സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ന്യായാധിപന്മാർ 2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
ന്യായാധിപന്മാർ 2:0 (11 07 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ന്യായാധിപന്മാർ 2
1
അനന്തരം
യഹോവയുടെ
ഒരു
ദൂതൻ
ഗില്ഗാലിൽനിന്നു
ബോഖീമിലേക്കു
വന്നുപറഞ്ഞതു:
ഞാൻ
നിങ്ങളെ
മിസ്രയീമിൽനിന്നു
പുറപ്പെടുവിച്ചു;
നിങ്ങളുടെ
പിതാക്കന്മാരോടു
സത്യംചെയ്ത
ദേശത്തേക്കു
നിങ്ങളെ
കൊണ്ടുവന്നു:
നിങ്ങളോടുള്ള
എന്റെ
നിയമം
ഞാൻ
ഒരിക്കലും
ലംഘിക്കയില്ല
എന്നും
2
നിങ്ങൾ
ഈ
ദേശനിവാസികളോടു
ഉടമ്പടി
ചെയ്യാതെ
അവരുടെ
ബലിപീഠങ്ങൾ
ഇടിച്ചുകളയേണമെന്നും
കല്പിച്ചു;
എന്നാൽ
നിങ്ങൾ
എന്റെ
വാക്കു
അനുസരിച്ചില്ല;
ഇങ്ങനെ
നിങ്ങൾ
ചെയ്തതു
എന്തു?
3
അതുകൊണ്ടു
ഞാൻ
അവരെ
നിങ്ങളുടെ
മുമ്പിൽനിന്നു
നീക്കിക്കളകയില്ല;
അവർ
നിങ്ങളുടെ
വിലാപ്പുറത്തു
മുള്ളായിരിക്കും;
അവരുടെ
ദേവന്മാർ
നിങ്ങൾക്കു
കണിയായും
ഇരിക്കും
എന്നു
ഞാൻ
പറയുന്നു.
4
യഹോവയുടെ
ദൂതൻ
ഈ
വചനം
എല്ലായിസ്രായേൽമക്കളോടും
പറഞ്ഞപ്പോൾ
ജനം
ഉച്ചത്തിൽ
കരഞ്ഞു.
5
അവർ
ആ
സ്ഥലത്തിന്നു
ബോഖീം
(കരയുന്നവർ)
എന്നു
പേരിട്ടു;
അവിടെ
യഹോവെക്കു
യാഗം
കഴിച്ചു.
6
എന്നാൽ
യോശുവ
ജനത്തെ
പറഞ്ഞയച്ചു.
യിസ്രായേൽമക്കൾ
ദേശം
കൈവശമാക്കുവാൻ
ഓരോരുത്തൻ
താന്താന്റെ
അവകാശത്തിലേക്കു
പോയി.
7
യോശുവയുടെ
കാലത്തൊക്കെയും
യോശുവ
കഴിഞ്ഞിട്ടു
ഏറിയനാൾ
ജീവിച്ചിരുന്നവരായി
യഹോവ
യിസ്രായേലിന്നു
വേണ്ടി
ചെയ്ത
മഹാപ്രവൃത്തികളൊക്കെയും
കണ്ടിട്ടുള്ളവരായ
മൂപ്പന്മാരുടെ
കാലത്തൊക്കെയും
ജനം
യഹോവയെ
സേവിച്ചു.
8
എന്നാൽ
യഹോവയുടെ
ദാസനായി
നൂന്റെ
മകനായ
യോശുവ
നൂറ്റിപ്പത്തു
വയസ്സുള്ളവനായി
മരിച്ചു.
9
അവനെ
എഫ്രയീംപർവ്വതത്തിലെ
തിമ്നാത്ത്--ഹേരെസിൽ
ഗായശ്
മലയുടെ
വടക്കുവശത്തു
അവന്റെ
അവകാശഭൂമിയിൽ
അടക്കംചെയ്തു.
10
പിന്നെ
ആ
തലമുറ
ഒക്കെയും
തങ്ങളുടെ
പിതാക്കന്മാരോടു
ചേർന്നു;
അവരുടെ
ശേഷം
യഹോവയെയും
അവൻ
യിസ്രായേലിന്നു
വേണ്ടി
ചെയ്തിട്ടുള്ള
പ്രവൃത്തികളെയും
അറിയാത്ത
വേറൊരു
തലമുറ
ഉണ്ടായി.
11
എന്നാൽ
യിസ്രായേൽമക്കൾ
യഹോവെക്കു
അനിഷ്ടമായുള്ളതു
ചെയ്തു
ബാൽവിഗ്രഹങ്ങളെ
സേവിച്ചു,
12
തങ്ങളുടെ
പിതാക്കന്മാരെ
മിസ്രയീംദേശത്തുനിന്നു
കൊണ്ടുവന്ന
തങ്ങളുടെ
ദൈവമായ
യഹോവയെ
ഉപേക്ഷിച്ചു
ചുറ്റുമുള്ള
ജാതികളുടെ
ദേവന്മാരായ
അന്യ
ദൈവങ്ങളെ
ചെന്നു
നമസ്കരിച്ചു
യഹോവയെ
കോപിപ്പിച്ചു.
13
അവർ
യഹോവയെ
ഉപേക്ഷിച്ചു
ബാലിനെയും
അസ്തൊരെത്ത്
പ്രതിഷ്ഠകളെയും
സേവിച്ചു.
14
യഹോവയുടെ
കോപം
യിസ്രായേലിന്റെ
നേരെ
ജ്വലിച്ചു;
അവരെ
കവർച്ചചെയ്യേണ്ടതിന്നു
അവൻ
അവരെ
കവർച്ചക്കാരുടെ
കയ്യിൽ
ഏല്പിച്ചു,
ചുറ്റുമുള്ള
ശത്രുക്കൾക്കു
അവരെ
വിറ്റുകളഞ്ഞു;
ശത്രുക്കളുടെ
മുമ്പാകെ
നില്പാൻ
അവർക്കു
പിന്നെ
കഴിഞ്ഞില്ല.
15
യഹോവ
അരുളിച്ചെയ്തിരുന്നതുപോലെയും
യഹോവ
അവരോടു
സത്യം
ചെയ്തിരുന്നതുപോലെയും
യഹോവയുടെ
കൈ
അവർ
ചെന്നേടത്തൊക്കെയും
അനർത്ഥം
വരത്തക്കവണ്ണം
അവർക്കു
വിരോധമായിരുന്നു;
അവർക്കു
മഹാകഷ്ടം
ഉണ്ടാകയും
ചെയ്തു.
16
എന്നാൽ
യഹോവ
ന്യായാധിപന്മാരെ
എഴുന്നേല്പിച്ചു;
അവർ
കവർച്ചക്കാരുടെ
കയ്യിൽ
നിന്നു
അവരെ
രക്ഷിച്ചു.
17
അവരോ
തങ്ങളുടെ
ന്യായാധിപന്മാരെയും
അനുസരിക്കാതെ
അന്യദൈവങ്ങളോടു
പരസംഗംചെയ്തു
അവയെ
നമസ്കരിച്ചു,
തങ്ങളുടെ
പിതാക്കന്മാർ
നടന്ന
വഴിയിൽനിന്നു
വേഗം
മാറിക്കളഞ്ഞു;
അവർ
യഹോവയുടെ
കല്പനകൾ
അനുസരിച്ചു
നടന്നതുപോലെ
നടന്നതുമില്ല.
18
യഹോവ
അവർക്കു
ന്യായാധിപന്മാരെ
എഴുന്നേല്പിക്കുമ്പോൾ
യഹോവ
അതതു
ന്യായധിപനോടു
കൂടെയിരുന്നു
അവന്റെ
കാലത്തൊക്കെയും
അവരെ
ശത്രുക്കളുടെ
കയ്യിൽനിന്നു
രക്ഷിക്കും;
തങ്ങളെ
ഉപദ്രവിച്ചു
പീഡിപ്പിക്കുന്നവരുടെ
നിമിത്തം
ഉള്ള
അവരുടെ
നിലിവിളിയിങ്കൽ
യഹോവെക്കു
മനസ്സിലിവു
തോന്നും.
19
എന്നാൽ
ആ
ന്യായാധിപൻ
മരിച്ചശേഷം
അവർ
തിരിഞ്ഞു
അന്യദൈവങ്ങളെ
ചെന്നു
സേവിച്ചും
നമസ്കരിച്ചും
കൊണ്ടു
തങ്ങളുടെ
പിതാക്കന്മാരെക്കാൾ
അധികം
വഷളത്വം
പ്രവർത്തിക്കും;
അവർ
തങ്ങളുടെ
പ്രവൃത്തികളും
ദുശ്ശാഠ്യനടപ്പും
വിടാതിരിക്കും.
20
അങ്ങനെ
യഹോവയുടെ
കോപം
യിസ്രായേലിന്റെ
നേരെ
ജ്വലിച്ചു:
ഈ
ജാതി
അവരുടെ
പിതാക്കന്മാരോടു
ഞാൻ
കല്പിച്ചിട്ടുള്ള
എന്റെ
നിയമം
ലംഘിച്ചു
എന്റെ
വാക്കു
കേൾക്കായ്കയാൽ
21
അവരുടെ
പിതാക്കന്മാർ
അനുസരിച്ചു
നടന്ന
യഹോവയുടെ
വഴിയിൽ
ഇവരും
അനസരിച്ചു
നടക്കുമോ
ഇല്ലയോ
എന്നു
യിസ്രായേലിനെ
പരീക്ഷിക്കേണ്ടതിന്നു
ഞാനും,
22
യോശുവ
മരിക്കുമ്പോൾ
വിട്ടേച്ചുപോയ
ജാതികളിൽ
ഒന്നിനെയും
ഇനി
അവരുടെ
മുമ്പിൽനിന്നു
നീക്കിക്കളകയില്ല
എന്നു
അവൻ
അരുളിച്ചെയ്തു.
23
അങ്ങനെ
യഹോവ
ആ
ജാതികളെ
വേഗത്തിൽ
നീക്കിക്കളയാതെയും
യോശുവയുടെ
കയ്യിൽ
ഏല്പിക്കാതെയും
വെച്ചിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References