സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 ശമൂവേൽ 12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
2 ശമൂവേൽ 12:0 (12 15 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 ശമൂവേൽ 12
1
അനന്തരം
യഹോവ
നാഥാനെ
ദാവീദിന്റെ
അടുക്കൽ
അയച്ചു.
അവൻ
അവന്റെ
അടുക്കൽ
ചെന്നു
അവനോടു
പറഞ്ഞതു:
ഒരു
പട്ടണത്തിൽ
രണ്ടു
പുരുഷന്മാർ
ഉണ്ടായിരുന്നു;
ഒരുത്തൻ
ധനവാൻ,
മറ്റവൻ
ദരിദ്രൻ.
2
ധനവാന്നു
ആടുമാടുകൾ
അനവധി
ഉണ്ടായിരുന്നു.
3
ദരിദ്രന്നോ
താൻ
വിലെക്കു
വാങ്ങി
വളർത്തിയ
ഒരു
പെൺകുഞ്ഞാടല്ലാതെ
ഒന്നും
ഇല്ലായിരുന്നു;
അതു
അവന്റെ
അടുക്കലും
അവന്റെ
മക്കളുടെ
അടുക്കലും
വളർന്നുവന്നു;
അതു
അവൻ
തിന്നുന്നതിൽ
ഓഹരി
തിന്നുകയും
അവൻ
കുടിക്കുന്നതിൽ
ഓഹരി
കുടിക്കയും
അവന്റെ
മടിയിൽ
കിടക്കയും
ചെയ്തു;
അവന്നു
ഒരു
മകളെപ്പോലെയും
ആയിരുന്നു.
4
ധനവാന്റെ
അടുക്കൽ
ഒരു
വഴിയാത്രക്കാരൻ
വന്നു;
തന്റെ
അടുക്കൽ
വന്ന
വഴിപോക്കന്നുവേണ്ടി
പാകംചെയ്വാൻ
സ്വന്ത
ആടുമാടുകളിൽ
ഒന്നിനെ
എടുപ്പാൻ
മനസ്സാകാതെ,
അവൻ
ആ
ദരിദ്രന്റെ
കുഞ്ഞാടിനെ
പിടിച്ചു
തന്റെ
അടുക്കൽ
വന്ന
ആൾക്കുവേണ്ടി
പാകം
ചെയ്തു.
5
അപ്പോൾ
ദാവീദിന്റെ
കോപം
ആ
മനുഷ്യന്റെ
നേരെ
ഏറ്റവും
ജ്വലിച്ചു;
അവൻ
നാഥാനോടു:
യഹോവയാണ,
ഇതു
ചെയ്തവൻ
മരണയോഗ്യൻ.
6
അവൻ
കനിവില്ലാതെ
ഈ
കാര്യം
പ്രവർത്തിച്ചതുകൊണ്ടു
ആ
ആടിന്നുവേണ്ടി
നാലിരട്ടി
പകരം
കൊടുക്കേണം
എന്നു
പറഞ്ഞു.
7
നാഥാൻ
ദാവീദിനോടു
പറഞ്ഞതു:
ആ
മനുഷ്യൻ
നീ
തന്നേ,
യിസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
നിന്നെ
യിസ്രായേലിന്നു
രാജാവായിട്ടു
അഭിഷേകം
ചെയ്തു,
നിന്നെ
ശൌലിന്റെ
കയ്യിൽനിന്നു
വിടുവിച്ചു.
8
ഞാൻ
നിനക്കു
നിന്റെ
യജമാനന്റെ
ഗൃഹത്തെയും
നിന്റെ
മാർവ്വിടത്തിലേക്കു
നിന്റെ
യജമാനന്റെ
ഭാര്യമാരെയും
തന്നു;
യിസ്രായേൽ
ഗൃഹത്തെയും
യെഹൂദാഗൃഹത്തെയും
നിനക്കു
തന്നു;
പോരായെങ്കിൽ
ഇന്നിന്നതും
കൂടെ
ഞാൻ
നിനക്കു
തരുമായിരുന്നു.
9
നീ
യഹോവയുടെ
കല്പന
നിരസിച്ചു
അവന്നു
അനിഷ്ടമായുള്ളതു
ചെയ്തതു
എന്തിന്നു?
ഹിത്യനായ
ഊരീയാവെ
വാൾകൊണ്ടു
വെട്ടി
അവന്റെ
ഭാര്യയെ
നിനക്കു
ഭാര്യയായിട്ടു
എടുത്തു.
അവനെ
അമ്മോന്യരുടെ
വാൾകൊണ്ടു
കൊല്ലിച്ചു.
10
നീ
എന്നെ
നിരസിച്ചു
ഹിത്യനായ
ഊരീയാവിന്റെ
ഭാര്യയെ
നിനക്കു
ഭാര്യയായിട്ടു
എടുത്തതുകൊണ്ടു
വാൾ
നിന്റെ
ഗൃഹത്തെ
ഒരിക്കലും
വിട്ടുമാറുകയില്ല.
11
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നിന്റെ
സ്വന്തഗൃഹത്തിൽനിന്നു
ഞാൻ
നിനക്കു
അനർത്ഥം
വരുത്തും;
നീ
കാൺകെ
ഞാൻ
നിന്റെ
ഭാര്യമാരെ
എടുത്തു
നിന്റെ
കൂട്ടുകാരന്നു
കൊടുക്കും;
അവൻ
ഈ
സൂര്യന്റെ
വെട്ടത്തു
തന്നേ
നിന്റെ
ഭാര്യമാരോടുകൂടെ
ശയിക്കും.
12
നീ
അതു
രഹസ്യത്തിൽ
ചെയ്തു;
ഞാനോ
ഈ
കാര്യം
യിസ്രായേലൊക്കെയും
കാൺകെ
സൂര്യന്റെ
വെട്ടത്തു
തന്നേ
നടത്തും.
13
ദാവീദ്
നാഥാനോടു:
ഞാൻ
യഹോവയോടു
പാപം
ചെയ്തിരിക്കുന്നു
എന്നു
പറഞ്ഞു.
അതിന്നു
നാഥാൻ
ദാവീദിനോടു:
യഹോവ
നിന്റെ
പാപം
മോചിച്ചിരിക്കുന്നു;
നീ
മരിക്കയില്ല.
14
എങ്കിലും
നീ
ഈ
പ്രവൃത്തിയിൽ
യഹോവയുടെ
ശത്രുക്കൾ
ദൂഷണം
പറവാൻ
ഹേതു
ഉണ്ടാക്കിയതു
കൊണ്ടു
നിനക്കു
ജനിച്ചിട്ടുള്ള
കുഞ്ഞു
മരിച്ചു
പോകും
എന്നു
പറഞ്ഞു
നാഥാൻ
തന്റെ
വീട്ടിലേക്കു
പോയി.
15
ഊരീയാവിന്റെ
ഭാര്യ
ദാവീദിന്നു
പ്രസവിച്ച
കുഞ്ഞിനെ
യഹോവ
ബാധിച്ചു,
അതിന്നു
കഠിനരോഗം
പിടിച്ചു.
16
ദാവീദ്
കുഞ്ഞിന്നുവേണ്ടി
ദൈവത്തോടു
അപേക്ഷിച്ചു;
ദാവീദ്
ഉപവസിക്കയും
അകത്തു
കടന്നു
രാത്രി
മുഴുവനും
നിലത്തു
കിടക്കയും
ചെയ്തു.
17
അവന്റെ
ഗൃഹപ്രമാണികൾ
അവനെ
നിലത്തുനിന്നു
എഴുന്നേല്പിപ്പാൻ
ഉത്സാഹിച്ചുകൊണ്ടു
അരികെ
നിന്നു;
എന്നാൽ
അവന്നു
മനസ്സായില്ല.
അവരോടു
കൂടെ
ഭക്ഷണം
കഴിച്ചതുമില്ല.
18
എന്നാൽ
ഏഴാം
ദിവസം
കുഞ്ഞു
മരിച്ചുപോയി.
കുഞ്ഞു
മരിച്ചു
എന്നു
ദാവീദിനെ
അറിയിപ്പാൻ
ഭൃത്യന്മാർ
ഭയപ്പെട്ടു.
കുഞ്ഞു
ജീവനോടിരുന്ന
സമയം
നാം
സംസാരിച്ചിട്ടു
അവൻ
നമ്മുടെ
വാക്കു
കേൾക്കാതിരിക്കെ
കുഞ്ഞു
മരിച്ചുപോയി
എന്നു
നാം
അവനോടു
എങ്ങനെ
പറയും?
അവൻ
തനിക്കുതന്നേ
വല്ല
കേടും
വരുത്തും
എന്നു
അവർ
പറഞ്ഞു.
19
ഭൃത്യന്മാർ
തമ്മിൽ
മന്ത്രിക്കുന്നതു
കണ്ടപ്പോൾ
കുഞ്ഞുമരിച്ചുപോയി
എന്നു
ദാവീദ്
ഗ്രഹിച്ചു,
തന്റെ
ഭൃത്യന്മാരോടു:
കുഞ്ഞു
മരിച്ചുപോയോ
എന്നു
ചോദിച്ചു;
മരിച്ചുപോയി
എന്നു
അവർ
പറഞ്ഞു.
20
ഉടനെ
ദാവീദ്
നിലത്തുനിന്നു
എഴുന്നേറ്റു
കുളിച്ചു
തൈലം
പൂശി
വസ്ത്രം
മാറി
യഹോവയുടെ
ആലയത്തിൽ
ചെന്നു
നമസ്കരിച്ചു;
അരമനയിൽ
വന്നു;
അവന്റെ
കല്പനപ്രകാരം
അവർ
ഭക്ഷണം
അവന്റെ
മുമ്പിൽവെച്ചു
അവൻ
ഭക്ഷിച്ചു.
21
അവന്റെ
ഭൃത്യന്മാർ
അവനോടു:
നീ
ഈ
ചെയ്തിരിക്കുന്നതെന്തു?
കുഞ്ഞു
ജീവനോടിരുന്ന
സമയം
നീ
അവന്നു
വേണ്ടി
ഉപവസിച്ചു
കരഞ്ഞു;
കുഞ്ഞു
മരിച്ചശേഷം
നീ
എഴുന്നേറ്റു
ഭക്ഷണം
കഴിച്ചുവല്ലോ
എന്നു
ചോദിച്ചു.
22
അതിന്നു
അവൻ:
കുഞ്ഞു
ജീവനോടിരുന്ന
സമയം
ഞാൻ
ഉപവസിച്ചു
കരഞ്ഞു;
കുഞ്ഞു
ജീവിച്ചിരിക്കേണ്ടതിന്നു
ദൈവം
എന്നോടു
ദയ
ചെയ്യുമോ
ഇല്ലയോ?
ആർക്കു
അറിയാം
എന്നു
ഞാൻ
വിചാരിച്ചു.
23
ഇപ്പോഴോ
അവൻ
മരിച്ചുപോയി;
ഇനി
ഞാൻ
ഉപവസിക്കുന്നതു
എന്തിന്നു?
അവനെ
മടക്കി
വരുത്തുവാൻ
എനിക്കു
കഴിയുമോ?
ഞാൻ
അവന്റെ
അടുക്കലേക്കു
പോകയല്ലാതെ
അവൻ
എന്റെ
അടുക്കലേക്കു
മടങ്ങിവരികയില്ലല്ലോ
എന്നു
പറഞ്ഞു.
24
പിന്നെ
ദാവീദ്
തന്റെ
ഭാര്യയായ
ബത്ത്-ശേബയെ
ആശ്വസിപ്പിച്ചു
അവളുടെ
അടുക്കൽ
ചെന്നു
അവളോടുകൂടെ
ശയിച്ചു;
അവൾ
ഒരു
മകനെ
പ്രസവിച്ചു;
അവൻ
അവന്നു
ശലോമോൻ
എന്നു
പേരിട്ടു.
യഹോവ
അവനെ
സ്നേഹിച്ചു.
25
അവൻ
നാഥാൻ
പ്രവാചകനെ
നിയോഗിച്ചു;
അവൻ
യഹോവയുടെ
പ്രീതിനിമിത്തം
അവന്നു
യെദീദ്യാവു
എന്നു
പേർ
വിളിച്ചു.
26
എന്നാൽ
യോവാബ്
അമ്മോന്യരുടെ
രബ്ബയോടു
പൊരുതു
രാജനഗരം
പിടിച്ചു.
27
യോവാബ്
ദാവീദിന്റെ
അടുക്കൽ
ദൂതന്മാരെ
അയച്ചു:
ഞാൻ
രബ്ബയോടു
പൊരുതു
ജലനഗരം
പിടിച്ചിരിക്കുന്നു.
28
ആകയാൽ
ഞാൻ
നഗരം
പിടിച്ചിട്ടു
കീർത്തി
എനിക്കാകാതിരിക്കേണ്ടതിന്നു
നീ
ശേഷം
ജനത്തെ
ഒരുമിച്ചു
കൂട്ടി
നഗരത്തിന്നു
നേരെ
പാളയം
ഇറങ്ങി
അതിനെ
പിടിച്ചുകൊൾക
എന്നു
പറയിച്ചു.
29
അങ്ങനെ
ദാവീദ്
ജനത്തെ
ഒക്കെയും
ഒന്നിച്ചുകൂട്ടി
രബ്ബയിലേക്കു
ചെന്നു
പടവെട്ടി
അതിനെ
പിടിച്ചു.
30
അവൻ
അവരുടെ
രാജാവിന്റെ
കിരീടം
അവന്റെ
തലയിൽനിന്നു
എടുത്തു;
അതിന്റെ
തൂക്കം
ഒരു
താലന്തു
പൊന്നു;
അതിന്മേൽ
രത്നം
പതിച്ചിരുന്നു;
അവർ
അതു
ദാവീദിന്റെ
തലയിൽ
വെച്ചു;
അവൻ
നഗരത്തിൽനിന്നു
അനവധി
കൊള്ളയും
കൊണ്ടുപോന്നു.
31
അവിടത്തെ
ജനത്തെയും
അവൻ
പുറത്തു
കൊണ്ടുവന്നു
അവരെ
ഈർച്ചവാളിന്നും
മെതിവണ്ടിക്കും
കോടാലിക്കും
ആക്കി;
അവരെക്കൊണ്ടു
ഇഷ്ടികച്ചൂളയിലും
വേല
ചെയ്യിച്ചു;
അമ്മോന്യരുടെ
എല്ലാ
പട്ടണങ്ങളോടും
അവൻ
അങ്ങനെ
തന്നേ
ചെയ്തു.
പിന്നെ
ദാവീദും
സകല
ജനവും
യെരൂശലേമിലേക്കു
മടങ്ങിപ്പോന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References