സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 പത്രൊസ് 3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Notes
No Verse Added
History
1 പത്രൊസ് 3:0 (03 54 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 പത്രൊസ് 3
1
ഭാര്യമാരേ,
നിങ്ങളുടെ
ഭർത്താക്കന്മാർക്കു
കീഴടങ്ങിയിരിപ്പിൻ;
അവരിൽ
വല്ലവരും
വചനം
അനുസരിക്കാത്തപക്ഷം
ഭയത്തോടുകൂടിയ
നിങ്ങളുടെ
നിർമ്മലമായ
നടപ്പു
കണ്ടറിഞ്ഞു
2
വചനം
കൂടാതെ
ഭാര്യമാരുടെ
നടപ്പിനാൽ
ചേർന്നുവരുവാൻ
ഇടയാകും.
3
നിങ്ങളുടെ
അലങ്കാരം
തലമുടി
പിന്നുന്നതും
പൊന്നണിയുന്നതും
വസ്ത്രം
ധരിക്കുന്നതും
ഇങ്ങനെ
പുറമേയുള്ളതല്ല,
4
സൌമ്യതയും
സാവധാനതയുമുള്ള
മനസ്സു
എന്ന
അക്ഷയഭൂഷണമായ
ഹൃദയത്തിന്റെ
ഗൂഢമനുഷ്യൻ
തന്നേ
ആയിരിക്കേണം;
അതു
ദൈവസന്നിധിയിൽ
വിലയേറിയതാകുന്നു.
5
ഇങ്ങനെയല്ലോ
പണ്ടു
ദൈവത്തിൽ
പ്രത്യാശവെച്ചിരുന്ന
വിശുദ്ധസ്ത്രീകൾ
തങ്ങളെത്തന്നേ
അലങ്കരിച്ചു
ഭർത്താക്കന്മാർക്കു
കീഴടങ്ങിയിരിരുന്നതു.
6
അങ്ങനെ
സാറാ
അബ്രാഹാമിനെ
യജമാനൻ
എന്നു
വിളിച്ചു
അനുസരിച്ചിരുന്നു;
നന്മ
ചെയ്തു
യാതൊരു
ഭീഷണിയും
പേടിക്കാതിരുന്നാൽ
നിങ്ങൾ
അവളുടെ
മക്കൾ
ആയിത്തീർന്നു.
7
അങ്ങനെ
തന്നേ
ഭർത്താക്കന്മാരേ,
നിങ്ങളുടെ
പ്രാർത്ഥനെക്കു
മുടക്കം
വരാതിരിക്കേണ്ടതിന്നു
വിവേകത്തോടെ
ഭാര്യമാരോടുകൂടെ
വസിച്ചു,
സ്ത്രീജനം
ബലഹീനപാത്രം
എന്നും
അവർ
ജീവന്റെ
കൃപെക്കു
കൂട്ടവകാശികൾ
എന്നും
ഓർത്തു
അവർക്കു
ബഹുമാനം
കൊടുപ്പിൻ.
8
തീർച്ചെക്കു
എല്ലാവരും
ഐകമത്യവും
സഹതാപവും
സഹോദരപ്രീതിയും
മനസ്സലിവും
വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.
9
ദോഷത്തിന്നു
ദോഷവും
ശകാരത്തിന്നു
ശകാരവും
പകരം
ചെയ്യാതെ
നിങ്ങൾ
അനുഗ്രഹം
അനുഭവിക്കേണ്ടതിന്നു
വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
10
“ജീവനെ
ആഗ്രഹിക്കയും
ശുഭകാലം
കാണ്മാൻ
ഇച്ഛിക്കയും
ചെയ്യുന്നവൻ
ദോഷം
ചെയ്യാതെ
തന്റെ
നാവിനെയും
വ്യാജം
പറയാതെ
അധരത്തെയും
അടക്കിക്കൊള്ളട്ടെ.
11
അവൻ
ദോഷം
വിട്ടകന്നു
ഗുണം
ചെയ്കയും
സമാധാനം
അന്വേഷിച്ചു
പിന്തുടരുകയും
ചെയ്യട്ടെ.
12
കർത്താവിന്റെ
കണ്ണു
നീതിമാന്മാരുടെ
മേലും
അവന്റെ
ചെവി
അവരുടെ
പ്രാർത്ഥനെക്കും
തുറന്നിരിക്കുന്നു;
എന്നാൽ
കർത്താവിന്റെ
മുഖം
ദുഷ്പ്രവൃത്തിക്കാർക്കു
പ്രതികൂലമായിരിക്കുന്നു.”
13
നിങ്ങൾ
നന്മ
ചെയ്യുന്നതിൽ
ശൂഷ്കാന്തിയുള്ളവർ
ആകുന്നു
എങ്കിൽ
നിങ്ങൾക്കു
ദോഷം
ചെയ്യുന്നവൻ
ആർ?
14
നീതിനിമിത്തം
കഷ്ടം
സഹിക്കേണ്ടി
വന്നാലും
നിങ്ങൾ
ഭാഗ്യവാന്മാർ.
അവരുടെ
ഭീഷണത്തിങ്കൽ
ഭയപ്പെടുകയും
കലങ്ങുകയുമരുതു;
എന്നാൽ
ക്രിസ്തുവിനെ
നിങ്ങളുടെ
ഹൃദയങ്ങളിൽ
കർത്താവായി
വിശുദ്ധീകരിപ്പിൻ.
15
നിങ്ങളിലുള്ള
പ്രത്യാശയെക്കുറിച്ചു
ന്യായം
ചോദിക്കുന്ന
ഏവനോടും
സൌമ്യതയും
ഭയഭക്തിയും
പൂണ്ടു
പ്രതിവാദം
പറവാൻ
എപ്പോഴും
ഒരുങ്ങിയിരിപ്പിൻ.
16
ക്രിസ്തുവിൽ
നിങ്ങൾക്കുള്ള
നല്ല
നടപ്പിനെ
ദുഷിക്കുന്നവർ
നിങ്ങളെ
പഴിച്ചു
പറയുന്നതിൽ
ലജ്ജിക്കേണ്ടതിന്നു
നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
17
നിങ്ങൾ
കഷ്ടം
സഹിക്കേണം
എന്നു
ദൈവഹിതമെങ്കിൽ
തിന്മ
ചെയ്തിട്ടല്ല,
നന്മ
ചെയ്തിട്ടു
സഹിക്കുന്നതു
ഏറ്റവും
നന്നു.
18
ക്രിസ്തുവും
നമ്മെ
ദൈവത്തോടു
അടുപ്പിക്കേണ്ടതിന്നു
നീതിമാനായി
നീതികെട്ടവർക്കു
വേണ്ടി
പാപംനിമിത്തം
ഒരിക്കൽ
കഷ്ടം
അനുഭവിച്ചു,
ജഡത്തിൽ
മരണശിക്ഷ
ഏൽക്കയും
ആത്മാവിൽ
ജീവിപ്പിക്കപ്പെടുകയും
ചെയ്തു.
19
ആത്മാവിൽ
അവൻ
ചെന്നു,
പണ്ടു
നോഹയുടെ
കാലത്തു
പെട്ടകം
ഒരുക്കുന്ന
സമയം
ദൈവം
ദീർഘക്ഷമയോടെ
കാത്തിരിക്കുമ്പോൾ
അനുസരിക്കാത്തവരായി
തടവിലുള്ള
ആത്മാക്കളോടു
പ്രസംഗിച്ചു.
20
ആ
പെട്ടകത്തിൽ
അല്പജനം,
എന്നുവെച്ചാൽ
എട്ടുപേർ,
വെള്ളത്തിൽകൂടി
രക്ഷ
പ്രാപിച്ചു.
21
അതു
സ്നാനത്തിന്നു
ഒരു
മുൻകുറി.
സ്നാനമോ
ഇപ്പോൾ
ജഡത്തിന്റെ
അഴുക്കു
കളയുന്നതായിട്ടല്ല,
ദൈവത്തോടു
നല്ല
മനസ്സാക്ഷിക്കായുള്ള
അപേക്ഷയായിട്ടത്രേ
യേശുക്രിസ്തുവിന്റെ
പുനരുത്ഥാനത്താൽ
നമ്മെയും
രക്ഷിക്കുന്നു.
22
അവൻ
സ്വർഗ്ഗത്തിലേക്കു
പോയി
ദൈവത്തിന്റെ
വലത്തുഭാഗത്തു
ഇരിക്കുന്നു.
ദൂതന്മാരും
അധികാരങ്ങളും
ശക്തികളും
അവന്നു
കീഴ്പെട്ടുമിരിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References