സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
വെളിപ്പാടു 11:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
Notes
No Verse Added
History
വെളിപ്പാടു 11:1 (05 36 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
വെളിപ്പാടു 11:1
1
പിന്നെ
ദണ്ഡുപോലെയുള്ള
ഒരു
കോൽ
എന്റെ
കയ്യിൽ
കിട്ടി
കല്പന
ലഭിച്ചതു:
നീ
എഴുന്നേറ്റു
ദൈവത്തിന്റെ
ആലയത്തെയും
യാഗപീഠത്തെയും
അതിൽ
നമസ്കരിക്കുന്നവരെയും
അളക്കുക.
2
ആലയത്തിന്നു
പുറത്തുള്ള
പ്രാകാരം
അളക്കാതെ
വിട്ടേക്ക;
അതു
ജാതികൾക്കു
കൊടുത്തിരിക്കുന്നു;
അവർ
വിശുദ്ധനഗരത്തെ
നാല്പത്തുരണ്ടു
മാസം
ചവിട്ടും.
3
അന്നു
ഞാൻ
എന്റെ
രണ്ടു
സാക്ഷികൾക്കും
വരം
നല്കും;
അവർ
രട്ട്
ഉടുത്തുകൊണ്ടു
ആയിരത്തിരുനൂറ്ററുപതു
ദിവസം
പ്രവചിക്കും.
4
അവർ
ഭൂമിയുടെ
കർത്താവിന്റെ
സന്നിധിയിൽ
നില്ക്കുന്ന
രണ്ടു
ഒലീവ്
വൃക്ഷവും
രണ്ടു
നിലവിളക്കും
ആകുന്നു.
5
ആരെങ്കിലും
അവർക്കു
ദോഷം
ചെയ്‍വാൻ
ഇച്ഛിച്ചാൽ
അവരുടെ
വായിൽ
നിന്നു
തീ
പുറപ്പെട്ടു
അവരുടെ
ശത്രുക്കളെ
ദഹിപ്പിച്ചുകളയും;
അവർക്കു
ദോഷം
വരുത്തുവാൻ
ഇച്ഛിക്കുന്നവൻ
ഇങ്ങനെ
മരിക്കേണ്ടിവരും.
6
അവരുടെ
പ്രവചനകാലത്തു
മഴപെയ്യാതവണ്ണം
ആകാശം
അടെച്ചുകളവാൻ
അവർക്കു
അധികാരം
ഉണ്ടു.
വെള്ളത്തെ
രക്തമാക്കുവാനും
ഇച്ഛിക്കുമ്പോഴൊക്കെയും
സകലബാധകൊണ്ടും
ഭൂമിയെ
ദണ്ഡിപ്പിപ്പാനും
അധികാരം
ഉണ്ടു.
7
അവർ
തങ്ങളുടെ
സാക്ഷ്യം
തികെച്ചശേഷം
ആഴത്തിൽ
നിന്നു
കയറി
വരുന്ന
മൃഗം
അവരോടു
പടവെട്ടി
അവരെ
ജയിച്ചു
കൊന്നുകളയും.
8
അവരുടെ
കർത്താവു
ക്രൂശിക്കപ്പെട്ടതും
ആത്മികമായി
സൊദോം
എന്നും
മിസ്രയീം
എന്നും
പേരുള്ളതുമായ
മഹാനഗരത്തിന്റെ
വീഥിയിൽ
അവരുടെ
ശവം
കിടക്കും.
9
സകലവംശക്കാരും
ഗോത്രക്കാരും
ഭാഷക്കാരും
ജാതിക്കാരും
അവരുടെ
ശവം
മൂന്നരദിവസം
കാണും;
അവരുടെ
ശവം
കല്ലറയിൽ
വെപ്പാൻ
സമ്മതിക്കയില്ല.
10
ഈ
പ്രവാചകന്മാർ
ഇരുവരും
ഭൂമിയിൽ
വസിക്കുന്നവരെ
ദണ്ഡിപ്പിച്ചതുകൊണ്ടു
ഭൂവാസികൾ
അവർ
നിമിത്തം
സന്തോഷിച്ചു
ആനന്ദിക്കയും
അന്യോന്യം
സമ്മാനം
കൊടുത്തയക്കയും
ചെയ്യും.
11
മൂന്നര
ദിവസം
കഴിഞ്ഞശേഷം
ദൈവത്തിൽനിന്നു
ജീവശ്വാസം
അവരിൽ
വന്നു
അവർ
കാൽ
ഉൂന്നിനിന്നു
—
അവരെ
കണ്ടവർ
ഭയപരവശരായിത്തീർന്നു
—
12
ഇവിടെ
കയറിവരുവിൻ
എന്നു
സ്വർഗ്ഗത്തിൽനിന്നു
ഒരു
മഹാശബ്ദം
പറയുന്നതു
കേട്ടു,
അവർ
മേഘത്തിൽ
സ്വർഗ്ഗത്തിലേക്കു
കയറി;
അവരുടെ
ശത്രുക്കൾ
അവരെ
നോക്കിക്കൊണ്ടിരുന്നു.
13
ആ
നാഴികയിൽ
വലിയോരു
ഭൂകമ്പം
ഉണ്ടായി;
നഗരത്തിൽ
പത്തിലൊന്നു
ഇടിഞ്ഞുവീണു;
ഭൂകമ്പത്തിൽ
ഏഴായിരം
പേർ
മരിച്ചുപോയി;
ശേഷിച്ചവർ
ഭയപരവശരായി
സ്വർഗ്ഗത്തിലെ
ദൈവത്തിന്നു
മഹത്വം
കൊടുത്തു.
14
രണ്ടാമത്തെ
കഷ്ടം
കഴിഞ്ഞു;
മൂന്നാമത്തെ
കഷ്ടം
വേഗം
വരുന്നു.
15
ഏഴാമത്തെ
ദൂതൻ
ഊതിയപ്പോൾ:
ലോകരാജത്വം
നമ്മുടെ
കർത്താവിന്നും
അവന്റെ
ക്രിസ്തുവിന്നും
ആയിത്തീർന്നിരിക്കുന്നു;
അവൻ
എന്നെന്നേക്കും
വാഴും
എന്നു
സ്വർഗ്ഗത്തിൽ
ഒരു
മഹാഘോഷം
ഉണ്ടായി.
16
ദൈവസന്നിധിയിൽ
സിംഹാസനങ്ങളിൽ
ഇരിക്കുന്ന
ഇരുപത്തുനാലു
മൂപ്പന്മാരും
കവിണ്ണുവീണു
ദൈവത്തെ
നമസ്കരിച്ചു
പറഞ്ഞതു.
17
സർവ്വശക്തിയുള്ള
കർത്താവായ
ദൈവമേ,
ഇരിക്കുന്നവനും
ഇരുന്നവനുമായുള്ളോവേ,
നീ
മഹാശക്തി
ധരിച്ചു
വാഴുകയാൽ
ഞങ്ങൾ
നിന്നെ
സ്തുതിക്കുന്നു.
18
ജാതികൾ
കോപിച്ചു:
നിന്റെ
കോപവും
വന്നു:
മരിച്ചവരെ
ന്യായം
വിധിപ്പാനും
നിന്റെ
ദാസന്മാരായ
പ്രവാചകന്മാർക്കും
വിശുദ്ധന്മാർക്കും
ചെറിയവരും
വലിയവരുമായി
നിന്റെ
ഭക്തന്മാർക്കും
പ്രതിഫലം
കൊടുപ്പാനും
ഭൂമിയെ
നശിപ്പിക്കുന്നവരെ
നശിപ്പിപ്പാനും
ഉള്ള
കാലവും
വന്നു.
19
അപ്പോൾ
സ്വർഗ്ഗത്തിലെ
ദൈവാലയം
തുറന്നു,
അവന്റെ
നിയമപ്പെട്ടകം
അവന്റെ
ആലയത്തിൽ
പ്രത്യക്ഷമായി;
മിന്നലും
നാദവും
ഇടിമുഴക്കവും
ഭൂകമ്പവും
വലിയ
കന്മഴയും
ഉണ്ടായി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References