സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 48:5
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Notes
No Verse Added
History
ഉല്പത്തി 48:5 (10 46 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 48:5
1
അനന്തരം
യോസേഫിന്നു:
നിന്റെ
അപ്പൻ
ദീനമായി
കിടക്കുന്നു
എന്നു
വർത്തമാനം
വന്നു;
ഉടനെ
അവൻ
മനശ്ശെ,
എഫ്രയീം
എന്ന
രണ്ടു
പുത്രന്മാരെയും
കൂട്ടിക്കൊണ്ടു
ചെന്നു:
2
നിന്റെ
മകൻ
യോസേഫ്
ഇതാവരുന്നു
എന്നു
യാക്കോബിനെ
അറിയിച്ചു;
അപ്പോൾ
യിസ്രായേൽ
തന്നെത്താൻ
ഉറപ്പിച്ചു
കട്ടിലിന്മേൽ
ഇരുന്നു.
3
യാക്കോബ്
യോസേഫിനോടു
പറഞ്ഞതു:
സർവ്വശക്തിയുള്ള
ദൈവം
കനാൻ
ദേശത്തിലെ
ലൂസ്സിൽവെച്ചു
എനിക്കു
പ്രത്യക്ഷനായി
എന്നെ
അനുഗ്രഹിച്ചു,
4
എന്നോടു:
ഞാൻ
നിന്നെ
സന്താനപുഷ്ടിയുള്ളവനാക്കി
പെരുക്കി
നിന്നെ
ജനസമൂഹമാക്കുകയും
നിന്റെ
ശേഷം
നിന്റെ
സന്തതിക്കു
ഈ
ദേശം
ശാശ്വതാവകാശമായി
കൊടുക്കയും
ചെയ്യും
എന്നു
അരുളിച്ചെയ്തു.
5
മിസ്രയീമിൽ
നിന്റെ
അടുക്കൽ
ഞാൻ
വരുംമുമ്പെ
നിനക്കു
മിസ്രയീംദേശത്തുവെച്ചു
ജനിച്ച
രണ്ടു
പുത്രന്മാരായ
മനശ്ശെയും
എഫ്രയീമും
എനിക്കുള്ളവർ
ആയിരിക്കട്ടെ;
രൂബേനും
ശിമെയോനും
എന്നപോലെ
അവർ
എനിക്കുള്ളവരായിരിക്കട്ടെ.
6
ഇവരുടെ
ശേഷം
നിനക്കു
ജനിക്കുന്ന
സന്തതിയോ
നിനക്കുള്ളവരായിരിക്കട്ടെ;
അവർ
തങ്ങളുടെ
അവകാശത്തിൽ
തങ്ങളുടെ
സഹോദരന്മാരുടെ
പേരിൻ
പ്രകാരം
വിളിക്കപ്പെടട്ടെ.
7
ഞാൻ
പദ്ദനിൽനിന്നു
വരുമ്പോൾ,
കനാൻ
ദേശത്തു
എഫ്രാത്തിൽ
എത്തുവാൻ
അല്പം
ദൂരം
മാത്രമുള്ളപ്പോൾ
വഴിയിൽവെച്ചു
റാഹേൽ
മരിച്ചു;
ഞാൻ
അവളെ
അവിടെ
ബേത്ത്ളേഹെം
എന്ന
എഫ്രാത്തിന്നുള്ള
വഴിയരികെ
അടക്കം
ചെയ്തു.
8
യിസ്രായേൽ
യോസേഫിന്റെ
പുത്രന്മാരെ
കണ്ടുപ്പോൾ:
ഇവർ
ആരെന്നു
ചോദിച്ചു.
9
ദൈവം
ഇവിടെ
എനിക്കു
തന്നിട്ടുള്ള
പുത്രന്മാർ
എന്നു
യോസേഫ്
അപ്പനോടു
പറഞ്ഞു.
അവരെ
എന്റെ
അടുക്കൽ
കൊണ്ടുവരിക;
ഞാൻ
അവരെ
അനുഗ്രഹിക്കും
എന്നു
അവൻ
പറഞ്ഞു.
10
എന്നാൽ
യിസ്രായേലിന്റെ
കണ്ണു
വയസ്സുകൊണ്ടു
മങ്ങി
കാണ്മാൻ
വഹിയാതിരുന്നു;
അവരെ
അടുക്കൽ
കൊണ്ടുചെന്നപ്പോൾ
അവൻ
അവരെ
ചുംബിച്ചു
ആലിംഗനം
ചെയ്തു.
11
യിസ്രായേൽ
യോസേഫിനോടു:
നിന്റെ
മുഖം
കാണുമെന്നു
ഞാൻ
വിചാരിച്ചിരുന്നില്ല;
എന്നാൽ
നിന്റെ
സന്തതിയെയും
കാണ്മാൻ
ദൈവം
എനിക്കു
സംഗതിവരുത്തിയല്ലോ
എന്നു
പറഞ്ഞു.
12
യോസേഫ്
അവരെ
അവന്റെ
മുഴങ്കാലുകൾക്കിടയിൽ
നിന്നു
മാറ്റി
സാഷ്ടാംഗം
നമസ്കരിച്ചു.
13
പിന്നെ
യോസേഫ്
എഫ്രയീമിനെ
വലങ്കൈകൊണ്ടു
പിടിച്ചു
യിസ്രായേലിന്റെ
ഇടങ്കൈക്കു
നേരെയും
മനശ്ശെയെ
ഇടങ്കൈകൊണ്ടു
പിടിച്ചു
യിസ്രായേലിന്റെ
വലങ്കൈക്കു
നേരെയുമായി
ഇങ്ങനെ
രണ്ടുപേരെയും
അവന്റെ
അടുക്കൽ
കൊണ്ടുചെന്നു.
14
യിസ്രായേൽ
വലങ്കൈ
നീട്ടി
ഇളയവനായ
എഫ്രയീമിന്റെ
തലയിലും
ഇടങ്കൈ
മൂത്തവനായ
മനശ്ശെയുടെ
തലയിലുമായി
അങ്ങനെ
തന്റെ
കൈകളെ
പിണെച്ചുവെച്ചു.
15
പിന്നെ
അവൻ
യോസേഫിനെ
അനുഗ്രഹിച്ചു:
എന്റെ
പിതാക്കന്മാരായ
അബ്രാഹാമും
യിശ്ഹാക്കും
ഭജിച്ചുപോന്ന
ദൈവം,
ഞാൻ
ജനിച്ച
നാൾമുതൽ
ഇന്നുവരെയും
എന്നെ
പുലർത്തിയിരിക്കുന്ന
ദൈവം,
16
എന്നെ
സകലദോഷങ്ങളിൽനിന്നും
വിടുവിച്ച
ദൂതൻ
ഈ
കുട്ടികളെ
അനുഗ്രഹിക്കുമാറാകട്ടെ;
എന്റെ
പേരും
എന്റെ
പിതാക്കന്മാരായ
അബ്രാഹാമിന്റെയും
യിസ്ഹാക്കിന്റെയും
പേരും
ഇവരിൽ
നിലനില്ക്കുമാറാകട്ടെ;
അവർ
ഭൂമിയിൽ
കൂട്ടമായി
വർദ്ധിക്കട്ടെ
എന്നു
പറഞ്ഞു.
17
അപ്പൻ
വലങ്കൈ
എഫ്രയീമിന്റെ
തലയിൽവെച്ചു
എന്നു
യോസേഫ്
കണ്ടപ്പോൾ
അവന്നു
അനിഷ്ടം
തോന്നി;
അപ്പന്റെ
കൈ
എഫ്രയീമിന്റെ
തലയിൽനിന്നു
മനശ്ശെയുടെ
തലയിൽ
മാറ്റിവെപ്പാൻ
പിടിച്ചു.
18
യോസേഫ്
അപ്പനോടു:
അങ്ങനെയല്ല,
എന്റെ
അപ്പാ;
ഇവനല്ലോ
ആദ്യജാതൻ;
ഇവന്റെ
തലയിൽ
വലങ്കൈ
വെക്കേണം
എന്നു
പറഞ്ഞു.
19
എന്നാൽ
അവന്റെ
അപ്പൻ
സമ്മതിക്കാതെ
എനിക്കു
അറിയാം;
മകനേ,
എനിക്കു
അറിയാം;
ഇവനും
ഒരു
വലിയ
ജനമായിത്തീരും,
ഇവനും
വർദ്ധിക്കും;
എങ്കിലും
അനുജൻ
അവനെക്കാൾ
അധികം
വർദ്ധിക്കും;
അവന്റെ
സന്തതി
ജനസമൂഹമായ്തീരും
എന്നു
പറഞ്ഞു.
20
അങ്ങനെ
അവൻ
അന്നു
അവരെ
അനുഗ്രഹിച്ചു:
ദൈവം
നിന്നെ
എഫ്രയീമിനെയും
മനശ്ശെയെയുംപോലെ
ആക്കുമാറാകട്ട
എന്നു
യിസ്രായേല്യർ
നിന്റെ
പേർ
ചൊല്ലി
അനുഗ്രഹിക്കും.
എന്നു
പറഞ്ഞു
എഫ്രയീമിനെ
മനശ്ശെക്കു
മുമ്പാക്കി.
21
യോസേഫിനോടു
യിസ്രായേൽ
പറഞ്ഞതു:
ഇതാ,
ഞാൻ
മരിക്കുന്നു;
ദൈവം
നിങ്ങളോടുകൂടെ
ഇരുന്നു
നിങ്ങളെ
നിങ്ങളുടെ
പിതാക്കന്മാരുടെ
ദേശത്തേക്കു
മടക്കി
കൊണ്ടുപോകും.
22
എന്റെ
വാളും
വില്ലുംകൊണ്ടു
ഞാൻ
അമോർയ്യരുടെ
കയ്യിൽ
നിന്നു
പിടിച്ചടക്കിയ
മലഞ്ചരിവു
ഞാൻ
നിന്റെ
സഹോദരന്മാരുടെ
ഓഹരിയിൽ
കവിഞ്ഞതായി
നിനക്കു
തന്നിരിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References