സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ജനതകൾ കലഹിക്കുന്നതും [QBR] വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? [QBR]
2. യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി [QBR] ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും [QBR] അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: [QBR]
3. “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് [QBR] അവരുടെ കയറുകൾ എറിഞ്ഞുകളയുക.” [QBR]
4. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; [QBR] കർത്താവ് അവരെ പരിഹസിക്കുന്നു. [QBR]
5. അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; [QBR] ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. [QBR]
6. “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ [QBR] ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” [QBR]
7. ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; [QBR] യഹോവ എന്നോട് അരുളിച്ചെയ്തത്: [QBR] “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. [QBR]
8. എന്നോട് ചോദിച്ചുകൊള്ളുക; [QBR] ഞാൻ നിനക്കു ജനതകളെ അവകാശമായും [QBR] ഭൂമിയുടെ അറുതികളെ കൈവശമായും തരും; [QBR]
9. ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; [QBR] കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.” [QBR]
10. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; [QBR] ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ. [QBR]
11. ഭയത്തോടെ യഹോവയെ സേവിക്കുവിൻ; [QBR] വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. [QBR]
12. അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു [QBR] നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ. [QBR] അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു. [QBR] അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 2 of Total Chapters 150
സങ്കീർത്തനങ്ങൾ 2:25
1. ജനതകൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
2. യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
3. “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
അവരുടെ കയറുകൾ എറിഞ്ഞുകളയുക.”
4. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
5. അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6. “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”
7. ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
യഹോവ എന്നോട് അരുളിച്ചെയ്തത്:
“നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8. എന്നോട് ചോദിച്ചുകൊള്ളുക;
ഞാൻ നിനക്കു ജനതകളെ അവകാശമായും
ഭൂമിയുടെ അറുതികളെ കൈവശമായും തരും;
9. ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”
10. ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ.
11. ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
12. അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു
നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ.
അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു.
അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ. PE
Total 150 Chapters, Current Chapter 2 of Total Chapters 150
×

Alert

×

malayalam Letters Keypad References