നപ്പോൾ
യെശയ്യാവു
അവരോടു
പറഞ്ഞതു:
6
നിങ്ങൾ
നിങ്ങളുടെ
യജമാനനോടു
പറയേണ്ടതെന്തെന്നാൽ:
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
അശ്ശൂർരാജാവിന്റെ
ഭൃത്യന്മാർ
എന്നെ
നിന്ദിച്ചതായി
നീ
കേട്ടിരിക്കുന്ന
വാക്കുകൾനിമിത്തം
ഭയപ്പെടേണ്ടാ.
7
ഞാൻ
അവന്നു
ഒരു
മനോവിഭ്രമം
വരുത്തും;
അവൻ
ഒരു
ശ്രുതി
കേട്ടിട്ടു
സ്വദേശത്തേക്കു
മടങ്ങിപ്പോകും;
ഞാൻ
അവനെ
അവന്റെ
സ്വന്തദേശത്തുവെച്ചു
വാൾകൊണ്ടു
വീഴുമാറാക്കും.
8
റബ്-ശാക്കേ
മടങ്ങിച്ചെന്നു
അശ്ശൂർരാജാവു
ലിബ്നയുടെ
നേരെ
യുദ്ധം
ചെയ്യുന്നതു
കണ്ടു;
അവൻ
ലാഖീശ്
വിട്ടു
പോയി
എന്നു
അവൻ
കേട്ടിരുന്നു.
9
ക്രുശ്രാജാവായ
തിർഹാകൂ
തന്റെ
നേരെ
യുദ്ധം
ചെയ്വാൻ
പുറപ്പെട്ടിരിക്കുന്നു
എന്നു
കേട്ടിട്ടു
അവൻ
പിന്നെയും
ഹിസ്കീയാവിന്റെ
അടുക്കൽ
ദൂതന്മാരെ
അയച്ചു
പറയിച്ചതെന്തെന്നാൽ:
10
നിങ്ങൾ
യെഹൂദാരാജാവായ
ഹിസ്കീയാവോടു
പറയേണ്ടതു:
യെരൂശലേം
അശ്ശൂർ
രാജാവിന്റെ
കയ്യിൽ
ഏല്പിച്ചുകളകയില്ല
എന്നു
നീ
ആശ്രയിക്കുന്ന
നിന്റെ
ദൈവം
നിന്നെ
ചതിക്കരുതു.
11
അശ്ശൂർരാജാക്കന്മാർ
സകലദേശങ്ങളോടും
ചെയ്തതും
അവെക്കു
ഉന്മൂലനാശം
വരുത്തിയതും
നീ
കേട്ടിട്ടുണ്ടല്ലോ;
നീ
ഒഴിഞ്ഞുപോകുമോ?
12
ഗോസാൻ,
ഹാരാൻ,
രേസെഫ്,
തെലസ്സാരിലെ
എദേന്യർ
എന്നിങ്ങനെ
എന്റെ
പിതാക്കന്മാർ
നശിപ്പിച്ചിരിക്കുന്ന
ജാതികളുടെ
ദേവന്മാർ
അവരെ
വിടുവിച്ചിട്ടുണ്ടോ?
13
ഹമാത്ത്രാജാവും
അർപ്പാദ്രാജാവും
സെഫർവ്വയീംപട്ടണം
ഹേന
ഇവ്വ
എന്നവെക്കു
രാജാവായിരുന്നവനും
എവിടെ?
14
ഹിസ്കീയാവു
ദൂതന്മാരുടെ
കയ്യിൽനിന്നു
എഴുത്തു
വാങ്ങിവായിച്ചു:
ഹിസ്കീയാവു
യഹോവയുടെ
ആലയത്തിൽ
ചെന്നു
യഹോവയുടെ
സന്നിധിയിൽ
അതു
വിടർത്തി.
15
ഹിസ്കീയാവു
യഹോവയുടെ
മുമ്പാകെ
പ്രാർത്ഥിച്ചുപറഞ്ഞതു
എന്തെന്നാൽ:
കെരൂബുകൾക്കുമീതെ
അധിവസിക്കുന്ന
യിസ്രായേലിന്റെ
ദൈവമായ
യഹോവേ,
നീ
ഒരുത്തൻ
മാത്രം
ഭൂമിയിലെ
സകലരാജ്യങ്ങൾക്കും
ദൈവം
ആകുന്നു;
നീ
ആകാശത്തെയും
ഭൂമിയെയും
ഉണ്ടാക്കി.
16
യഹോവേ,
ചെവിചായിച്ചു
കേൾക്കേണമേ;
യഹോവേ,
തൃക്കണ്ണുതുറന്നു
നോക്കേണമേ;
ജീവനുള്ള
ദൈവത്തെ
നിന്ദിപ്പാൻ
അയച്ചിരിക്കുന്ന
സൻ
ഹേരീബിന്റെ
വാക്കു
കേൾക്കേണമേ.
17
യഹോവേ,
അശ്ശൂർ
രാജാക്കന്മാർ
ആ
ജാതികളെയും
അവരുടെ
ദേശത്തെയും
ശൂന്യമാക്കിയതു
സത്യം
തന്നേ.
18
അവരുടെ
ദേവന്മാരെ
അവർ
തീയിലിട്ടു
ചുട്ടുകളഞ്ഞു;
അവ
ദേവന്മാരല്ല,
മനുഷ്യരുടെ
കൈപ്പണിയായ
മരവും
കല്ലും
മാത്രം
ആയിരുന്നുവല്ലോ;
ആകയാൽ
അവർ
അവയെ
നശിപ്പിച്ചുകളഞ്ഞു.
19
ഇപ്പോഴോ
ഞങ്ങളുടെ
ദൈവമായ
യഹോവേ,
നീ
ഒരുത്തൻ
മാത്രം
യഹോവയായ
ദൈവം
എന്നു
ഭൂമിയിലെ
സകലരാജ്യങ്ങളും
അറിയേണ്ടതിന്നു
ഞങ്ങളെ
അവന്റെ
കയ്യിൽനിന്നു
രക്ഷിക്കേണമേ.
20
ആമോസിന്റെ
മകനായ
യെശയ്യാവു
ഹിസ്കീയാവിന്റെ
അടുക്കൽ
പറഞ്ഞയച്ചതു
എന്തെന്നാൽ:
യിസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നീ
അശ്ശൂർരാജാവായ
സൻ
ഹേരീബിൻ
നിമിത്തം
എന്നോടു
പ്രാർത്ഥിച്ചതു
ഞാൻ
കേട്ടു.
21
അവനെക്കുറിച്ചു
യഹോവ
അരുളിച്ചെയ്ത
വചനമാവിതു:
സീയോൻ
പുത്രിയായ
കന്യക
നിന്നെ
നിന്ദിച്ചു
പരിഹസിക്കുന്നു;
യെരൂശലേംപുത്രി
നിന്റെ
പിന്നാലെ
തല
കുലുക്കുന്നു.
22
നീ
ആരെയാകുന്നു
നിന്ദിച്ചു
ദുഷിച്ചതു?
ആർക്കു
വിരോധമായിട്ടാകുന്നു
നീ
ഒച്ച
പൊക്കുകയും
തല
ഉന്നതമായി
ഉയർത്തുകയും
ചെയ്തതു?
യിസ്രായേലിന്റെ
പരിശുദ്ധന്നു
വിരോധമായിട്ടു
തന്നേയല്ലോ.
23
നിന്റെ
ദൂതന്മാർ
മുഖാന്തരം
നീ
കർത്താവിനെ
നിന്ദിച്ചു:
എന്റെ
അസംഖ്യരഥങ്ങളോടുകൂടെ
ഞാൻ
മലമുകളിലും
ലെബാനോന്റെ
ശിഖരങ്ങളിലും
കയറിയിരിക്കുന്നു;
അതിലെ
പൊക്കമുള്ള
ദേവദാരുക്കളും
വിശേഷമായ
സരളവൃക്ഷങ്ങളും
ഞാൻ
മുറിക്കും;
അതിന്റെ
അറ്റത്തെ
പാർപ്പിടംവരെയും
ചെഴിപ്പുള്ള
കാടുവരെയും
ഞാൻ
കടന്നുചെല്ലും.
24
ഞാൻ
അന്യജലം
കുഴിച്ചെടുത്തു
കുടിക്കും.
എന്റെ
കാലടികളാൽ
മിസ്രയീമിലെ
സകലനദികളെയും
വറ്റിക്കും
എന്നു
പറഞ്ഞു.
25
ഞാൻ
പണ്ടുപണ്ടേ
അതിനെ
ഉണ്ടാക്കി,
പൂർവ്വകാലത്തു
തന്നേ
അതിനെ
നിർമ്മിച്ചു
എന്നു
നീ
കേട്ടിട്ടില്ലയോ?
നീ
ഉറപ്പുള്ള
പട്ടണങ്ങളെ
ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ
ഞാൻ
ഇപ്പോൾ
സംഗതി
വരുത്തിയിരിക്കുന്നു.
26
അതുകൊണ്ടു
അവയിലെ
നിവാസികൾ
ദുർബ്ബലന്മാരായി
വിരണ്ടു
അമ്പരന്നുപോയി;
അവർ
വയലിലെ
പുല്ലും
പച്ചച്ചെടിയും
പുരപ്പുറങ്ങളിലെ
പുല്ലും
വളരുമ്മുമ്പെ
കരിഞ്ഞുപോയ
ധാന്യവുംപോലെ
ആയ്തീർന്നു.
27
എന്നാൽ
നിന്റെ
ഇരിപ്പും
നിന്റെ
ഗമനവും
ആഗമനവും
എന്റെ
നേരെയുള്ള
നിന്റെ
കോപഭ്രാന്തും
ഞാൻ
അറിയുന്നു.
28
എന്റെ
നേരെയുള്ള
നിന്റെ
കോപഭ്രാന്തുകൊണ്ടും
നിന്റെ
അഹങ്കാരം
എന്റെ
ചെവിയിൽ
എത്തിയിരിക്കുന്നതുകൊണ്ടും
ഞാൻ
എന്റെ
കൊളുത്തു
നിന്റെ
മൂക്കിലും
എന്റെ
കടിഞ്ഞാൺ
നിന്റെ
അധരങ്ങളിലും
ഇട്ടു,
നീ
വന്ന
വഴിക്കു
നിന്നെ
മടക്കിക്കൊണ്ടു
പോകും.
29
എന്നാൽ
ഇതു
നിനക്കു
അടയാളം
ആകും;
നിങ്ങൾ
ഈ
ആണ്ടിൽ
പടുവിത്തുവിളയുന്നതും
രണ്ടാം
ആണ്ടിൽ
താനേ
കിളുർത്തു
വിളയുന്നതും
തിന്നും;
മൂന്നാം
ആണ്ടിൽ
നിങ്ങൾ
വിതെച്ചു
കൊയ്യുകയും
മുന്തിരിത്തോട്ടം
ഉണ്ടാക്കി
അവയുടെ
പഴം
തിന്നുകയും
ചെയ്യും.
30
യെഹൂദാഗൃഹത്തിൽ
ശേഷിച്ചിരിക്കുന്ന
ഒരു
രക്ഷിതഗണം
വീണ്ടും
താഴെ
വേരൂന്നി
മീതെ
ഫലം
കായക്കും.
31
ഒരു
ശേഷിപ്പു
യെരൂശലേമിൽനിന്നും
ഒരു
രക്ഷിതഗണം
സീയോൻ
പർവ്വതത്തിൽനിന്നും
പുറപ്പെട്ടുവരും;
യഹോവയുടെ
തീക്ഷ്ണത
അതിനെ
അനുഷ്ഠിക്കും.
32
അതുകൊണ്ടു
യഹോവ
അശ്ശൂർരാജാവിനെക്കുറിച്ചു
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
അവൻ
ഈ
നഗരത്തിലേക്കു
വരികയില്ല;
ഒരു
അമ്പു
അവിടെ
എയ്കയില്ല.
അതിന്റെ
നേരെ
പരിചയോടുകൂടെ
വരികയില്ല;
അതിന്നു
എതിരെ
വാടകോരുകയുമില്ല.
33
അവൻ
വന്ന
വഴിക്കു
തന്നേ
മടങ്ങിപ്പോകും;
ഈ
നഗരത്തിലേക്കു
വരികയില്ല.
34
എന്റെ
നിമിത്തവും
എന്റെ
ദാസനായ
ദാവീദിന്റെ
നിമിത്തവും
ഞാൻ
ഈ
നഗരത്തെ
പാലിച്ചു
രക്ഷിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
35
അന്നു
രാത്രി
യഹോവയുടെ
ദൂതൻ
പുറപ്പെട്ടു
അശ്ശൂർപാളയത്തിൽ
ഒരു
ലക്ഷത്തെണ്പത്തയ്യായിരം
പേരെ
കൊന്നു;
ജനം
രാവിലെ
എഴുന്നേറ്റപ്പോൾ
അവർ
എല്ലാവരും
ശവങ്ങളായി
കിടക്കുന്നതു
കണ്ടു.
36
അങ്ങനെ
അശ്ശൂർരാജാവായ
സൻ
ഹേരീബ്
യാത്ര
പുറപ്പെട്ടു
മടങ്ങിപ്പോയി
നീനെവേയിൽ
പാർത്തു.
37
അവൻ
തന്റെ
ദേവനായ
നിസ്രോക്കിന്റെ
ക്ഷേത്രത്തിൽ
നമസ്കരിക്കുന്ന
സമയത്തു
അവന്റെ
പുത്രന്മാരായ
അദ്രമേലെക്കും
ശരേസെരും
അവനെ
വാൾകൊണ്ടു
കൊന്നിട്ടു
അരാരാത്ത്
ദേശത്തേക്കു
ഓടിപ്പൊയ്ക്കളഞ്ഞു.
അവന്റെ
മകനായ
ഏസെർ-ഹദ്ദോൻ
അവന്നുപകരം
രാജാവായ്തീർന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References