സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എസ്ഥേർ 9:3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
Notes
No Verse Added
History
എസ്ഥേർ 9:3 (11 48 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എസ്ഥേർ 9:3
1
ആദാർമാസമായ
പന്ത്രണ്ടാം
മാസം
പതിമ്മൂന്നാം
തിയ്യതി
രാജാവിന്റെ
കല്പനയും
തീർപ്പും
നടത്തുവാൻ
അടുത്തപ്പോൾ
യെഹൂദന്മാരുടെ
ശത്രുക്കൾ
അവരുടെ
നേരെ
പ്രാബല്യം
പ്രാപിക്കും
എന്നു
ആശിച്ചതും
നേരെ
മറിച്ചു
യെഹൂദന്മാർക്കു
തങ്ങളുടെ
വൈരികളുടെ
നേരെ
പ്രാബല്യം
പ്രാപിച്ചതുമായ
ദിവസത്തിൽ
തന്നേ
2
അഹശ്വേരോശ്‌രാജാവിന്റെ
സകലസംസ്ഥാനങ്ങളിലും
യെഹൂദന്മാർ
തങ്ങളുടെ
പട്ടണങ്ങളിൽ
തങ്ങളോടു
ദോഷം
ചെയ്‍വാൻ
ഭാവിച്ചവരെ
കയ്യേറ്റം
ചെയ്യേണ്ടതിന്നു
ഒന്നിച്ചുകൂടി;
അവരെയുള്ള
പേടി
സകല
ജാതികളുടെയുംമേൽ
വീണിരുന്നതുകൊണ്ടു
ആർക്കും
അവരോടു
എതിർത്തുനില്പാൻ
കഴിഞ്ഞില്ല.
3
സകലസംസ്ഥാനപ്രഭുക്കന്മാരും
രാജപ്രതിനിധികളും
ദേശാധിപതികളും
രാജാവിന്റെ
കാര്യക്കാരന്മാരും
മൊർദ്ദെഖായിയെയുള്ള
പേടി
അവരുടെമേൽ
വീണിരുന്നതുകൊണ്ടു
യെഹൂദന്മാർക്കു
സഹായം
ചെയ്തു.
4
മൊർദ്ദെഖായി
രാജധാനിയിൽ
മഹാൻ
ആയിരുന്നു;
മൊർദ്ദെഖായി
എന്ന
പുരുഷൻ
മേല്ക്കുമേൽ
മഹാനായി
തീർന്നതുകൊണ്ടു
അവന്റെ
കീർത്തി
സകലസംസ്ഥാനങ്ങളിലും
പരന്നു.
5
യെഹൂദന്മാർ
തങ്ങളുടെ
ശത്രുക്കളെ
ഒക്കെയും
വെട്ടിക്കൊന്നു
മുടിച്ചുകളഞ്ഞു;
തങ്ങളെ
പകെച്ചവരോടു
തങ്ങൾക്കു
ബോധിച്ചതുപോലെ
പ്രവർത്തിച്ചു.
6
ശൂശൻ
രാജധാനിയിൽ
യെഹൂദന്മാർ
അഞ്ഞൂറുപേരെ
കൊന്നുമുടിച്ചു.
7
പർശൻദാഥാ,
ദൽഫോൻ,
അസ്പാഥാ,
8
പോറാഥാ,
അദല്യാ,
അരീദാഥാ,
9
പർമ്മസ്ഥാ,
അരീസായി,
അരീദായി,
വയെസാഥാ
എന്നിങ്ങനെ
ഹമ്മെദാഥയുടെ
മകനായ
യെഹൂദന്മാരുടെ
ശത്രുവായ
ഹാമാന്റെ
പത്തു
പുത്രന്മാരെയും
അവർ
കൊന്നുകളഞ്ഞു.
10
എന്നാൽ
കവർച്ചെക്കു
അവർ
കൈ
നീട്ടിയില്ല.
11
ശൂശൻ
രാജധാനിയിൽ
അവർ
കൊന്നവരുടെ
സംഖ്യ
അന്നു
തന്നേ
രാജസന്നിധിയിൽ
കൊണ്ടുവന്നു.
12
അപ്പോൾ
രാജാവു
എസ്ഥേർരാജ്ഞിയോടു:
യെഹൂദന്മാർ
ശൂശൻ
രാജധാനിയിൽ
അഞ്ഞൂറുപേരെയും
ഹാമാന്റെ
പത്തു
പുത്രന്മാരെയും
കൊന്നുമടിച്ചു;
രാജാവിന്റെ
മറ്റു
സംസ്ഥാനങ്ങളിൽ
അവർ
എന്തു
ചെയ്തിരിക്കും?
ഇനിയും
നിന്റെ
അപേക്ഷ
എന്തു?
അതു
നിനക്കു
ലഭിക്കും;
ഇനിയും
നിന്റെ
ആഗ്രഹം
എന്തു?
അതു
നിവർത്തിച്ചുതരാം
എന്നു
പറഞ്ഞു.
13
അതിന്നു
എസ്ഥേർ:
രാജാവിന്നു
തിരുവുള്ളമുണ്ടായി
ശൂശനിലെ
യെഹൂദന്മാർ
ഇന്നത്തെ
തീർപ്പുപോലെ
നാളെയും
ചെയ്‍വാൻ
അനുവദിക്കയും
ഹാമാന്റെ
പത്തു
പുത്രന്മാരെയും
കഴുമരത്തിന്മേൽ
തൂക്കിക്കയും
ചെയ്യേണമേ
എന്നു
പറഞ്ഞു.
14
അങ്ങനെ
ചെയ്തുകൊൾവാൻ
രാജാവു
കല്പിച്ചു
ശൂശനിൽ
തീർപ്പു
പരസ്യമാക്കി;
ഹാമാന്റെ
പത്തു
പുത്രന്മാരെ
അവർ
തൂക്കിക്കളഞ്ഞു.
15
ശൂശനിലെ
യെഹൂദന്മാർ
ആദാർമാസം
പതിനാലാം
തിയ്യതിയും
ഒന്നിച്ചുകൂടി
ശൂശനിൽ
മുന്നൂറുപേരെ
കൊന്നു;
എങ്കിലും
കവർച്ചെക്കു
അവർ
കൈ
നീട്ടിയില്ല.
16
രാജാവിന്റെ
സംസ്ഥാനങ്ങളിലെ
ശേഷം
യെഹൂദന്മാർ
ആദാർ
മാസം
പതിമ്മൂന്നാം
തിയ്യതി
ഒന്നിച്ചുകൂടി
തങ്ങളുടെ
ജീവരക്ഷെക്കായി
പൊരുതു
ശത്രുക്കളുടെ
കയ്യിൽനിന്നു
ഒഴിഞ്ഞു
വിശ്രമം
പ്രാപിച്ചു.
അവർ
തങ്ങളുടെ
വൈരികളിൽ
എഴുപത്തയ്യായിരം
പേരെ
കൊന്നുകളഞ്ഞു
എങ്കിലും
കവർച്ചെക്കു
കൈ
നീട്ടിയില്ല.
17
ആ
മാസം
പതിന്നാലാം
തിയ്യതിയോ
അവർ
വിശ്രമിച്ചു
വിരുന്നും
സന്തോഷവുമുള്ള
ദിവസമായിട്ടു
അതിനെ
ആചരിച്ചു.
18
ശൂശനിലെ
യെഹൂദന്മാർ
ആ
മാസം
പതിമ്മൂന്നാം
തിയ്യതിയും
പതിന്നാലാം
തിയ്യതിയും
ഒന്നിച്ചുകൂടി;
പതിനഞ്ചാം
തിയ്യതി
അവർ
വിശ്രമിച്ചു
അതിനെ
വിരുന്നും
സന്തോഷവുമുള്ള
ദിവസമായിട്ടു
ആചരിച്ചു.
19
അതുകൊണ്ടു
മതിലില്ലാത്ത
പട്ടണങ്ങളിൽ
പാർക്കുന്ന
നാട്ടുപുറങ്ങളിലെ
യെഹൂദന്മാർ
ആദാർമാസം
പതിന്നാലാം
തിയ്യതിയെ
സന്തോഷവും
വിരുന്നും
ഉള്ള
ദിവസവും
ഉത്സവദിനവും
ആയിട്ടു
ആചരിക്കയും
തമ്മിൽ
തമ്മിൽ
സമ്മാനങ്ങൾ
കൊടുത്തയക്കുകയും
ചെയ്യുന്നു.
20
ആണ്ടുതോറും
ആദാർമാസം
പതിന്നാലും
പതിനഞ്ചും
തിയ്യതിയെ
യെഹൂദന്മാർ
തങ്ങളുടെ
ശത്രുക്കളുടെ
കയ്യിൽനിന്നു
ഒഴിഞ്ഞു
വിശ്രമിച്ച
ദിവസങ്ങളായിട്ടു
ദുഃഖം
അവർക്കു
സന്തോഷമായും
വിലാപം
ഉത്സവമായും
തീർന്ന
മാസമായിട്ടും
ആചരിക്കേണമെന്നും
21
അവയെ
വിരുന്നും
സന്തോഷവുമുള്ള
നാളുകളും
തമ്മിൽ
തമ്മിൽ
സമ്മാനങ്ങളും
ദരിദ്രന്മാർക്കു
ദാനധർമ്മങ്ങളും
കൊടുക്കുന്ന
നാളുകളും
ആയിട്ടു
ആചരിക്കേണമെന്നും
22
അഹശ്വേരോശ്‌രാജാവിന്റെ
സകലസംസ്ഥാനങ്ങളിലും
സമീപത്തും
ദൂരത്തും
ഉള്ള
സകലയെഹൂദന്മാർക്കും
ചട്ടമാക്കേണ്ടതിന്നും
മൊർദ്ദെഖായി
ഈ
കാര്യങ്ങൾ
എഴുതി
അവർക്കു
എഴുത്തു
അയച്ചു.
23
അങ്ങനെ
യെഹൂദന്മാർ
തങ്ങൾ
തുടങ്ങിയിരുന്നതും
മൊർദ്ദെഖായി
തങ്ങൾക്കു
എഴുതിയിരുന്നതുമായ
കാര്യം
ഒരു
ചട്ടമായി
കൈക്കൊണ്ടു.
24
ആഗാഗ്യനായ
ഹമ്മെദാഥയുടെ
മകനായി
എല്ലാ
യെഹൂദന്മാരുടെയും
ശത്രുവായ
ഹാമാൻ
യെഹൂദന്മാരെ
നശിപ്പിക്കേണ്ടതിന്നു
അവരുടെ
നേരെ
ഉപായം
ചിന്തിക്കയും
അവരെ
നശിപ്പിച്ചു
മുടിക്കേണ്ടതിന്നു
പൂരെന്ന
ചീട്ടു
ഇടുവിക്കയും
25
കാര്യം
രാജാവിന്നു
അറിവു
കിട്ടിയപ്പോൾ
അവൻ
യെഹൂദന്മാർക്കു
വിരോധമായി
ചിന്തിച്ചിരുന്ന
ഉപായം
അവന്റെ
തലയിലേക്കു
തന്നെ
തിരിയുവാനും
അവനെയും
അവന്റെ
പുത്രന്മാരെയും
കഴുമരത്തിന്മേൽ
തൂക്കിക്കളവാനും
രാജാവു
രേഖാമൂലം
കല്പിക്കയും
ചെയ്തതുകൊണ്ടു
അവർ
ആ
നാളുകൾക്കു
പൂര്
എന്ന
പദത്താൽ
പൂരീം
എന്നു
പേർ
വിളിച്ചു.
26
ഈ
എഴുത്തിലെ
സകലവൃത്താന്തങ്ങളും
ആ
കാര്യത്തിൽ
അവർ
തന്നേ
കണ്ടവയും
അവർക്കു
സംഭവിച്ചവയും
നിമിത്തം
27
യെഹൂദന്മാർ
ഈ
രണ്ടു
ദിവസങ്ങളെ
അവയുടെ
ചട്ടവും
കാലവും
അനുസരിച്ചു
ആണ്ടുതോറും
വീഴ്ചകൂടാതെ
ആചരിക്കത്തക്കവണ്ണവും
28
ഈ
ദിവസങ്ങൾ
തലമുറതലമുറയായി
സകലവംശങ്ങളിലും
സംസ്ഥാനങ്ങളിലും
പട്ടണങ്ങളിലും
ഓർക്കത്തക്കവണ്ണവും
ഈ
പൂരീംദിവസങ്ങൾ
യെഹൂദന്മാരുടെ
മദ്ധ്യേനിന്നു
ഒഴിഞ്ഞുപോകയോ
അവയുടെ
ഓർമ്മ
തങ്ങളുടെ
സന്തതിയിൽനിന്നു
വിട്ടു
പോകയോ
ചെയ്യാത്തപ്രകാരവും
തങ്ങൾക്കും
സന്തതികൾക്കും
അവരോടു
ചേരുവാനുള്ള
എല്ലാവർക്കും
ചട്ടമായി
കൈക്കൊണ്ടു.
29
പൂരീം
സംബന്ധിച്ച
ഈ
രണ്ടാം
ലേഖനം
സ്ഥിരമാക്കേണ്ടതിന്നു
അബീഹയീലിന്റെ
മകളായ
എസ്ഥേർരാജ്ഞിയും
യെഹൂദനായ
മൊർദ്ദെഖായിയും
സർവ്വാധികാരത്തോടുംകൂടെ
എഴുത്തു
എഴുതി.
30
യെഹൂദനായ
മൊർദ്ദെഖായിയും
എസ്ഥേർരാജ്ഞിയും
അവർക്കു
ചട്ടമാക്കിയിരുന്നതുപോലെയും
അവർ
തന്നേ
തങ്ങളുടെ
ഉപവാസത്തിന്റെയും
കരച്ചലിന്റെയും
സംഗതികളെ
തങ്ങൾക്കും
സന്തതികൾക്കും
ചട്ടമാക്കിയിരുന്നതുപോലെയും
ഈ
പൂരീംദിവസങ്ങളെ
നിശ്ചിതസമയത്തു
തന്നേ
സ്ഥിരമാക്കേണ്ടതിന്നു
31
അവൻ
അഹശ്വേരോശിന്റെ
രാജ്യത്തിലുൾപ്പെട്ട
നൂറ്റിരുപത്തേഴു
സംസ്ഥാനങ്ങളിലെ
സകല
യെഹൂദന്മാർക്കും
സമാധാനവും
സത്യവുമായുള്ള
വാക്കുകളോടു
കൂടിയ
എഴുത്തു
അയച്ചു.
32
ഇങ്ങനെ
എസ്ഥേരിന്റെ
ആജ്ഞയാൽ
പൂരീംസംബന്ധിച്ച
കാര്യങ്ങൾ
ഉറപ്പായി
അതു
പുസ്തകത്തിൽ
എഴുതിവെച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References