സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 പത്രൊസ് 2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
Notes
No Verse Added
History
1 പത്രൊസ് 2:0 (04 10 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 പത്രൊസ് 2
1
ആകയാൽ
സകലദുഷ്ടതയും
എല്ലാ
ചതിവും
വ്യാജഭാവവും
അസൂയയും
എല്ലാനുണയും
നീക്കിക്കളഞ്ഞു
2
ഇപ്പോൾ
ജനിച്ച
ശിശുക്കളെപ്പോലെ
രക്ഷെക്കായി
വളരുവാൻ
വചനം
എന്ന
മായമില്ലാത്ത
പാൽ
കുടിപ്പാൻ
3
വാഞ്ഛിപ്പിൻ.
കർത്താവു
ദയാലു
എന്നു
നിങ്ങൾ
ആസ്വദിച്ചിട്ടുണ്ടല്ലോ.
4
മനുഷ്യർ
തള്ളിയതെങ്കിലും
ദൈവസന്നിധിയിൽ
ശ്രേഷ്ഠവും
മാന്യവുമായ
ജീവനുള്ള
കല്ലായ
അവന്റെ
അടുക്കൽ
വന്നിട്ടു
5
നിങ്ങളും
ജീവനുള്ള
കല്ലുകൾ
എന്നപോലെ
ആത്മികഗൃഹമായി
യേശുക്രിസ്തുമുഖാന്തരം
ദൈവത്തിന്നു
പ്രസാദമുള്ള
ആത്മികയാഗം
കഴിപ്പാന്തക്ക
വിശുദ്ധപുരോഹിതവർഗ്ഗമാകേ
ണ്ടതിന്നു
പണിയപ്പെടുന്നു.
6
“ഞാൻ
ശ്രേഷ്ഠവും
മാന്യവുമായോരു
മൂലക്കല്ലു
സീയോനിൽ
ഇടുന്നു;
അവനിൽ
വിശ്വസിക്കുന്നവൻ
ലജ്ജിച്ചുപോകയില്ല”
എന്നു
തിരുവെഴുത്തിൽ
കാണുന്നുവല്ലോ.
7
വിശ്വസിക്കുന്ന
നിങ്ങൾക്കു
ആ
മാന്യതയുണ്ടു;
വിശ്വസിക്കാത്തവർക്കോ
“വീടു
പണിയുന്നവർ
തള്ളിക്കളഞ്ഞ
കല്ലു
തന്നേ
മൂലക്കല്ലും
ഇടർച്ചക്കല്ലും
തടങ്ങൽ
പാറയുമായിത്തീർന്നു.”
8
അവർ
വചനം
അനുസരിക്കായ്കയാൽ
ഇടറിപ്പോകുന്നു;
അതിന്നു
അവരെ
വെച്ചുമിരിക്കുന്നു.
9
നിങ്ങളോ
അന്ധകാരത്തിൽനിന്നു
തന്റെ
അത്ഭുത
പ്രകാശത്തിലേക്കു
നിങ്ങളെ
വിളിച്ചവന്റെ
സൽഗുണങ്ങളെ
ഘോഷിപ്പാന്തക്കവണ്ണം
തിരഞ്ഞെടുക്കപ്പെട്ട
ഒരു
ജാതിയും
രാജകീയപുരോഹിതവർഗ്ഗവും
വിശുദ്ധവംശവും
സ്വന്തജനവും
ആകുന്നു.
10
മുമ്പെ
നിങ്ങൾ
ജനമല്ലാത്തവർ;
ഇപ്പോഴോ
ദൈവത്തിന്റെ
ജനം;
കരുണ
ലഭിക്കാത്തവർ;
ഇപ്പോഴോ
കരുണ
ലഭിച്ചവർ
തന്നേ.
11
പ്രിയമുള്ളവരേ,
പ്രവാസികളും
പരദേശികളുമായ
നിങ്ങളെ
ആത്മാവിനോടു
പോരാടുന്ന
ജഡമോഹങ്ങളെ
വിട്ടകന്നു
ജാതികൾ
നിങ്ങളെ
ദുഷ്പ്രവൃത്തിക്കാർ
എന്നു
ദുഷിക്കുന്തോറും
12
നിങ്ങളുടെ
നല്ല
പ്രവൃത്തികളെ
കണ്ടറിഞ്ഞിട്ടു
സന്ദർശനദിവസത്തിൽ
ദൈവത്തെ
മഹത്വപ്പെടുത്തേണ്ടതിന്നു
അവരുടെ
ഇടയിൽ
നിങ്ങളുടെ
നടപ്പു
നന്നായിരിക്കേണം
എന്നു
ഞാൻ
പ്രബോധിപ്പിക്കുന്നു.
13
സകല
മാനുഷനിയമത്തിന്നും
കർത്താവിൻ
നിമിത്തം
കീഴടങ്ങുവിൻ.
14
ശ്രേഷ്ഠാധികാരി
എന്നുവെച്ചു
രാജാവിന്നും
ദുഷ്പ്രവൃത്തിക്കാരുടെ
ദണ്ഡനത്തിന്നും
സൽപ്രവൃത്തിക്കാരുടെ
മാനത്തിന്നുമായി
അവനാൽ
അയക്കപ്പെട്ടവർ
എന്നുവെച്ചു
നാടുവാഴികൾക്കും
കീഴടങ്ങുവിൻ.
15
നിങ്ങൾ
നന്മ
ചെയ്തുകൊണ്ടു
ബുദ്ധിയില്ലാത്ത
മനുഷ്യരുടെ
ഭോഷത്വം
മിണ്ടാതാക്കേണം
എന്നുള്ളതു
ദൈവേഷ്ടം
ആകുന്നു.
16
സ്വതന്ത്രരായും
സ്വാതന്ത്ര്യം
ദുഷ്ടതെക്കു
മറയാക്കാതെ
ദൈവത്തിന്റെ
ദാസന്മാരായും
നടപ്പിൻ.
17
എല്ലാവരെയും
ബഹുമാനിപ്പിൻ;
സഹോദരവർഗ്ഗത്തെ
സ്നേഹിപ്പിൻ;
ദൈവത്തെ
ഭയപ്പെടുവിൻ;
രാജാവിനെ
ബഹുമാനിപ്പിൻ.
18
വേലക്കാരേ,
പൂർണ്ണഭയത്തോടെ
യജമാനന്മാർക്കു,
നല്ലവർക്കും
ശാന്തന്മാർക്കും
മാത്രമല്ല,
മൂർഖന്മാർക്കും
കൂടെ
കീഴടങ്ങിയിരിപ്പിൻ.
19
ഒരുത്തൻ
ദൈവത്തെക്കുറിച്ചുള്ള
മനോബോധം
നിമിത്തം
അന്യായമായി
കഷ്ടവും
ദുഃഖവും
സഹിച്ചാൽ
അതു
പ്രസാദം
ആകുന്നു.
20
നിങ്ങൾ
കുറ്റം
ചെയ്തിട്ടു
അടികൊള്ളുന്നതു
സഹിച്ചാൽ
എന്തു
യശസ്സുള്ളു?
അല്ല,
നന്മ
ചെയ്തിട്ടു
കഷ്ടം
സഹിച്ചാൽ
അതു
ദൈവത്തിന്നു
പ്രസാദം.
21
അതിന്നായിട്ടല്ലോ
നിങ്ങളെ
വിളിച്ചിരിക്കുന്നതു.
ക്രിസ്തുവും
നിങ്ങൾക്കു
വേണ്ടി
കഷ്ടം
അനുഭവിച്ചു,
നിങ്ങൾ
അവന്റെ
കാൽച്ചുവടു
പിന്തുടരുവാൻ
ഒരു
മാതൃക
വെച്ചേച്ചു
പോയിരിക്കുന്നു.
22
അവൻ
പാപം
ചെയ്തിട്ടില്ല;
അവന്റെ
വായിൽ
വഞ്ചന
ഒന്നും
ഉണ്ടായിരുന്നില്ല.
23
തന്നെ
ശകാരിച്ചിട്ടു
പകരം
ശകാരിക്കാതെയും
കഷ്ടം
അനുഭവിച്ചിട്ടു
ഭീഷണം
പറയാതെയും
ന്യായമായി
വിധിക്കുന്നവങ്കൽ
കാര്യം
ഭരമേല്പിക്കയത്രേ
ചെയ്തതു.
24
നാം
പാപം
സംബന്ധിച്ചു
മരിച്ചു
നീതിക്കു
ജീവിക്കേണ്ടതിന്നു
അവൻ
തന്റെ
ശരീരത്തിൽ
നമ്മുടെ
പാപങ്ങളെ
ചുമന്നുകൊണ്ടു
ക്രൂശിന്മേൽ
കയറി;
അവന്റെ
അടിപ്പിണരാൽ
നിങ്ങൾക്കു
സൌഖ്യം
വന്നിരിക്കുന്നു.
25
നിങ്ങൾ
തെറ്റി
ഉഴലുന്ന
ആടുകളെപ്പോലെ
ആയിരുന്നു;
ഇപ്പോഴോ
നിങ്ങളുടെ
ആത്മാക്കളുടെ
ഇടയനും
അദ്ധ്യക്ഷനുമായവങ്കലേക്കു
മടങ്ങിവന്നിരിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References