സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 തിമൊഥെയൊസ് 5:3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
Notes
No Verse Added
History
1 തിമൊഥെയൊസ് 5:3 (09 53 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 തിമൊഥെയൊസ് 5:3
1
മൂത്തവനെ
ഭർത്സിക്കാതെ
അപ്പനെപ്പോലയും
ഇളയവരെ
സഹോദരന്മാരെപ്പോലെയും
2
മൂത്ത
സ്ത്രീകളെ
അമ്മമാരെപ്പോലെയും
ഇളയ
സ്ത്രീകളെ
പൂർണ്ണനിർമ്മലതയോടെ
സഹോദരികളെപ്പോലെയും
പ്രബോധിപ്പിക്ക.
3
സാക്ഷാൽ
വിധവമാരായിരിക്കുന്ന
വിധവമാരെ
മാനിക്ക.
4
വല്ല
വിധവെക്കും
പുത്രപൌത്രന്മാർ
ഉണ്ടെങ്കിൽ
അവർ
മുമ്പെ
സ്വന്തകുടുംബത്തിൽ
ഭക്തി
കാണിച്ചു
അമ്മയപ്പന്മാർക്കു
പ്രത്യുപകാരം
ചെയ്‍വാൻ
പഠിക്കട്ടെ;
ഇതു
ദൈവസന്നിധിയിൽ
പ്രസാദകരമാകുന്നു.
5
സാക്ഷാൽ
വിധവയും
ഏകാകിയുമായവൾ
ദൈവത്തിൽ
ആശവെച്ചു
രാപ്പകൽ
യാചനയിലും
പ്രാർത്ഥനയിലും
ഉറ്റുപാർക്കുന്നു.
6
കാമുകിയായവളോ
ജീവിച്ചിരിക്കയിൽ
തന്നേ
ചത്തവൾ.
7
അവർ
നിരപവാദ്യമാരായിരിക്കേണ്ടതിന്നു
നീ
ഇതു
ആജ്ഞാപിക്ക.
8
തനിക്കുള്ളവർക്കും
പ്രത്യേകം
സ്വന്ത
കുടുംബക്കാർക്കും
വേണ്ടി
കരുതാത്തവൻ
വിശ്വാസം
തള്ളിക്കളഞ്ഞു
അവിശ്വാസിയെക്കാൾ
അധമനായിരിക്കുന്നു.
9
സൽപ്രവൃത്തികളാൽ
ശ്രുതിപ്പെട്ടു
ഏകഭർത്താവിന്റെ
ഭാര്യയായിരുന്നു
അറുപതു
വയസ്സിന്നു
താഴെയല്ലാത്ത
വിധവ
10
മക്കളെ
വളർത്തുകയോ
അതിഥികളെ
സല്ക്കരിക്കയോ
വിശുദ്ധന്മാരുടെ
കാലുകളെ
കഴുകുകയോ
ഞെരുക്കമുള്ളവർക്കു
മുട്ടുതീർക്കുകയോ
സർവ്വസൽപ്രവൃത്തിയും
ചെയ്തു
പോരുകയോ
ചെയ്തു
എങ്കിൽ
അവളെ
തിരഞ്ഞെടുക്കാം.
11
ഇളയ
വിധവമാരെ
ഒഴിക്ക;
അവർ
ക്രിസ്തുവിന്നു
വിരോധമായി
പുളെച്ചു
മദിക്കുമ്പോൾ
വിവാഹം
ചെയ്‍വാൻ
ഇച്ഛിക്കും.
12
ആദ്യവിശ്വാസം
തള്ളുകയാൽ
അവർക്കു
ശിക്ഷാവിധി
ഉണ്ടു.
13
അത്രയുമല്ല
അവർ
വീടുതോറും
നടന്നു
മിനക്കെടുവാനും
ശീലിക്കും;
മിനക്കെടുക
മാത്രമല്ല
വായാടികളും
പരകാര്യത്തിൽ
ഇടപെടുന്നവരുമായി
അരുതാത്തതു
സംസാരിക്കും.
14
ആകയാൽ
ഇളയവർ
വിവാഹം
ചെയ്കയും
പുത്രസമ്പത്തുണ്ടാക്കുകയും
ഭവനം
രക്ഷിക്കയും
വിരോധിക്കു
അപവാദത്തിന്നു
അവസരം
ഒന്നും
കൊടുക്കാതിരിക്കയും
വേണം
എന്നു
ഞാൻ
ഇച്ഛിക്കുന്നു.
15
ഇപ്പോൾ
തന്നേ
ചിലർ
സാത്താന്റെ
പിന്നാലെ
പോയല്ലോ.
16
ഒരു
വിശ്വാസിനിക്കു
വിധവമാർ
ഉണ്ടെങ്കിൽ
അവൾ
തന്നേ
അവർക്കു
മുട്ടുതീർക്കട്ടെ;
സഭെക്കു
ഭാരം
വരരുതു;
സാക്ഷാൽ
വിധവമാരായവർക്കു
മുട്ടുതീർപ്പാനുണ്ടല്ലോ.
17
നന്നായി
ഭരിക്കുന്ന
മൂപ്പന്മാരെ,
പ്രത്യേകം
വചനത്തിലും
ഉപദേശത്തിലും
അദ്ധ്വാനിക്കുന്നവരെ
തന്നേ,
ഇരട്ടി
മാനത്തിന്നു
യോഗ്യരായി
എണ്ണുക.
18
മെതിക്കുന്ന
കാളെക്കു
മുഖക്കൊട്ട
കെട്ടരുതു
എന്നു
തിരുവെഴുത്തു
പറയുന്നു;
വേലക്കാരൻ
തന്റെ
കൂലിക്കു
യോഗ്യൻ
എന്നും
ഉണ്ടല്ലോ.
19
രണ്ടു
മൂന്നു
സാക്ഷികൾ
മുഖേനയല്ലാതെ
ഒരു
മൂപ്പന്റെ
നേരെ
അന്യായം
എടുക്കരുതു.
20
പാപം
ചെയ്യുന്നവരെ
ശേഷമുള്ളവർക്കും
ഭയത്തിന്നായി
എല്ലാവരും
കേൾക്കെ
ശാസിക്ക.
21
നീ
പക്ഷമായി
ഒന്നും
ചെയ്യാതെകണ്ടു
സിദ്ധാന്തം
കൂടാതെ
ഇവ
പ്രമാണിച്ചുകൊള്ളേണം
എന്നു
ഞാൻ
ദൈവത്തെയും
ക്രിസ്തുയേശുവിനെയും
ശ്രേഷ്ഠദൂതന്മാരെയും
സാക്ഷിയാക്കി
നിന്നോടു
കല്പിക്കുന്നു.
22
യാതൊരുത്തന്റെ
മേലും
വേഗത്തിൽ
കൈവെക്കരുതു;
അന്യന്മാരുടെ
പാപങ്ങളിൽ
ഓഹരിക്കാരനാകയുമരുതു.
നിന്നെത്തന്നെ
നിർമ്മലനായി
കാത്തുകൊൾക.
23
മേലാൽ
വെള്ളം
മാത്രം
കുടിക്കാതെ
നിന്റെ
അജീർണ്ണതയും
കൂടെക്കൂടെയുള്ള
ക്ഷീണതയും
നിമിത്തം
അല്പം
വീഞ്ഞും
സേവിച്ചുകൊൾക.
24
ചില
മനുഷ്യരുടെ
പാപങ്ങൾ
വിസ്താരത്തിന്നു
മുമ്പെ
തന്നേ
വെളിവായിരിക്കുന്നു;
ചിലരുടെ
പാപങ്ങളോ
ക്രമേണയത്രേ.
25
സൽപ്രവൃത്തികളും
അങ്ങനെ
തന്നേ
വെളിവാകുന്നു;
വെളിവാകാത്തവയും
മറഞ്ഞിരിക്കയില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References