സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഹോശേയ 4
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
Notes
No Verse Added
History
ഹോശേയ 4:0 (09 44 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഹോശേയ 4
1
യിസ്രായേൽമക്കളേ,
യഹോവയുടെ
വചനം
കേൾപ്പിൻ;
യഹോവെക്കു
ദേശനിവാസികളോടു
ഒരു
വ്യവഹാരം
ഉണ്ടു;
ദേശത്തു
സത്യവും
ഇല്ല,
ദയയും
ഇല്ല,
ദൈവപരിജ്ഞാനവുമില്ല.
2
അവർ
ആണയിടുന്നു;
ഭോഷ്കു
പറയുന്നു;
കുല
ചെയ്യുന്നു;
മോഷ്ടിക്കുന്നു;
വ്യഭിചരിക്കുന്നു;
വീടുമുറിക്കുന്നു;
രക്തപാതകത്തോടു
രക്തപാതകം
കൂട്ടുന്നു.
3
അതുകൊണ്ടു
ദേശം
ദുഃഖിക്കുന്നു;
അതിലെ
സകലനിവാസികളും
വയലിലെ
മൃഗങ്ങളും
ആകാശത്തിലെ
പറവകളും
ക്ഷീണിച്ചുപോകുന്നു;
സമുദ്രത്തിലെ
മത്സ്യങ്ങളും
ഇല്ലാതെയാകുന്നു.
4
എങ്കിലും
ആരും
വാദിക്കരുതു;
ആരും
ശാസിക്കയും
അരുതു;
നിന്റെ
ജനമോ,
പുരോഹിതനോടു
വാദിക്കുന്നവരെപ്പോലെ
ഇരിക്കുന്നു.
5
അതുകൊണ്ടു
നീ
പകൽ
സമയത്തു
ഇടറിവീഴും;
പ്രവാചകനും
നിന്നോടുകൂടെ
രാത്രിയിൽ
ഇടറിവീഴും;
നിന്റെ
അമ്മയെ
ഞാൻ
നശിപ്പിക്കും.
6
പരിജ്ഞാനമില്ലായ്കയാൽ
എന്റെ
ജനം
നശിച്ചുപോകുന്നു;
പരിജ്ഞാനം
ത്യജിക്കകൊണ്ടു
നീ
എനിക്കു
പുരോഹിതനായിരിക്കാതവണ്ണം
ഞാൻ
നിന്നെയും
ത്യജിക്കും;
നീ
നിന്റെ
ദൈവത്തിന്റെ
ന്യായപ്രമാണം
മറന്നുകളഞ്ഞതുകൊണ്ടു
ഞാനും
നിന്റെ
മക്കളെ
മറെക്കും.
7
അവർ
പെരുകുന്തോറും
എന്നോടു
ഏറെ
പാപം
ചെയ്തു;
ഞാൻ
അവരുടെ
മഹത്വത്തെ
ലജ്ജയായി
മാറ്റും.
8
അവർ
എന്റെ
ജനത്തിന്റെ
പാപംകൊണ്ടു
ഉപജീവനം
കഴിക്കുന്നു;
അവരുടെ
അകൃത്യത്തിന്നായിട്ടു
ആഗ്രഹിക്കുന്നു.
9
ആകയാൽ
ജനത്തിന്നും
പുരോഹിതന്നും
ഒരുപോലെ
ഭവിക്കും.
ഞാൻ
അവരുടെ
നടപ്പു
അവരോടു
സന്ദർശിച്ചു
അവരുടെ
പ്രവൃത്തികൾക്കു
തക്കവണ്ണം
അവർക്കു
പകരം
കൊടുക്കും.
10
അവർ
ഭക്ഷിച്ചാലും
തൃപ്തി
പ്രാപിക്കയില്ല;
അവർ
സ്ത്രീസംഗംചെയ്താലും
പെരുകുകയില്ല;
യഹോവയെ
കൂട്ടാക്കുന്നതു
അവർ
വിട്ടുകളഞ്ഞുവല്ലോ.
11
പരസംഗവും
വീഞ്ഞും
പുതിയ
വീഞ്ഞും
ബുദ്ധിയെ
കെടുത്തുകളയുന്നു.
12
എന്റെ
ജനം
തങ്ങളുടെ
മരത്തോടു
അരുളപ്പാടു
ചോദിക്കുന്നു;
അവരുടെ
വടി
അവരോടു
ലക്ഷണം
പറയുന്നു;
പരസംഗമോഹം
അവരെ
ഭ്രമിപ്പിക്കുന്നു;
അവർ
തങ്ങളുടെ
ദൈവത്തെ
വിട്ടു
പരസംഗം
ചെയ്യുന്നു.
13
അവർ
പർവ്വതശിഖരങ്ങളിൽ
ബലി
കഴിക്കുന്നു;
കുന്നുകളിൽ
അവർ
നല്ല
തണലുള്ള
കരുവേലത്തിന്റെയും
പുന്നയുടെയും
ആലിന്റെയും
കീഴെ
ധൂപം
കാട്ടുന്നു;
അവിടെ
നിങ്ങളുടെ
പുത്രിമാർ
പരസംഗം
ചെയ്യുന്നു;
നിങ്ങളുടെ
പുത്രഭാര്യമാർ
വ്യഭിചരിക്കുന്നു.
14
നിങ്ങളുടെ
പുത്രിമാർ
പരസംഗം
ചെയ്യുന്നതും
നിങ്ങളുടെ
പുത്രഭാര്യമാർ
വ്യഭിചരിച്ചുനടക്കുന്നതും
ഞാൻ
സന്ദർശിക്കയില്ല;
അവർ
തന്നേ
വേശ്യാസ്ത്രീകളോടു
കൂടെ
വേറിട്ടുപോകയും
ദേവദാസികളോടുകൂടെ
ബലികഴിക്കയും
ചെയ്യുന്നു;
ഇങ്ങനെ
ബുദ്ധിയില്ലാത്ത
ജനം
നശിച്ചുപോകും.
15
യിസ്രായേലേ,
നി
പരസംഗം
ചെയ്താലും
യെഹൂദാ
അപരാധം
ചെയ്യാതെയിരിക്കട്ടെ;
നിങ്ങൾ
ഗില്ഗാലിലേക്കു
ചെല്ലരുതു;
ബേത്ത്--ആവെനിലേക്കു
കയറിപ്പോകരുതു;
യഹോവയാണ
എന്നു
സത്യം
ചെയ്കയുമരുതു.
16
യിസ്രായേൽ
ദുശ്ശാഠ്യമുള്ള
പശുക്കിടാവിനെപ്പോലെ
ദുശ്ശാഠ്യം
കാണിച്ചാൽ
യഹോവ
അവരെ
ഒരു
വിശാലസ്ഥലത്തു
കുഞ്ഞാടിനെപ്പോലെ
മേയിക്കുമോ?
17
എഫ്രയീം
വിഗ്രഹങ്ങളുടെ
കൂട്ടാളിയാകുന്നു;
അവനെ
വിട്ടുകളക.
18
മദ്യപാനം
കഴിയുമ്പോൾ
അവർ
പരസംഗം
ചെയ്യും;
അവരുടെ
പ്രഭുക്കന്മാർ
ലജ്ജയിൽ
അത്യന്തം
ഇഷ്ടപ്പെടുന്നു.
19
കാറ്റു
അവളെ
ചിറകുകൊണ്ടു
ചുറ്റിപ്പിടിക്കുന്നു.
അവർ
തങ്ങളുടെ
ബലികൾഹേതുവായി
ലജ്ജിച്ചുപോകും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References