സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
പുതിയ നിയമം
Search
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുസ്തകങ്ങൾ 5:20
Notes
No Verse Added
History
2 കൊരിന്ത്യർ 5:20 (02 29 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 കൊരിന്ത്യർ 5:20
1
കൂടാരമായ
ഞങ്ങളുടെ
ഭൌമഭവനം
അഴിഞ്ഞുപോയാൽ
കൈപ്പണിയല്ലാത്ത
നിത്യഭവനമായി
ദൈവത്തിന്റെ
ദാനമായോരു
കെട്ടിടം
ഞങ്ങൾക്കു
സ്വർഗ്ഗത്തിൽ
ഉണ്ടെന്നു
അറിയുന്നു.
2
ഈ
കൂടാരത്തിൽ
ഞരങ്ങിക്കൊണ്ടു
ഞങ്ങൾ
നഗ്നരായിട്ടല്ല
ഉടുപ്പുള്ളവരായിരിക്കുന്നു
എങ്കിൽ
3
സ്വർഗ്ഗീയമായ
ഞങ്ങളുടെ
പാർപ്പിടം
അതിന്നു
മീതെ
ധരിപ്പാൻ
വാഞ്ഛിക്കുന്നു.
4
ഉരിവാനല്ല
മർത്യമായതു
ജീവനാൽ
നീങ്ങിപ്പോകേണ്ടതിന്നു
മീതെ
ഉടുപ്പാൻ
ഇച്ഛിക്കയാൽ
ഞങ്ങൾ
ഈ
കൂടാരത്തിൽ
ഇരിക്കുന്നേടത്തോളം
ഭാരപ്പെട്ടു
ഞരങ്ങുന്നു.
5
അതിന്നായി
ഞങ്ങളെ
ഒരുക്കിയതു
ആത്മാവിനെ
അച്ചാരമായി
തന്നിരിക്കുന്ന
ദൈവം
തന്നേ.
6
ആകയാൽ
ഞങ്ങൾ
എല്ലായ്പോഴും
ധൈര്യപ്പെട്ടും
ശരീരത്തിൽ
വസിക്കുമ്പോൾ
ഒക്കെയും
കർത്താവിനോടു
അകന്നു
പരദേശികൾ
ആയിരിക്കുന്നു
എന്നു
അറിയുന്നു.
7
കാഴ്ചയാൽ
അല്ല
വിശ്വാസത്താലത്രേ
ഞങ്ങൾ
നടക്കുന്നതു.
8
ഇങ്ങനെ
ഞങ്ങൾ
ധൈര്യപ്പെട്ടു
ശരീരം
വിട്ടു
കർത്താവിനോടുകൂടെ
വസിപ്പാൻ
അധികം
ഇഷ്ടപ്പെടുന്നു.
9
അതുകൊണ്ടു
ശരീരത്തിൽ
വസിച്ചാലും
ശരീരം
വിട്ടാലും
ഞങ്ങൾ
അവനെ
പ്രസാദിപ്പിക്കുന്നവർ
ആകുവാൻ
അഭിമാനിക്കുന്നു.
10
അവനവൻ
ശരീരത്തിൽ
ഇരിക്കുമ്പോൾ
ചെയ്തതു
നല്ലതാകിലും
തീയതാകിലും
അതിന്നു
തക്കവണ്ണം
പ്രാപിക്കേണ്ടതിന്നു
നാം
എല്ലാവരും
ക്രിസ്തുവിന്റെ
ന്യായാസനത്തിന്റെ
മുമ്പാകെ
വെളിപ്പെടേണ്ടതാകുന്നു.
11
ആകയാൽ
കർത്താവിനെ
ഭയപ്പെടേണം
എന്നു
അറിഞ്ഞിട്ടു
ഞങ്ങൾ
മനുഷ്യരെ
സമ്മതിപ്പിക്കുന്നു;
എന്നാൽ
ദൈവത്തിന്നു
ഞങ്ങൾ
വെളിപ്പെട്ടിരിക്കുന്നു;
നിങ്ങളുടെ
മനസ്സാക്ഷികളിലും
വെളിപ്പെട്ടിരിക്കുന്നു
എന്നു
ഞാൻ
ആശിക്കുന്നു.
12
ഞങ്ങൾ
പിന്നെയും
ഞങ്ങളെത്തന്നേ
നിങ്ങളോടു
ശ്ളാഘിക്കയല്ല,
ഹൃദയം
നോക്കീട്ടല്ല,
മുഖം
നോക്കീട്ടു
പ്രശംസിക്കുന്നവരോടു
ഉത്തരം
പറവാൻ
നിങ്ങൾക്കു
വക
ഉണ്ടാകേണ്ടതിന്നു
ഞങ്ങളെക്കുറിച്ചു
പ്രശംസിപ്പാൻ
നിങ്ങൾക്കു
കാരണം
തരികയത്രേ
ചെയ്യുന്നതു.
13
ഞങ്ങൾ
വിവശന്മാർ
എന്നുവരികിൽ
ദൈവത്തിന്നും
സുബോധമുള്ളവർ
എന്നു
വരികിൽ
നിങ്ങൾക്കും
ആകുന്നു.
14
ക്രിസ്തുവിന്റെ
സ്നേഹം
ഞങ്ങളെ
നിർബന്ധിക്കുന്നു;
എല്ലാവർക്കും
വേണ്ടി
ഒരുവൻ
മരിച്ചിരിക്കെ
എല്ലാവരും
മരിച്ചു
എന്നും
15
ജീവിക്കുന്നവർ
ഇനി
തങ്ങൾക്കായിട്ടല്ല
തങ്ങൾക്കു
വേണ്ടി
മരിച്ചു
ഉയിർത്തവന്നായിട്ടു
തന്നേ
ജീവിക്കേണ്ടതിന്നു
അവൻ
എല്ലാവർക്കും
വേണ്ടി
മരിച്ചു
എന്നും
ഞങ്ങൾ
നിർണ്ണയിച്ചിരിക്കുന്നു.
16
ആകയാൽ
ഞങ്ങൾ
ഇന്നുമുതൽ
ആരെയും
ജഡപ്രകാരം
അറിയുന്നില്ല;
ക്രിസ്തുവിനെ
ജഡപ്രകാരം
അറിഞ്ഞു
എങ്കിലും
ഇനിമേൽ
അങ്ങനെ
അറിയുന്നില്ല.
17
ഒരുത്തൻ
ക്രിസ്തുവിലായാൽ
അവൻ
പുതിയ
സൃഷ്ടി
ആകുന്നു;
പഴയതു
കഴിഞ്ഞുപോയി,
ഇതാ,
അതു
പുതുതായി
തീർന്നിരിക്കുന്നു.
18
അതിന്നൊക്കെയും
ദൈവം
തന്നേ
കാരണഭൂതൻ;
അവൻ
നമ്മെ
ക്രിസ്തുമൂലം
തന്നോടു
നിരപ്പിച്ചു,
നിരപ്പിന്റെ
ശുശ്രൂഷ
ഞങ്ങൾക്കു
തന്നിരിക്കുന്നു.
19
ദൈവം
ലോകത്തിന്നു
ലംഘനങ്ങളെ
കണക്കിടാതെ
ലോകത്തെ
ക്രിസ്തുവിൽ
തന്നോടു
നിരപ്പിച്ചു
പോന്നു.
ഈ
നിരപ്പിന്റെ
വചനം
ഞങ്ങളുടെ
പക്കൽ
ഭരമേല്പിച്ചുമിരിക്കുന്നു.
20
ആകയാൽ
ഞങ്ങൾ
ക്രിസ്തുവിന്നു
വേണ്ടി
സ്ഥാനാപതികളായി
ദൈവത്തോടു
നിരന്നു
കൊൾവിൻ
എന്നു
ക്രിസ്തുവിന്നു
പകരം
അപേക്ഷിക്കുന്നു;
അതു
ദൈവം
ഞങ്ങൾ
മുഖാന്തരം
പ്രബോധിപ്പിക്കുന്നതുപോലെ
ആകുന്നു.
21
പാപം
അറിയാത്തവനെ,
നാം
അവനിൽ
ദൈവത്തിന്റെ
നീതി
ആകേണ്ടതിന്നു,
അവൻ
നമുക്കു
വേണ്ടി
പാപം
ആക്കി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References