സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 44
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Notes
No Verse Added
History
ഉല്പത്തി 44:0 (10 32 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 44
1
അനന്തരം
അവൻ
തന്റെ
ഗൃഹവിചാരകനോടു:
നീ
ഇവരുടെ
ചാക്കിൽ
പിടിപ്പതു
ധാന്യം
നിറച്ചു,
ഓരോരുത്തന്റെ
ദ്രവ്യം
അവനവന്റെ
ചാക്കിന്റെ
വായ്ക്കൽ
വെക്കുക.
2
ഇളയവന്റെ
ചാക്കിന്റെ
വായ്ക്കൽ
വെള്ളികൊണ്ടുള്ള
എന്റെ
പാനപാത്രവും
അവന്റെ
ധാന്യവിലയും
വെക്കുക
എന്നു
കല്പിച്ചു;
യോസേഫ്
കല്പിച്ചതുപോലെ
അവൻ
ചെയ്തു.
3
നേരം
വെളുത്തപ്പോൾ
അവരുടെ
കഴുതകളുമായി
അവരെ
യാത്രഅയച്ചു.
4
അവർ
പട്ടണത്തിൽനിന്നു
പുറപ്പെട്ടു
ദൂരത്താകുംമുമ്പെ,
യോസേഫ്
തന്റെ
ഗൃഹവിചാരകനോടു:
എഴുന്നേറ്റു
ആ
പുരുഷന്മാരുടെ
പിന്നാലെ
ഓടിച്ചെല്ലുക;
ഒപ്പം
എത്തുമ്പോൾ
അവരോടു:
നിങ്ങൾ
നന്മെക്കു
പകരം
തിന്മ
ചെയ്തതു
എന്തു?
5
അതിലല്ലയോ
എന്റെ
യജമാനൻ
കുടിക്കുന്നതു?
നിങ്ങൾ
ഈ
ചെയ്തതു
ഒട്ടും
നന്നല്ല
എന്നു
പറക
എന്നു
കല്പിച്ചു.
6
അവൻ
അവരുടെ
അടുക്കൽ
എത്തിയപ്പോൾ
ഈ
വാക്കുകൾ
അവരോടു
പറഞ്ഞു.
7
അവർ
അവനോടു
പറഞ്ഞതു:
യജമാനൻ
ഇങ്ങനെ
പറയുന്നതു
എന്തു?
ഈ
വക
കാര്യം
അടിയങ്ങൾ
ഒരുനാളും
ചെയ്കയില്ല.
8
ഞങ്ങളുടെ
ചാക്കിന്റെ
വായ്ക്കൽ
കണ്ട
ദ്രവ്യം
ഞങ്ങൾ
കനാൻ
ദേശത്തുനിന്നു
നിന്റെ
അടുക്കൽ
വീണ്ടും
കൊണ്ടുവന്നുവല്ലോ;
പിന്നെ
ഞങ്ങൾ
നിന്റെ
യജമാനന്റെ
വീട്ടിൽനിന്നു
വെള്ളിയും
പൊന്നും
മോഷ്ടിക്കുമോ?
9
അടിയങ്ങളിൽ
ആരുടെ
പക്കൽ
എങ്കിലും
അതു
കണ്ടാൽ
അവൻ
മരിക്കട്ടെ;
ഞങ്ങളും
യജമാനന്നു
അടിമകളായിക്കൊള്ളാം.
10
അതിന്നു
അവൻ:
നിങ്ങൾ
പറഞ്ഞതുപോലെ
ആകട്ടെ;
അതു
ആരുടെ
പക്കൽ
കാണുന്നുവോ
അവൻ
എനിക്കു
അടിമയാകും;
നിങ്ങളോ
കുറ്റമില്ലാത്തവരായിരിക്കും.
11
അവർ
ബദ്ധപ്പെട്ടു
ചാക്കു
നിലത്തു
ഇറക്കി:
ഓരോരുത്തൻ
താന്താന്റെ
ചാക്കു
അഴിച്ചു.
12
അവൻ
മൂത്തവന്റെ
ചാക്കുതുടങ്ങി
ഇളയവന്റേതുവരെ
ശോധന
കഴിച്ചു.
ബെന്യാമീന്റെ
ചാക്കിൽ
പാനപാത്രം
കണ്ടുപിടിച്ചു.
13
അപ്പോൾ
അവർ
വസ്ത്രം
കീറി,
ചുമടു
കഴുതപ്പുറത്തു
കയറ്റി
പട്ടണത്തിലേക്കു
മടങ്ങിച്ചെന്നു.
14
യെഹൂദയും
അവന്റെ
സഹോദരന്മാരും
യോസേഫിന്റെ
വീട്ടിൽ
ചെന്നു;
അവൻ
അതുവരെയും
അവിടെത്തന്നേ
ആയിരുന്നു;
അവർ
അവന്റെ
മുമ്പാകെ
സാഷ്ടാംഗം
വീണു.
15
യോസേഫ്
അവരോടു:
നിങ്ങൾ
ഈ
ചെയ്ത
പ്രവൃത്തി
എന്തു?
എന്നെപ്പോലെയുള്ള
ഒരുത്തന്നു
ലക്ഷണവിദ്യ
അറിയാമെന്നു
നിങ്ങൾ
അറിഞ്ഞിട്ടില്ലയോ
എന്നു
ചോദിച്ചു.
16
അതിന്നു
യെഹൂദാ:
യജമാനനോടു
ഞങ്ങൾ
എന്തു
പറയേണ്ടു?
എന്തു
ബോധിപ്പിക്കേണ്ടു?
എങ്ങനെ
ഞങ്ങളെത്തന്നേ
നീതീകരിക്കേണ്ടു?
ദൈവം
അടിയങ്ങളുടെ
അകൃത്യം
കണ്ടെത്തി;
ഇതാ
ഞങ്ങൾ
യജമാനന്നു
അടിമകൾ;
ഞങ്ങളും
ആരുടെ
കയ്യിൽ
പാത്രം
കണ്ടുവോ
അവനും
തന്നേ
എന്നു
പറഞ്ഞു.
17
അതിന്നു
അവൻ
അങ്ങനെ
ഞാൻ
ഒരുനാളും
ചെയ്കയില്ല;
ആരുടെ
പക്കൽ
പാത്രം
കണ്ടുവോ
അവൻ
തന്നേ
എനിക്കു
അടിമയായിരിക്കും;
നിങ്ങളോ
സമാധാനത്തോടെ
നിങ്ങളുടെ
അപ്പന്റെ
അടുക്കൽ
പോയ്ക്കൊൾവിൻ
എന്നു
പറഞ്ഞു.
18
അപ്പോൾ
യെഹൂദാ
അടുത്തുചെന്നു
പറഞ്ഞതു:
യജമാനനേ,
അടിയൻ
യജമാനനോടു
ഒന്നു
ബോധിപ്പിച്ചുകൊള്ളട്ടേ;
അടിയന്റെ
നേരെ
കോപം
ജ്വലിക്കരുതേ;
19
യജമാനൻ
ഫറവോനെപ്പോലെയല്ലോ;
നിങ്ങൾക്കു
അപ്പനോ
സഹോദരനോ
ഉണ്ടോ
എന്നു
യജമാനൻ
അടിയങ്ങളോടു
ചോദിച്ചു.
20
അതിന്നു
ഞങ്ങൾ
യജമാനനോടു:
ഞങ്ങൾക്കു
വൃദ്ധനായോരു
അപ്പനും
അവന്നു
വാർദ്ധക്യത്തിൽ
ജനിച്ച
ഒരു
മകനും
ഉണ്ടു;
അവന്റെ
ജ്യേഷ്ഠൻ
മരിച്ചുപോയി;
അവന്റെ
അമ്മ
പ്രസവിച്ചിട്ടു
അവൻ
ഒരുത്തനെ
ശേഷിപ്പുള്ളു;
അവൻ
അപ്പന്റെ
ഇഷ്ടനാകുന്നു
എന്നു
പറഞ്ഞു.
21
അപ്പോൾ
യജമാനൻ
അടയിങ്ങളോടു:
എനിക്കു
കാണേണ്ടതിന്നു
അവനെ
എന്റെ
അടുക്കൽ
കൂട്ടിക്കൊണ്ടുവരുവിൻ
എന്നു
കല്പിച്ചുവല്ലോ.
22
ഞങ്ങൾ
യജമാനനോടു:
ബാലന്നു
അപ്പനെ
പിരിഞ്ഞുകൂടാ;
പിരിഞ്ഞാൽ
അപ്പൻ
മരിച്ചുപോകും
എന്നു
പറഞ്ഞു.
23
അതിന്നു
യജമാനൻ
അടിയങ്ങളോടു
നിങ്ങളുടെ
ഇളയസഹോദരൻ
നിങ്ങളോടുകൂടെ
വരാതിരുന്നാൽ
നിങ്ങൾ
എന്റെ
മുഖം
ഇനി
കാണുകയില്ല
എന്നു
കല്പിച്ചു.
24
അവിടത്തെ
അടിയാനായ
അപ്പന്റെ
അടുക്കൽ
ഞങ്ങൾ
ചെന്നു
യജമാനന്റെ
വാക്കുകളെ
അറിയിച്ചു.
25
അനന്തരം
ഞങ്ങളുടെ
അപ്പൻ
നിങ്ങൾ
ഇനിയും
പോയി
കുറെ
ധാന്യം
നമുക്കു
കൊള്ളുവിൻ
എന്നു
പറഞ്ഞു.
26
അതിന്നു
ഞങ്ങൾ:
ഞങ്ങൾ
പൊയ്ക്കൂടാ;
അനുജൻ
കൂടെ
ഉണ്ടെങ്കിൽ
ഞങ്ങൾ
പോകാം;
അനുജൻ
ഇല്ലാതെ
ഞങ്ങൾക്കു
അദ്ദേഹത്തിന്റെ
മുഖം
കാണ്മാൻ
പാടില്ല
എന്നു
പറഞ്ഞു.
27
അപ്പോൾ
അവിടത്തെ
അടിയാനായ
അപ്പൻ
ഞങ്ങളോടു
പറഞ്ഞതു:
എന്റെ
ഭാര്യ
എനിക്കു
രണ്ടുപുത്രന്മാരെ
പ്രസവിച്ചു
എന്നു
നിങ്ങൾക്കു
അറിയാമല്ലോ.
28
അവരിൽ
ഒരുത്തൻ
എന്റെ
അടുക്കൽനിന്നു
പോയി;
അവനെ
പറിച്ചു
കീറിപ്പോയി
നിശ്ചയം
എന്നു
ഞാൻ
ഉറെച്ചു;
ഇതുവരെ
ഞാൻ
അവനെ
കണ്ടിട്ടുമില്ല.
29
നിങ്ങൾ
ഇവനെയും
കൊണ്ടുപോയിട്ടു
അവന്നു
വല്ല
ആപത്തും
വന്നാൽ
നിങ്ങൾ
എന്റെ
നരയെ
ദുഃഖത്തോടെ
പാതാളത്തിൽ
ഇറങ്ങുമാറാക്കും.
30
അതുകൊണ്ടു
ഇപ്പോൾ
ബാലൻ
കൂടെയില്ലാതെ
ഞാൻ
അവിടത്തെ
അടിയാനായ
അപ്പന്റെ
അടുക്കൽ
ചെല്ലുമ്പോൾ,
അവന്റെ
പ്രാണൻ
ഇവന്റെ
പ്രാണനോടു
പറ്റിയിരിക്കകൊണ്ടു,
31
ബാലൻ
ഇല്ലെന്നു
കണ്ടാൻ
അവൻ
മരിച്ചുപോകും;
അങ്ങനെ
അടിയങ്ങൾ
അവിടെത്തെ
അടിയാനായ
അപ്പന്റെ
നരയെ
ദുഃഖത്തോടെ
പാതാളത്തിൽ
ഇറങ്ങുമാറാക്കും.
32
അടിയൻ
അപ്പനോടു:
അവനെ
നിന്റെ
അടുക്കൽ
കൊണ്ടുവരാതിരുന്നാൽ
ഞാൻ
എന്നും
അപ്പന്നു
കുറ്റക്കാരനായിക്കൊളാമെന്നു
പറഞ്ഞു,
അപ്പനോടു
ബാലന്നുവേണ്ടി
ഉത്തരവാദിയായിരിക്കുന്നു.
33
ആകയാൽ
ബാലന്നു
പകരം
അടിയൻ
യജമാനന്നു
അടിമയായിരിപ്പാനും
ബാലൻ
സഹോദരന്മാരോടുകൂടെ
പൊയ്ക്കൊൾയവാനും
അനുവദിക്കേണമേ.
34
ബാലൻ
കൂടെ
ഇല്ലാതെ
ഞാൻ
എങ്ങനെ
അപ്പന്റെ
അടുക്കൽ
പോകും?
അപ്പന്നു
ഭവിക്കുന്ന
ദോഷം
ഞാൻ
കാണേണ്ടിവരുമല്ലോ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References