സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 ശമൂവേൽ 18
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
Notes
No Verse Added
History
1 ശമൂവേൽ 18:0 (11 44 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 ശമൂവേൽ 18
1
അവൻ
ശൌലിനോടു
സംസാരിച്ചു
തീർന്നപ്പോൾ
യോനാഥാന്റെ
മനസ്സു
ദാവീദിന്റെ
മനസ്സോടു
പറ്റിച്ചേർന്നു;
യോനാഥാൻ
അവനെ
സ്വന്തപ്രാണനെപ്പോലെ
സ്നേഹിച്ചു.
2
ശൌൽ
അന്നു
അവനെ
ചേർത്തു
കൊണ്ടു;
അവന്റെ
പിതൃഭവനത്തിലേക്കു
മടങ്ങിപ്പോകുവാൻ
പിന്നെ
അനുവദിച്ചതുമില്ല.
3
യോനാഥാൻ
ദാവീദിനെ
സ്വന്തപ്രാണനെപ്പോലെ
സ്നേഹിക്കകൊണ്ടു
അവനുമായി
സഖ്യതചെയ്തു.
4
യോനാഥാൻ
താൻ
ധരിച്ചിരുന്ന
മേലങ്കി
ഊരി
അതും
തന്റെ
വസ്ത്രവും
വാളും
വില്ലും
അരക്കച്ചയും
ദാവീദിന്നു
കൊടുത്തു.
5
ശൌൽ
അയക്കുന്നേടത്തൊക്കെയും
ദാവീദ്
പോയി
കാര്യാദികളെ
വിവേകത്തോടെ
നടത്തും;
അതുകൊണ്ടു
ശൌൽ
അവനെ
പടജ്ജനത്തിന്നു
മേധാവി
ആക്കി;
ഇതു
സർവ്വജനത്തിന്നും
ശൌലിന്റെ
ഭൃത്യന്മാർക്കും
ബോധിച്ചു.
6
ദാവീദ്
ഫെലിസ്ത്യനെ
സംഹരിച്ചശേഷം
അവർ
മടങ്ങിവരുമ്പോൾ
യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും
സ്ത്രീകൾ
പാടിയും
നൃത്തംചെയ്തുംകൊണ്ടു
തപ്പും
തംബുരുവുമായി
സന്തോഷത്തോടെ
ശൌൽരാജാവിനെ
എതിരേറ്റുചെന്നു.
7
സ്ത്രീകൾ
വാദ്യഘോഷത്തോടെ
ഗാനപ്രതിഗാനമായി:
ശൌൽ
ആയിരത്തെ
കൊന്നു
ദാവീദോ
പതിനായിരത്തെ
എന്നു
പാടി.
8
അപ്പോൾ
ശൌൽ
ഏറ്റവും
കോപിച്ചു;
ഈ
വാക്കു
അവന്നു
അനിഷ്ടമായി:
അവർ
ദാവീദിന്നു
പതിനായിരം
കൊടുത്തു
എനിക്കു
ആയിരം
മാത്രമേ
തന്നുള്ളു;
ഇനി
രാജത്വമല്ലാതെ
അവന്നു
കിട്ടുവാൻ
എന്തുള്ളു
എന്നു
അവൻ
പറഞ്ഞു.
9
അന്നുമുതൽ
ശൌലിന്നു
ദാവീദിനോടു
കണ്ണുകടി
തുടങ്ങി.
10
പിറ്റെന്നാൾ
ദൈവത്തിന്റെ
പക്കൽ
നിന്നുള്ള
ദുരാത്മാവു
ശൌലിന്മേൽ
വന്നു;
അവൻ
അരമനക്കകത്തു
ഉറഞ്ഞുപറഞ്ഞു;
ദാവീദോ
പതിവുപോലെ
കിന്നരം
വായിച്ചുകൊണ്ടിരുന്നു;
ശൌലിന്റെ
കയ്യിൽ
ഒരു
കുന്തം
ഉണ്ടായിരുന്നു.
11
ദാവീദിനെ
ചുവരോടുചേർത്തു
കുത്തുവാൻ
വിചാരിച്ചുകൊണ്ടു
ശൌൽ
കുന്തം
ചാടി;
എന്നാൽ
ദാവീദ്
രണ്ടു
പ്രാവശ്യം
അവന്റെ
മുമ്പിൽനിന്നു
മാറിക്കളഞ്ഞു.
12
യഹോവ
ദാവീദിനോടുകൂടെ
ഇരിക്കയും
ശൌലിനെ
വിട്ടുമാറുകയും
ചെയ്തതുകൊണ്ടു
ശൌൽ
ദാവീദിനെ
ഭയപ്പെട്ടു.
13
അതുകൊണ്ടു
ശൌൽ
അവനെ
തന്റെ
അടുക്കൽനിന്നു
മാറ്റി
സഹസ്രാധിപനാക്കി;
അങ്ങനെ
അവൻ
ജനത്തിന്നു
നായകനായി
പെരുമാറിപ്പോന്നു.
14
ദാവീദ്
തന്റെ
എല്ലാവഴികളിലും
വിവേകത്തോടെ
നടന്നു;
യഹോവ
അവനോടുകൂടെ
ഉണ്ടായിരുന്നു.
15
അവൻ
ഏറ്റവും
വിവേകത്തോടെ
നടക്കുന്നു
എന്നു
ശൌൽ
കണ്ടിട്ടു
അവങ്കൽ
ആശങ്കിതനായ്തീർന്നു.
16
എന്നാൽ
ദാവീദ്
യിസ്രായേലിന്നും
യെഹൂദെക്കും
നായകനായി
പെരുമാറിയതുകൊണ്ടു
അവരൊക്കെയും
അവനെ
സ്നേഹിച്ചു.
17
അനന്തരം
ശൌൽ
ദാവീദിനോടു:
എന്റെ
മൂത്ത
മകൾ
മേരബുണ്ടല്ലോ;
ഞാൻ
അവളെ
നിനക്കു
ഭാര്യയായി
തരും;
നീ
ശൂരനായി
എനിക്കുവേണ്ടി
യഹോവയുടെ
യുദ്ധങ്ങൾ
നടത്തിയാൽ
മതി
എന്നു
പറഞ്ഞു.
എന്റെ
കയ്യല്ല
ഫെലിസ്ത്യരുടെ
കൈ
അവന്റെമേൽ
വീഴുവാൻ
സംഗതിവരട്ടെ
എന്നു
ശൌൽ
വിചാരിച്ചു.
18
ദാവീദ്,
ശൌലിനോടു:
രാജാവിന്റെ
മരുമകനായിരിപ്പാൻ
ഞാൻ
ആർ?
യിസ്രായേലിൽ
എന്റെ
അസ്മാദികളും
എന്റെ
പിതൃഭവനവും
എന്തുള്ളു
എന്നു
പറഞ്ഞു.
19
ശൌലിന്റെ
മകളായ
മേരബിനെ
ദാവീദിന്നു
കൊടുക്കേണ്ടിയിരുന്ന
സമയത്തു
അവളെ
മെഹോലാത്യനായ
അദ്രിയേലിന്നു
ഭാര്യയായി
കൊടുത്തു.
20
ശൌലിന്റെ
മകളായ
മീഖളോ
ദാവീദിനെ
സ്നേഹിച്ചു.
അതു
ശൌലിന്നു
അറിവു
കിട്ടി;
കാര്യം
അവന്നു
ഇഷ്ടമായി.
21
അവൾ
അവന്നു
ഒരു
കണിയായിരിക്കേണ്ടതിന്നും
ഫെലിസ്ത്യരുടെ
കൈ
അവന്റെമേൽ
വീഴേണ്ടതിന്നും
ഞാൻ
അവളെ
അവന്നു
കൊടുക്കും
എന്നു
ശൌൽ
വിചാരിച്ചു
ദാവീദിനോടു:
നീ
ഈ
രണ്ടാം
പ്രാവശ്യം
എനിക്കു
മരുമകനായി
തീരേണം
എന്നു
പറഞ്ഞു.
22
പിന്നെ
ശൌൽ
തന്റെ
ഭൃത്യന്മാരോടു:
നിങ്ങൾ
സ്വകാര്യമായി
ദാവീദിനോടു
സംസാരിച്ചു:
ഇതാ,
രാജാവിന്നു
നിന്നെ
പ്രിയമാകുന്നു;
അവന്റെ
ഭൃത്യന്മാർ
ഒക്കെയും
നിന്നെ
സ്നേഹിക്കുന്നു;
ആകയാൽ
നീ
രാജാവിന്റെ
മരുമകനായ്തീരേണം
എന്നു
പറവിൻ
എന്നു
കല്പിച്ചു.
23
ശൌലിന്റെ
ഭൃത്യന്മാർ
ആ
വാക്കു
ദാവീദിനോടു
പറഞ്ഞാറെ
ദാവീദ്:
രാജാവിന്റെ
മരുമകനാകുന്നതു
അല്പകാര്യമെന്നു
നിങ്ങൾക്കു
തോന്നുന്നുവോ?
ഞാൻ
ദരിദ്രനും
എളിയവനും
ആകുന്നുവല്ലോ
എന്നു
പറഞ്ഞു.
24
ശൌലിന്റെ
ദൃത്യന്മാർ:
ദാവീദ്
ഇപ്രകാരം
പറഞ്ഞു
എന്നു
ബോധിപ്പിച്ചു.
25
അതിന്നു
ശൌൽ:
രാജാവിന്റെ
ശത്രുക്കൾക്കു
പ്രതികാരം
ആകുവാൻ
തക്കവണ്ണം
ഫെലിസ്ത്യരുടെ
നൂറു
അഗ്രചർമ്മമല്ലാതെ
രാജാവു
യാതൊരു
സ്ത്രീധനവും
ആഗ്രഹിക്കുന്നില്ല
എന്നിങ്ങനെ
നിങ്ങൾ
ദാവീദിനോടു
പറയേണം
എന്നു
കല്പിച്ചു;
ഫെലിസ്ത്യരുടെ
കയ്യാൽ
ദാവീദിനെ
വീഴുമാറാക്കേണമെന്നു
ശൌൽ
കരുതിയിരുന്നു.
26
ഭൃത്യന്മാർ
ദാവീദിനോടു
ഈ
വാക്കു
അറിയിച്ചപ്പോൾ
രാജാവിന്റെ
മരുമകനാകുവാൻ
ദാവീദിന്നു
സന്തോഷമായി;
27
അവധി
കഴിയുന്നതിന്നു
മുമ്പെ
ദാവീദും
അവന്റെ
ആളുകളും
പുറപ്പെട്ടുചെന്നു
ഫെലിസ്ത്യരിൽ
ഇരുനൂറു
പേരെ
കൊന്നു,
അവരുടെ
അഗ്രചർമ്മംകൊണ്ടുവന്നു
താൻ
രാജാവിന്റെ
മരുമകനാകേണ്ടതിന്നു
രാജാവിന്നു
എണ്ണം
കൊടുത്തു.
ശൌൽ
തന്റെ
മകളായ
മീഖളിനെ
അവന്നു
ഭാര്യയായി
കൊടുത്തു.
28
യഹോവ
ദാവീദിനോടുകൂടെ
ഉണ്ടെന്നും
ശൌലിന്റെ
മകളായ
മീഖൾ
അവനെ
സ്നേഹിച്ചു
എന്നും
ശൌൽ
കണ്ടറിഞ്ഞപ്പോൾ,
29
ശൌൽ
ദാവീദിനെ
പിന്നെയും
അധികം
ഭയപ്പെട്ടു;
ശൌൽ
ദാവീദിന്റെ
നിത്യശത്രുവായ്തീർന്നു.
30
എന്നാൽ
ഫെലിസ്ത്യപ്രഭുക്കന്മാർ
യുദ്ധത്തിന്നു
പുറപ്പെട്ടു;
അവർ
പുറപ്പെടുമ്പോഴൊക്കെയും
ദാവീദ്
ശൌലിന്റെ
സകലഭൃത്യന്മാരെക്കാളും
കൃതാർത്ഥനായിരുന്നു;
അവന്റെ
പേർ
വിശ്രുതമായ്തീർന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References