സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 യോഹന്നാൻ 3:8
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Notes
No Verse Added
History
1 യോഹന്നാൻ 3:8 (06 38 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 യോഹന്നാൻ 3:8
1
കാണ്മിൻ,
നാം
ദൈവമക്കൾ
എന്നു
വിളിക്കപ്പെടുവാൻ
പിതാവു
നമുക്കു
എത്ര
വലിയ
സ്നേഹം
നല്കിയിരിക്കുന്നു;
അങ്ങനെ
തന്നേ
നാം
ആകുന്നു.
ലോകം
അവനെ
അറിഞ്ഞിട്ടില്ലായ്കകൊണ്ടു
നമ്മെയും
അറിയുന്നില്ല.
2
പ്രിയമുള്ളവരേ,
നാം
ഇപ്പോൾ
ദൈവമക്കൾ
ആകുന്നു.
നാം
ഇന്നതു
ആകും
എന്നു
ഇതുവരെ
പ്രത്യക്ഷമായില്ല.
അവൻ
പ്രത്യക്ഷനാകുമ്പോൾ
നാം
അവനെ
താൻ
ഇരിക്കും
പോലെ
തന്നേ
കാണുന്നതാകകൊണ്ടു
അവനോടു
സദൃശന്മാർ
ആകും
എന്നു
നാം
അറിയുന്നു.
3
അവനിൽ
ഈ
പ്രത്യാശയുള്ളവൻ
എല്ലാം
അവൻ
നിർമ്മലനായിരിക്കുന്നതുപോലെ
തന്നെത്തന്നേ
നിർമ്മലീകരിക്കുന്നു.
4
പാപം
ചെയ്യുന്നവൻ
എല്ലാം
അധർമ്മവും
ചെയ്യുന്നു;
പാപം
അധർമ്മം
തന്നേ.
5
പാപങ്ങളെ
നീക്കുവാൻ
അവൻ
പ്രത്യക്ഷനായി
എന്നു
നിങ്ങൾ
അറിയുന്നു;
അവനിൽ
പാപം
ഇല്ല.
6
അവനിൽ
വസിക്കുന്നവൻ
ആരും
പാപം
ചെയ്യുന്നില്ല.
പാപം
ചെയ്യുന്നവൻ
ആരും
അവനെ
കണ്ടിട്ടില്ല,
അറിഞ്ഞിട്ടുമില്ല.
7
കുഞ്ഞുങ്ങളേ,
ആരും
നിങ്ങളെ
തെറ്റിക്കരുതു;
അവൻ
നീതിമാനായിരിക്കുന്നതുപോലെ
നീതി
ചെയ്യുന്നവൻ
നീതിമാൻ
ആകുന്നു.
8
പാപം
ചെയ്യുന്നവൻ
പിശാചിന്റെ
മകൻ
ആകുന്നു.
പിശാചു
ആദിമുതൽ
പാപം
ചെയ്യുന്നുവല്ലോ.
പിശാചിന്റെ
പ്രവൃത്തികളെ
അഴിപ്പാൻ
തന്നേ
ദൈവപുത്രൻ
പ്രത്യക്ഷനായി.
9
ദൈവത്തിൽനിന്നു
ജനിച്ചവൻ
ആരും
പാപം
ചെയ്യുന്നില്ല;
അവന്റെ
വിത്തു
അവനിൽ
വസിക്കുന്നു;
ദൈവത്തിൽനിന്നു
ജനിച്ചതിനാൽ
അവന്നു
പാപം
ചെയ്‍വാൻ
കഴികയുമില്ല.
10
ദൈവത്തിന്റെ
മക്കൾ
ആരെന്നും
പിശാചിന്റെ
മക്കൾ
ആരെന്നും
ഇതിനാൽ
തെളിയുന്നു;
നീതി
പ്രവർത്തിക്കാത്തവൻ
ആരും
സഹോദരനെ
സ്നേഹിക്കാത്തവനും
ദൈവത്തിൽനിന്നുള്ളവനല്ല.
11
നിങ്ങൾ
ആദിമുതൽ
കേട്ട
ദൂതു:
നാം
അന്യോന്യം
സ്നേഹിക്കേണം
എന്നല്ലോ
ആകുന്നു.
12
കയീൻ
ദുഷ്ടനിൽനിന്നുള്ളവനായി
സഹോദരനെ
കൊന്നതുപോലെ
അല്ല;
അവനെ
കൊല്ലുവാൻ
സംഗതി
എന്തു?
തന്റെ
പ്രവൃത്തി
ദോഷവും
സഹോദരന്റേതു
നീതിയുമുള്ളതാകകൊണ്ടത്രേ.
13
സഹോദരന്മാരേ,
ലോകം
നിങ്ങളെ
പകെക്കുന്നു
എങ്കിൽ
ആശ്ചര്യപ്പെടരുതു.
14
നാം
മരണം
വിട്ടു
ജീവനിൽ
കടന്നിരിക്കുന്നു
എന്നു
സഹോദരന്മാരെ
സ്നേഹിക്കുന്നതിനാൽ
നമുക്കു
അറിയാം.
സ്നേഹിക്കാത്തവൻ
മരണത്തിൽ
വസിക്കുന്നു.
15
സഹോദരനെ
പകെക്കുന്നവൻ
എല്ലാം
കുലപാതകൻ
ആകുന്നു.
യാതൊരു
കുലപാതകന്നും
നിത്യജീവൻ
ഉള്ളിൽ
വസിച്ചിരിപ്പില്ല
എന്നു
നിങ്ങൾ
അറിയുന്നു.
16
അവൻ
നമുക്കു
വേണ്ടി
തന്റെ
പ്രാണനെ
വെച്ചുകൊടുത്തതിനാൽ
നാം
സ്നേഹം
എന്തു
എന്നു
അറിഞ്ഞിരിക്കുന്നു;
നാമും
സഹോദരന്മാർക്കു
വേണ്ടി
പ്രാണനെ
വെച്ചുകൊടുക്കേണ്ടതാകുന്നു.
17
എന്നാൽ
ഈ
ലോകത്തിലെ
വസ്തുവകയുള്ളവൻ
ആരെങ്കിലും
തന്റെ
സഹോദരന്നു
മുട്ടുള്ളതു
കണ്ടിട്ടു
അവനോടു
മനസ്സലിവു
കാണിക്കാഞ്ഞാൽ
ദൈവത്തിന്റെ
സ്നേഹം
അവനിൽ
എങ്ങനെ
വസിക്കും?
18
കുഞ്ഞുങ്ങളേ,
നാം
വാക്കിനാലും
നാവിനാലും
അല്ല,
പ്രവൃത്തിയിലും
സത്യത്തിലും
തന്നേ
സ്നേഹിക്കുക.
19
നാം
സത്യത്തിന്റെ
പക്ഷത്തു
നില്ക്കുന്നവർ
എന്നു
ഇതിനാൽ
അറിയും;
20
ഹൃദയം
നമ്മെ
കുറ്റം
വിധിക്കുന്നു
എങ്കിൽ
ദൈവം
നമ്മുടെ
ഹൃദയത്തെക്കാൾ
വലിയവനും
എല്ലാം
അറിയുന്നവനും
എന്നു
നമ്മുടെ
ഹൃദയത്തെ
അവന്റെ
സന്നിധിയിൽ
ഉറപ്പിക്കാം.
21
പ്രിയമുള്ളവരേ,
ഹൃദയം
നമ്മെ
കുററം
വിധിക്കുന്നില്ലെങ്കിൽ
നമുക്കു
ദൈവത്തോടു
പ്രാഗത്ഭ്യം
ഉണ്ടു.
22
അവന്റെ
കല്പനകളെ
നാം
പ്രമാണിച്ചു
അവന്നു
പ്രസാദമുള്ളതു
ചെയ്യുന്നതുകൊണ്ടു
എന്തു
യാചിച്ചാലും
അവങ്കൽനിന്നു
ലഭിക്കും.
23
അവന്റെ
കല്പനയോ,
അവന്റെ
പുത്രനായ
യേശുക്രിസ്തുവിന്റെ
നാമത്തിൽ
നാം
വിശ്വസിക്കയും
അവൻ
നമുക്കു
കല്പന
തന്നതുപോലെ
അന്യോന്യം
സ്നേഹിക്കയും
വേണം
എന്നുള്ളതു
തന്നേ.
24
അവന്റെ
കല്പനകളെ
പ്രമാണിക്കുന്നവൻ
അവനിലും
അവൻ
ഇവനിലും
വസിക്കുന്നു.
അവൻ
നമ്മിൽ
വസിക്കുന്നു
എന്നു
അവൻ
നമുക്കു
തന്ന
ആത്മാവിനാൽ
നാം
അറിയുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References