സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ന്യായാധിപന്മാർ 15
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
ന്യായാധിപന്മാർ 15:0 (04 45 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ന്യായാധിപന്മാർ 15
1
കുറെക്കാലം
കഴിഞ്ഞിട്ടു
കോതമ്പുകെയ്ത്തുകാലത്തു
ശിംശോൻ
ഒരു
കോലാട്ടിൻ
കുട്ടിയെയുംകൊണ്ടു
തന്റെ
ഭാര്യയെ
കാണ്മാൻ
ചെന്നു:
ശയനഗൃഹത്തിൽ
എന്റെ
ഭാര്യയുടെ
അടുക്കൽ
ഞാൻ
കടന്നുചെല്ലട്ടെ
എന്നു
പറഞ്ഞു.
അവളുടെ
അപ്പനോ
അവനെ
അകത്തു
കടപ്പാൻ
സമ്മതിക്കാതെ:
2
നിനക്കു
അവളിൽ
കേവലം
അനിഷ്ടമായി
എന്നു
ഞാൻ
വിചാരിച്ചതുകൊണ്ടു
അവളെ
നിന്റെ
തോഴന്നു
കൊടുത്തുപോയി;
അവളുടെ
അനുജത്തി
അവളെക്കാൾ
സുന്ദരിയല്ലോ?
അവൾ
മറ്റവൾക്കു
പകരം
നിനക്കു
ഇരിക്കട്ടെ
എന്നു
പറഞ്ഞു.
3
അതിന്നു
ശിംശോൻ:
ഇപ്പോൾ
ഫെലിസ്ത്യർക്കു
ഒരു
ദോഷം
ചെയ്താൽ
ഞാൻ
കുറ്റക്കാരനല്ല
എന്നു
പറഞ്ഞു.
4
ശിംശോൻ
പോയി
മുന്നൂറു
കുറുക്കന്മാരെ
പിടിച്ചു
വാലോടുവാൽ
ചേർത്തു
പന്തം
എടുത്തു
ഈരണ്ടു
വാലിന്നിടയിൽ
ഓരോ
പന്തംവെച്ചു
കെട്ടി.
5
പന്തത്തിന്നു
തീ
കൊളുത്തി
ഫെലിസ്ത്യരുടെ
വിളവിലേക്കു
വിട്ടു,
കറ്റയും
വിളവും
ഒലിവുതോട്ടങ്ങളും
എല്ലാം
ചുട്ടുകളഞ്ഞു.
6
ഇതു
ചെയ്തതു
ആർ
എന്നു
ഫെലിസ്ത്യർ
അന്വേഷിച്ചാറെ
തിമ്നക്കാരന്റെ
മരുകൻ
ശിംശോൻ;
അവന്റെ
ഭാര്യയെ
അവൻ
എടുത്തു
തോഴന്നു
കൊടുത്തുകളഞ്ഞു
എന്നു
അവർക്കു
അറിവുകിട്ടി;
ഫെലിസ്ത്യർ
ചെന്നു
അവളെയും
അവളുടെ
അപ്പനെയും
തീയിലിട്ടു
ചുട്ടുകളഞ്ഞു.
7
അപ്പോൾ
ശിംശോൻ
അവരോടു:
നിങ്ങൾ
ഈവിധം
ചെയ്യുന്നു
എങ്കിൽ
ഞാൻ
നിങ്ങളെ
പ്രതികാരം
ചെയ്യാതെ
വിടുകയില്ല
എന്നു
പറഞ്ഞു.
8
അവരെ
കഠിനമായി
അടിച്ചു
തുടയും
നടുവും
തകർത്തുകളഞ്ഞു.
പിന്നെ
അവൻ
ചെന്നു
ഏതാംപാറയുടെ
ഗഹ്വരത്തിൽ
പാർത്തു.
9
എന്നാൽ
ഫെലിസ്ത്യർ
ചെന്നു
യെഹൂദയിൽ
പാളയമിറങ്ങി
ലേഹിയിൽ
എല്ലാം
പരന്നു.
10
നിങ്ങൾ
ഞങ്ങളുടെ
നേരെ
വന്നിരിക്കുന്നതു
എന്തു
എന്നു
യെഹൂദ്യർ
ചോദിച്ചു.
ശിംശോൻ
ഞങ്ങളോടു
ചെയ്തതുപോലെ
ഞങ്ങൾ
അവനോടും
ചെയ്യേണ്ടതിന്നു
അവനെ
പിടിച്ചുകെട്ടുവാൻ
വന്നിരിക്കുന്നു
എന്നു
അവർ
ഉത്തരം
പറഞ്ഞു.
11
അപ്പോൾ
യെഹൂദയിൽനിന്നു
മൂവായിരംപേർ
ഏതാംപാറയുടെ
ഗഹ്വരത്തിങ്കൽ
ചെന്നു
ശിംശോനോടു:
ഫെലിസ്ത്യർ
നമ്മെ
വാഴുന്നു
എന്നു
നീ
അറിയുന്നില്ലയോ?
നീ
ഞങ്ങളോടു
ഇച്ചെയ്തതു
എന്തു
എന്നു
ചോദിച്ചു.
അവർ
എന്നോടു
ചെയ്തതുപോലെ
ഞാൻ
അവരോടും
ചെയ്തു
എന്നു
അവൻ
അവരോടു
പറഞ്ഞു.
12
അവർ
അവനോടു:
ഫെലിസ്ത്യരുടെ
കയ്യിൽ
ഏല്പിക്കേണ്ടതിന്നു
നിന്നെ
പിടിച്ചുകെട്ടുവാൻ
ഞങ്ങൾ
വന്നിരിക്കുന്നു
എന്നു
പറഞ്ഞു.
ശിംശോൻ
അവരോടു:
നിങ്ങൾ
തന്നേ
എന്നെ
കൊല്ലുകയില്ല
എന്നു
എന്നോടു
സത്യം
ചെയ്‍വിൻ
എന്നു
പറഞ്ഞു.
13
അവർ
അവനോടു:
ഇല്ല;
ഞങ്ങൾ
നിന്നെ
കൊല്ലുകയില്ല;
നിന്നെ
പിടിച്ചുകെട്ടി
അവരുടെ
കയ്യിൽ
ഏല്പിക്കേയുള്ളു
എന്നു
പറഞ്ഞു.
അങ്ങനെ
അവർ
രണ്ടു
പുതിയ
കയർകൊണ്ടു
അവനെ
കെട്ടി
പാറയിൽനിന്നു
കൊണ്ടുപോയി.
14
അവൻ
ലേഹിയിൽ
എത്തിയപ്പോൾ
ഫെലിസ്ത്യർ
അവനെ
കണ്ടിട്ടു
ആർത്തു.
അപ്പോൾ
യഹോവയുടെ
ആത്മാവു
അവന്റെമേൽ
വന്നു
അവന്റെ
കൈ
കെട്ടിയിരുന്ന
കയർ
തീകൊണ്ടു
കരിഞ്ഞ
ചണനൂൽപോലെ
ആയി;
അവന്റെ
ബന്ധനങ്ങൾ
കൈമേൽനിന്നു
ദ്രവിച്ചുപോയി.
15
അവൻ
ഒരു
കഴുതയുടെ
പച്ചത്താടിയെല്ലു
കണ്ടു
കൈ
നീട്ടി
എടുത്തു
അതുകൊണ്ടു
ആയിരം
പേരെ
കൊന്നുകളഞ്ഞു.
16
കഴുതയുടെ
താടിയെല്ലുകൊണ്ടു
കുന്നു
ഒന്നു,
കുന്നു
രണ്ടു;
കഴുതയുടെ
താടിയെല്ലുകൊണ്ടു
ആയിരം
പേരെ
ഞാൻ
സംഹരിച്ചു
എന്നു
ശിംശോൻ
പറഞ്ഞു.
17
ഇങ്ങനെ
പറഞ്ഞുകഴിഞ്ഞിട്ടു
അവൻ
താടിയെല്ലു
കയ്യിൽ
നിന്നു
എറിഞ്ഞുകളഞ്ഞു;
ആ
സ്ഥലത്തിന്നു
രാമത്ത്--ലേഹി
എന്നു
പേരായി.
18
പിന്നെ
അവൻ
വളരെ
ദാഹിച്ചിട്ടു
യഹോവയോടു
നിലവിളിച്ചു:
അടിയന്റെ
കയ്യാൽ
ഈ
മഹാജയം
നീ
നല്കിയല്ലോ;
ഇപ്പോൾ
ഞാൻ
ദാഹംകൊണ്ടു
മരിച്ചു
അഗ്രചർമ്മികളുടെ
കയ്യിൽ
വീഴേണമോ
എന്നു
പറഞ്ഞു.
19
അപ്പോൾ
ദൈവം
ലേഹിയിൽ
ഒരു
കുഴി
പിളരുമാറാക്കി,
അതിൽനിന്നു
വെള്ളം
പുറപ്പെട്ടു;
അവൻ
കുടിച്ചു
ചൈതന്യം
പ്രാപിച്ചുവീണ്ടു
ജീവിച്ചു.
അതുകൊണ്ടു
അതിന്നു
ഏൻ-ഹക്കോരേ
എന്നു
പേരായി;
അതു
ഇന്നുവരെയും
ലേഹിയിൽ
ഉണ്ടു.
20
അവൻ
ഫെലിസ്ത്യരുടെ
കാലത്തു
യിസ്രായേലിന്നു
ഇരുപതു
സംവത്സരം
ന്യായപാലനം
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References