സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 പത്രൊസ് 2:19
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Notes
No Verse Added
History
2 പത്രൊസ് 2:19 (10 33 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 പത്രൊസ് 2:19
1
എന്നാൽ
കള്ളപ്രവാചകന്മാരും
ജനത്തിന്റെ
ഇടയിൽ
ഉണ്ടായിരുന്നു.
അങ്ങനെ
നിങ്ങളുടെ
ഇടയിലും
ദുരുപദേഷ്ടാക്കന്മാർ
ഉണ്ടാകും;
അവർ
നാശകരമായ
മതഭേദങ്ങളെ
നുഴയിച്ചു
തങ്ങളെ
വിലെക്കു
വാങ്ങിയ
നാഥനെ
തള്ളിപ്പറഞ്ഞു
തങ്ങൾക്കു
തന്നേ
ശീഘ്രനാശം
വരുത്തും.
2
അവരുടെ
ദുഷ്കാമപ്രവൃത്തികളെ
പലരും
അനുകരിക്കും;
അവർ
നിമിത്തം
സത്യമാർഗ്ഗം
ദുഷിക്കപ്പെടും.
3
അവർ
ദ്രവ്യാഗ്രഹത്തിൽ
കൌശലവാക്കു
പറഞ്ഞു
നിങ്ങളെ
വാണിഭം
ആക്കും.
അവർക്കു
പൂർവ്വകാലംമുതൽ
ന്യായവിധി
താമസിയാതെ
വരുന്നു;
അവരുടെ
നാശം
ഉറങ്ങുന്നതുമില്ല.
4
പാപം
ചെയ്ത
ദൂതന്മാരെ
ദൈവം
ആദരിക്കാതെ
അന്ധതമസ്സിന്റെ
ചങ്ങലയിട്ടു
നരകത്തിലാക്കി
ന്യായവിധിക്കായി
കാപ്പാൻ
ഏല്പിക്കയും
5
പുരാതനലോകത്തെയും
ആദരിക്കാതെ
ഭക്തികെട്ടവരുടെ
ലോകത്തിൽ
ജലപ്രളയം
വരുത്തിയപ്പോൾ
നീതിപ്രസംഗിയായ
നോഹയെ
ഏഴു
പേരോടുകൂടെ
പാലിക്കയും
6
സൊദോം
ഗൊമോറ
എന്ന
പട്ടണങ്ങളെ
ഭസ്മീകരിച്ചു
ഉന്മൂലനാശത്താൽ
ന്യായം
വിധിച്ചു
മേലാൽ
ഭക്തികെട്ടു
നടക്കുന്നവർക്കു
7
ദൃഷ്ടാന്തമാക്കിവെക്കയും
അധർമ്മികളുടെ
ഇടയിൽ
വസിച്ചിരിക്കുമ്പോൾ
നാൾതോറും
അധർമ്മപ്രവൃത്തി
കണ്ടും
കേട്ടും
8
തന്റെ
നീതിയുള്ള
മനസ്സിൽ
നൊന്തു
അവരുടെ
ദുഷ്കാമപ്രവൃത്തിയാൽ
വലഞ്ഞുപോയ
നീതിമാനായ
ലോത്തിനെ
വിടുവിക്കയും
ചെയ്തു.
9
കർത്താവു
ഭക്തന്മാരെ
പരീക്ഷയിൽനിന്നു
വിടുവിപ്പാനും
നീതികെട്ടവരെ,
വിശേഷാൽ
മലിന
മോഹംകൊണ്ടു
ജഡത്തെ
അനുസരിച്ചു
നടക്കയും
കർത്തൃത്വത്തെ
നിന്ദിക്കയും
ചെയ്യുന്നവരെ
തന്നേ,
10
ന്യായവിധിദിവസത്തിലെ
ദണ്ഡനത്തിന്നായി
കാപ്പാനും
അറിയുന്നുവല്ലോ.
11
ബലവും
ശക്തിയും
ഏറിയ
ദൂതന്മാർ
കർത്താവിന്റെ
സന്നിധിയിൽ
അവരുടെ
നേരെ
ദൂഷണവിധി
ഉച്ചരിക്കാതിരിക്കെ,
ആ
ധാർഷ്ട്യമുള്ള
തന്നിഷ്ടക്കാർ
മഹിമകളെ
ദുഷിപ്പാൻ
ശങ്കിക്കുന്നില്ല.
12
ജാത്യാപിടിപെട്ടു
നശിപ്പാൻ
പിറന്ന
ബുദ്ധിയില്ലാത്ത
ജന്തുക്കളെപ്പോലെ
അവർ
അറിയാത്തതിനെ
ദുഷിക്കയാൽ
അനീതിയുടെ
കൂലി
അനുഭവിച്ചുകൊണ്ടു
സ്വന്ത
വഷളത്വത്താൽ
നശിച്ചുപോകും.
13
അവർ
താൽക്കാലിക
ഭോഗതൃപ്തി
സുഖം
എന്നുവെച്ചു
നിങ്ങളുടെ
സ്നേഹസദ്യകളിൽ
നിങ്ങളോടുകൂടെ
വിരുന്നുകഴിഞ്ഞു
പുളെക്കുന്ന
കറകളും
കളങ്കങ്ങളും
ആകുന്നു.
14
അവർ
വ്യഭിചാരിണിയെ
കണ്ടു
രസിക്കയും
പാപം
കണ്ടു
തൃപ്തിപ്പെടാതിരിക്കയും
ചെയ്യുന്ന
കണ്ണുള്ളവരും
സ്ഥിരമില്ലാത്ത
ദേഹികളെ
വശീകരിക്കുന്നവരും
ദ്രവ്യാഗ്രഹത്തിൽ
അഭ്യാസം
തികഞ്ഞ
ഹൃദയമുള്ളവരുമായ
ശാപയോഗ്യന്മാർ.
15
അവർ
നേർവഴി
വിട്ടു
തെറ്റി
ബെയോരിന്റെ
മകനായ
ബിലെയാമിന്റെ
വഴിയിൽ
നടന്നു.
16
അവൻ
അനീതിയുടെ
കൂലി
കൊതിച്ചു
എങ്കിലും
തന്റെ
അകൃത്യത്തിന്നു
ശാസന
കിട്ടി;
ഉരിയാടാക്കഴുത
മനുഷ്യവാക്കായി
ഉരിയാടി
പ്രവാചകന്റെ
ബുദ്ധിഭ്രമത്തെ
തടുത്തുവല്ലോ.
17
അവർ
വെള്ളമില്ലാത്ത
കിണറുകളും
കൊടുങ്കാറ്റുകൊണ്ടു
ഓടുന്ന
മഞ്ഞു
മേഘങ്ങളും
ആകുന്നു;
അവർക്കു
കൂരിരുട്ടു
സംഗ്രഹിച്ചിരിക്കുന്നു.
18
വഴിതെറ്റി
നടക്കുന്നവരോടു
ഇപ്പോൾ
അകന്നുവന്നവരെ
ഇവർ
വെറും
വമ്പുപറഞ്ഞു
ദുഷ്കാമവൃത്തികളാൽ
കാമഭോഗങ്ങളിൽ
കുടുക്കുന്നു.
19
തങ്ങൾ
തന്നേ
നാശത്തിന്റെ
അടിമകളായിരിക്കെ
മറ്റവർക്കും
സ്വാതന്ത്ര്യത്തെ
വാഗ്ദത്തം
ചെയ്യുന്നു.
ഒരുത്തൻ
ഏതിനോടു
തോല്ക്കുന്നുവോ
അതിന്നു
അടിമപ്പെട്ടിരിക്കുന്നു.
20
കർത്താവും
രക്ഷിതാവുമായ
യേശുക്രിസ്തുവിന്റെ
പരിജ്ഞാനത്താൽ
ലോകത്തിന്റെ
മാലിന്യം
വിട്ടോടിയവർ
അതിൽ
വീണ്ടും
കുടുങ്ങി
തോറ്റുപോയാൽ
അവരുടെ
ഒടുവിലത്തെ
സ്ഥിതി
ആദ്യത്തേതിനെക്കാൾ
അധികം
വഷളായിപ്പോയി.
21
തങ്ങൾക്കു
ഏല്പിച്ചുകിട്ടിയ
വിശുദ്ധകല്പനയെ
നീതിയുടെ
വഴി
അറിഞ്ഞശേഷം
വിട്ടുകളയുന്നതിനെക്കാൾ
അതു
അറിയാതിരിക്കുന്നതു
അവർക്കു
നന്നായിരുന്നു.
22
എന്നാൽ
സ്വന്ത
ഛർദ്ദിക്കു
തിരിഞ്ഞ
നായെന്നും
കുളിച്ചിട്ടു
ചളിയിൽ
ഉരളുവാൻ
തിരിഞ്ഞ
പന്നിയെന്നും
ഉള്ള
സത്യമായ
പഴഞ്ചൊല്ലുപോലെ
അവർക്കു
സംഭവിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References