സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സെഫന്യാവു 3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
സെഫന്യാവു 3:0 (09 18 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സെഫന്യാവു 3
1
മത്സരവും
മലിനതയും
ഉള്ളതും
പീഡിപ്പിക്കുന്നതും
ആയ
നഗരത്തിന്നു
അയ്യോ
കഷ്ടം!
2
അവൾ
വാക്കു
കേട്ടനുസരിച്ചിട്ടില്ല
പ്രബോധനം
കൈക്കൊണ്ടിട്ടില്ല;
യഹോവയിൽ
ആശ്രയിച്ചിട്ടില്ല;
തന്റെ
ദൈവത്തോടു
അടുത്തുവന്നിട്ടുമില്ല.
3
അതിന്നകത്തു
അതിന്റെ
പ്രഭുക്കന്മാർ
ഗർജ്ജിക്കുന്ന
സിംഹങ്ങൾ;
അതിന്റെ
ന്യായാധിപതിമാർ
വൈകുന്നേരത്തെ
ചെന്നായ്ക്കൾ;
അവർ
പ്രഭാതകാലത്തേക്കു
ഒന്നും
ശേഷിപ്പിക്കുന്നില്ല.
4
അതിന്റെ
പ്രവാചകന്മാർ
ലഘുബുദ്ധികളും
വിശ്വാസപാതകന്മാരും
ആകുന്നു;
അതിന്റെ
പുരോഹിതന്മാർ
വിശുദ്ധമന്ദിരത്തെ
അശുദ്ധമാക്കി,
ന്യായപ്രമാണത്തെ
ബലാൽക്കാരം
ചെയ്തിരിക്കുന്നു.
5
യഹോവ
അതിന്റെ
മദ്ധ്യേ
നീതിമാനാകുന്നു
അവൻ
നീതികേടു
ചെയ്യുന്നില്ല;
രാവിലേരാവിലേ
അവൻ
തന്റെ
ന്യായത്തെ
തെറ്റാതെ
വെളിച്ചത്താക്കുന്നു;
നീതികെട്ടവനോ
നാണം
എന്തെന്നറിഞ്ഞുകൂടാ.
6
ഞാൻ
ജാതികളെ
ഛേദിച്ചുകളഞ്ഞു;
അവരുടെ
കൊത്തളങ്ങൾ
ശൂന്യമായിരിക്കുന്നു;
ഞാൻ
അവരുടെ
വീഥികളെ
ആരും
കടന്നുപോകാതവണ്ണം
ശൂന്യമാക്കി,
അവരുടെ
പട്ടണങ്ങൾ
ഒരു
മനുഷ്യനും
നിവാസിയും
ഇല്ലാതെ
നശിച്ചിരിക്കുന്നു.
7
നീ
എന്നെ
ഭയപ്പെട്ടു
പ്രബോധനം
കൈക്കൊൾക
എന്നു
ഞാൻ
കല്പിച്ചു;
എന്നാൽ
ഞാൻ
അവളെ
സന്ദർശിച്ചതുപോലെ
ഒക്കെയും
അവളുടെ
പാർപ്പിടം
ഛേദിക്കപ്പെടുകയില്ലായിരുന്നു;
എങ്കിലും
അവർ
ജാഗ്രതയോടെ
തങ്ങളുടെ
ദുഷ്പ്രവൃത്തികൾ
ഒക്കെയും
ചെയ്തുപോന്നു.
8
അതുകൊണ്ടു
ഞാൻ
സാക്ഷിയായി
എഴുന്നേല്ക്കുന്ന
ദിവസംവരെ
എനിക്കായി
കാത്തിരിപ്പിൻ
എന്നു
യഹോവയുടെ
അരുളപ്പാടു;
എന്റെ
ക്രോധവും
എന്റെ
ഉഗ്രകോപവും
പകരേണ്ടതിന്നു
ജാതികളെ
ചേർക്കുവാനും
രാജ്യങ്ങളെ
കൂട്ടുവാനും
ഞാൻ
നിർണ്ണയിച്ചിരിക്കുന്നു;
സർവ്വഭൂമിയും
എന്റെ
തീക്ഷ്ണതാഗ്നിക്കു
ഇരയായ്തീരും.
9
അപ്പോൾ
സകല
ജാതികളും
യഹോവയുടെ
നാമത്തെ
വിളിച്ചപേക്ഷിച്ചു
ഏകമനസ്സോടെ
അവനെ
സേവിക്കേണ്ടതിന്നു
ഞാൻ
അവർക്കു
നിർമ്മലമായുള്ള
അധരങ്ങളെ
വരുത്തും.
10
കൂശ്
നദികളുടെ
അക്കരെനിന്നു
എന്റെ
നമസ്കാരികൾ,
എന്റെ
ചിതറിപ്പോയവരുടെ
സഭതന്നേ,
എനിക്കു
വഴിപാടു
കൊണ്ടുവരും.
11
അന്നാളിൽ
ഞാൻ
നിന്റെ
മദ്ധ്യേനിന്നു
നിന്റെ
ഗർവ്വോല്ലസിതന്മാരെ
നീക്കിക്കളയും
നീ
എന്റെ
വിശുദ്ധപർവ്വതത്തിൽ
ഇനി
ഗർവ്വിക്കാതിരിക്കയും
ചെയ്യുന്നതുകൊണ്ടു
നീ
എന്നോടു
അതിക്രമമായി
ചെയ്തിരിക്കുന്ന
സകലപ്രവൃത്തികളും
നിമിത്തം
നീ
അന്നാളിൽ
ലജ്ജിക്കേണ്ടിവരികയില്ല.
12
ഞാൻ
നിന്റെ
നടുവിൽ
താഴ്മയും
ദാരിദ്ര്യവും
ഉള്ളോരു
ജനത്തെ
ശേഷിപ്പിക്കും;
അവർ
യഹോവയുടെ
നാമത്തിൽ
ശരണം
പ്രാപിക്കും.
13
യിസ്രായേലിൽ
ശേഷിപ്പുള്ളവർ
നീതികേടു
പ്രവർത്തിക്കയില്ല;
ഭോഷ്കുപറകയുമില്ല;
ചതിവുള്ള
നാവു
അവരുടെ
വായിൽ
ഉണ്ടാകയില്ല;
അവർ
മേഞ്ഞുകിടക്കും;
ആരും
അവരെ
ഭയപ്പെടുത്തുകയുമില്ല.
14
സീയോൻ
പുത്രിയേ,
ഘോഷിച്ചാനന്ദിക്ക;
യിസ്രായേലേ,
ആർപ്പിടുക;
യെരൂശലേം
പുത്രിയേ,
പൂർണ്ണഹൃദയത്തോടെ
സന്തോഷിച്ചുല്ലസിക്ക.
15
യഹോവ
നിന്റെ
ന്യായവിധികളെ
മാറ്റി,
നിന്റെ
ശത്രുവിനെ
നീക്കിക്കളഞ്ഞിരിക്കുന്നു;
യിസ്രായേലിന്റെ
രാജാവായ
യഹോവ
നിന്റെ
മദ്ധ്യേ
ഇരിക്കുന്നു;
ഇനി
നീ
അനർത്ഥം
കാണുകയില്ല.
16
അന്നാളിൽ
അവർ
യെരൂശലേമിനോടു:
ഭയപ്പെടരുതെന്നും
സീയോനോടു:
അധൈര്യപ്പെടരുതെന്നും
പറയും.
17
നിന്റെ
ദൈവമായ
യഹോവ
രക്ഷിക്കുന്ന
വീരനായി
നിന്റെ
മദ്ധ്യേ
ഇരിക്കുന്നു;
അവൻ
നിന്നിൽ
അത്യന്തം
സന്തോഷിക്കും;
തന്റെ
സ്നേഹത്തിൽ
അവൻ
മിണ്ടാതിരിക്കുന്നു;
ഘോഷത്തോടെ
അവൻ
നിങ്കൽ
ആനന്ദിക്കും.
18
ലജ്ജാഭാരം
വഹിച്ചവളായ
നിനക്കുള്ളവരായി
സംഘത്തെ
വിട്ടു
ദുഃഖിക്കുന്നവരെ
ഞാൻ
ചേർത്തുകൊള്ളും.
19
നിന്നെ
ക്ളേശിപ്പിക്കുന്ന
ഏവരോടും
ഞാൻ
ആ
കാലത്തു
ഇടപെടും;
മുടന്തിനടക്കുന്നതിനെ
ഞാൻ
രക്ഷിക്കയും
ചിതറിപ്പോയതിനെ
ശേഖരിക്കയും
സർവ്വഭൂമിയിലും
ലജ്ജനേരിട്ടവരെ
പ്രശംസയും
കീർത്തിയുമാക്കിത്തീർക്കുകയും
ചെയ്യും.
20
ആ
കാലത്തു
ഞാൻ
നിങ്ങളെ
വരുത്തുകയും
ആ
കാലത്തു
ഞാൻ
നിങ്ങളെ
ശേഖരിക്കയും
ചെയ്യും;
നിങ്ങൾ
കാൺകെ
ഞാൻ
നിങ്ങളുടെ
പ്രവാസികളെ
മടക്കിവരുത്തുമ്പോൾ
ഞാൻ
നിങ്ങളെ
ഭൂമിയിലെ
സകലജാതികളുടെയും
ഇടയിൽ
കീർത്തിയും
പ്രശംസയും
ആക്കിത്തീർക്കുമെന്നു
യഹോവ
അരുളിച്ചെയ്യുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References