സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 ശമൂവേൽ 6
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
2 ശമൂവേൽ 6:0 (12 40 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 ശമൂവേൽ 6
1
അനന്തരം
ദാവീദ്
യിസ്രായേലിൽനിന്നു
സകലവിരുതന്മാരുമായി
മുപ്പതിനായിരം
പേരെ
കൂട്ടിവരുത്തി
2
കെരൂബുകളുടെ
മീതെ
അധിവസിക്കുന്നവനായ
സൈന്യങ്ങളുടെ
യഹോവ
എന്ന
നാമത്താൽ
വിളിക്കപ്പെട്ടിരിക്കുന്ന
ദൈവത്തിന്റെ
പെട്ടകം
ബാലേ-യെഹൂദയിൽനിന്നു
കൊണ്ടുവരേണ്ടതിന്നു
ദാവീദും
കൂടെയുള്ള
സകലജനവും
അവിടേക്കു
പുറപ്പെട്ടു
പോയി.
3
അവർ
ദൈവത്തിന്റെ
പെട്ടകം
ഒരു
പുതിയ
വണ്ടിയിൽ
കയറ്റി,
കുന്നിന്മേലുള്ള
അബീനാദാബിന്റെ
വീട്ടിൽ
നിന്നു
കൊണ്ടുവന്നു;
അബീനാദാബിന്റെ
പുത്രന്മാരായ
ഉസ്സയും
അഹ്യോവും
ആ
പുതിയവണ്ടി
തെളിച്ചു.
4
കുന്നിന്മേലുള്ള
അബീനാദാബിന്റെ
വീട്ടിൽനിന്നു
അവർ
അതിനെ
ദൈവത്തിന്റെ
പെട്ടകവുമായി
കൊണ്ടു
പോരുമ്പോൾ
അഹ്യോ
പെട്ടകത്തിന്നു
മുമ്പായി
നടന്നു.
5
ദാവീദും
യിസ്രായേൽഗൃഹമൊക്കെയും
സരളമരംകൊണ്ടുള്ള
സകലവിധവാദിത്രങ്ങളോടും
കിന്നരം,
വീണ,
തപ്പ്,
മുരജം,
കൈത്താളം
എന്നിവയോടുംകൂടെ
യഹോവയുടെ
മുമ്പാകെ
നൃത്തം
ചെയ്തു.
6
അവർ
നാഖോന്റെ
കളത്തിങ്കൽ
എത്തിയപ്പോൾ
കാള
വിരണ്ടതുകൊണ്ടു
ഉസ്സാ
കൈ
നീട്ടി
ദൈവത്തിന്റെ
പെട്ടകം
പിടിച്ചു.
7
അപ്പോൾ
യഹോവയുടെ
കോപം
ഉസ്സയുടെ
നേരെ
ജ്വലിച്ചു;
അവന്റെ
അവിവേകം
നിമിത്തം
ദൈവം
അവിടെവെച്ചു
അവനെ
സംഹരിച്ചു;
അവൻ
അവിടെ
ദൈവത്തിന്റെ
പെട്ടകത്തിന്റെ
അടുക്കൽവെച്ചു
മരിച്ചു.
8
യഹോവ
ഉസ്സയെ
ഛേദിച്ച
ഛേദംനിമിത്തം
ദാവീദിന്നു
വ്യസനമായി
അവൻ
ആ
സ്ഥലത്തിന്നു
പേരെസ്-ഉസ്സാ
എന്നു
പേർ
വിളിച്ചു.
അതു
ഇന്നുവരെയും
പറഞ്ഞുവരുന്നു.
9
അന്നു
ദാവീദ്
യഹോവയെ
ഭയപ്പെട്ടുപോയി.
യഹോവയുടെ
പെട്ടകം
എന്റെ
അടുക്കൽ
എങ്ങനെ
കൊണ്ടുവരേണ്ടു
എന്നു
അവൻ
പറഞ്ഞു.
10
ഇങ്ങനെ
യഹോവയുടെ
പെട്ടകം
ദാവീദിന്റെ
നഗരത്തിൽ
തന്റെ
അടുക്കൽ
വരുത്തുവാൻ
മനസ്സില്ലാതെ
ദാവീദ്
അതിനെ
ഗിത്യനായ
ഓബേദ്-എദോമിന്റെ
വീട്ടിൽ
കൊണ്ടുപോയി
വെച്ചു.
11
യഹോവയുടെ
പെട്ടകം
ഗിത്യനായ
ഓബേദ്-എദോമിന്റെ
വീട്ടിൽ
മൂന്നുമാസം
ഇരുന്നു;
യഹോവ
ഓബേദ്-എദോമിനെയും
അവന്റെ
കുടുംബത്തെ
ഒക്കെയും
അനുഗ്രഹിച്ചു.
12
ദൈവത്തിന്റെ
പെട്ടകം
നിമിത്തം
യഹോവ
ഓബേദ്-എദോമിന്റെ
കുടുംബത്തെയും
അവന്നുള്ള
സകലത്തെയും
അനുഗ്രഹിച്ചു
എന്നു
ദാവീദ്രാജാവിന്നു
അറിവു
കിട്ടിയപ്പോൾ
ദാവീദ്
പുറപ്പെട്ടു
ദൈവത്തിന്റെ
പെട്ടകം
ഓബേദ്-എദോമിന്റെ
വീട്ടിൽ
നിന്നു
ദാവീദിന്റെ
നഗരത്തിലേക്കു
സന്തോഷത്തോടെ
കൊണ്ടുവന്നു.
13
യഹോവയുടെ
പെട്ടകം
ചുമന്നവർ
ആറു
ചുവടു
നടന്നശേഷം
അവൻ
ഒരു
കാളയെയും
തടിപ്പിച്ച
കിടാവിനെയും
യാഗംകഴിച്ചു.
14
ദാവീദ്
പഞ്ഞിനൂലങ്കി
ധരിച്ചുകൊണ്ടു
പൂർണ്ണശക്തിയോടെ
യഹോവയുടെ
മുമ്പാകെ
നൃത്തം
ചെയ്തു.
15
അങ്ങനെ
ദാവീദും
യിസ്രായേൽ
ഗൃഹമൊക്കെയും
ആർപ്പോടും
കാഹളനാദത്തോടുംകൂടെ
യാഹോവയുടെ
പെട്ടകം
കൊണ്ടുവന്നു.
16
എന്നാൽ
യഹോവയുടെ
പെട്ടകം
ദാവീദിന്റെ
നഗരത്തിൽ
കടക്കുമ്പോൾ
ശൌലിന്റെ
മകളായ
മീഖൾ
കിളിവാതിലിൽകൂടി
നോക്കി,
ദാവീദ്രാജാവു
യഹോവയുടെ
മുമ്പാകെ
കുതിച്ചു
നൃത്തം
ചെയ്യുന്നതു
കണ്ടു
തന്റെ
ഹൃദയത്തിൽ
അവനെ
നിന്ദിച്ചു.
17
അവർ
യഹോവയുടെ
പെട്ടകം
കൊണ്ടുവന്നു
ദാവീദ്
അതിന്നായിട്ടു
അടിച്ചിരുന്ന
കൂടാരത്തിന്റെ
നടുവിൽ
അതിന്റെ
സ്ഥാനത്തുവെച്ചു;
പിന്നെ
ദാവീദ്
യഹോവയുടെ
സന്നിധിയിൽ
ഹോമയാഗങ്ങളും
സമാധാനയാഗങ്ങളും
അർപ്പിച്ചു.
18
ദാവീദ്,
ഹോമയാഗങ്ങളും
സമാധാനയാഗങ്ങളും
അർപ്പിച്ചു
തീർന്നശേഷം
അവൻ
ജനത്തെ
സൈന്യങ്ങളുടെ
യഹോവയുടെ
നാമത്തിൽ
അനുഗ്രഹിച്ചു.
19
പിന്നെ
അവൻ
യിസ്രായേലിന്റെ
സർവ്വസംഘവുമായ
സകലജനത്തിലും
പുരുഷന്മാർക്കും
സ്ത്രീകൾക്കും
ആളൊന്നിന്നു
ഒരു
അപ്പവും
ഒരു
കഷണം
മാംസവും
ഒരു
മുന്തിരിയടയും
വീതം
പങ്കിട്ടുകൊടുത്തു,
ജനമൊക്കെയും
താന്താന്റെ
വീട്ടിലേക്കു
പോയി.
20
അനന്തരം
ദാവീദ്
തന്റെ
കുടുംബത്തെ
അനുഗ്രഹിക്കേണ്ടതിന്നു
മടങ്ങിവന്നപ്പോൾ
ശൌലിന്റെ
മകളായ
മീഖൾ
ദാവീദിനെ
എതിരേറ്റു
ചെന്നു:
നിസ്സാരന്മാരിൽ
ഒരുത്തൻ
തന്നെത്താൻ
അനാവൃതനാക്കുന്നതുപോലെ
ഇന്നു
തന്റെ
ദാസന്മാരുടെ
ദാസികൾ
കാൺകെ
തന്നെത്താൻ
അനാവൃതനാക്കിയ
യിസ്രായേൽ
രാജാവു
ഇന്നു
എത്ര
മഹത്വമുള്ളവൻ
എന്നു
പറഞ്ഞു.
21
ദാവീദ്
മീഖളിനോടു:
യഹോവയുടെ
ജനമായ
യിസ്രായേലിന്നു
പ്രഭുവായിനിയമിപ്പാൻ
തക്കവണ്ണം
നിന്റെ
അപ്പനിലും
അവന്റെ
സകലഗൃഹത്തിലും
ഉപരിയായി
എന്നെ
തിരഞ്ഞെടുത്തിരിക്കുന്ന
യഹോവയുടെ
മുമ്പാകെ,
അതേ,
യഹോവയുടെ
മുമ്പാകെ
ഞാൻ
നൃത്തം
ചെയ്യും.
22
ഞാൻ
ഇനിയും
ഇതിലധികം
ഹീനനും
എന്റെ
കാഴ്ചെക്കു
എളിയവനും
ആയിരിക്കും;
നീ
പറഞ്ഞ
ദാസികളാലോ
എനിക്കു
മഹത്വമുണ്ടാകും
എന്നു
പറഞ്ഞു.
23
എന്നാൽ
ശൌലിന്റെ
മകളായ
മീഖളിന്നു
ജീവപര്യന്തം
ഒരു
കുട്ടിയും
ഉണ്ടായില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References