സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുറപ്പാടു് 9:2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
പുറപ്പാടു് 9:2 (11 51 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പുറപ്പാടു് 9:2
1
യഹോവ
പിന്നെയും
മോശെയോടു
കല്പിച്ചതു:
നീ
ഫറവോന്റെ
അടുക്കൽ
ചെന്നു
അവനോടു
പറയേണ്ടതു
എന്തെന്നാൽ:
എബ്രായരുടെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
എന്നെ
ആരാധിപ്പാൻ
എന്റെ
ജനത്തെ
വിട്ടയക്ക.
2
വിട്ടയപ്പാൻ
സമ്മതിക്കാതെ
ഇനിയും
അവരെ
തടഞ്ഞു
നിർത്തിയാൽ,
3
യഹോവയുടെ
കൈ
കുതിര,
കഴുത,
ഒട്ടകം,
കന്നുകാലി,
ആടു
എന്നിങ്ങനെ
വയലിൽ
നിനക്കുള്ള
മൃഗങ്ങളിന്മേൽ
വരും;
അതികഠിനമായ
വ്യാധിയുണ്ടാകും.
4
യഹോവ
യിസ്രായേല്യരുടെ
മൃഗങ്ങൾക്കും
മിസ്രയീമ്യരുടെ
മൃഗങ്ങൾക്കും
തമ്മിൽ
വ്യത്യാസം
വെക്കും;
യിസ്രായേൽമക്കൾക്കുള്ള
സകലത്തിലും
ഒന്നും
ചാകയില്ല.
5
നാളെ
യഹോവ
ഈ
കാര്യം
ദേശത്തു
ചെയ്യുമെന്നു
കല്പിച്ചു
സമയം
കുറിച്ചിരിക്കുന്നു.
6
അങ്ങനെ
പിറ്റേ
ദിവസം
യഹോവ
ഈ
കാര്യം
ചെയ്തു:
മിസ്രയീമ്യരുടെ
മൃഗങ്ങൾ
എല്ലാം
ചത്തു;
യിസ്രായേൽ
മക്കളുടെ
മൃഗങ്ങളോ
ഒന്നുപോലും
ചത്തില്ല.
7
ഫറവോൻ
ആളയച്ചു;
യിസ്രായേല്യരുടെ
മൃഗങ്ങൾ
ഒന്നുപോലും
ചത്തില്ല
എന്നു
കണ്ടു
എങ്കിലും
ഫറവോന്റെ
ഹൃദയം
കഠിനപ്പെട്ടു
അവൻ
ജനത്തെ
വിട്ടയച്ചതുമില്ല.
8
പിന്നെ
യഹോവ
മോശെയോടും
അഹരോനോടും:
അടുപ്പിലെ
വെണ്ണീർ
കൈനിറച്ചു
വാരുവിൻ;
മോശെ
അതു
ഫറവോന്റെ
മുമ്പാകെ
ആകാശത്തേക്കു
വിതറട്ടെ.
9
അതു
മിസ്രയീംദേശത്തു
എല്ലാടവും
ധൂളിയായി
പാറി
മിസ്രയീംദേശത്തൊക്കെയും
മനുഷ്യരുടെ
മേലും
മൃഗങ്ങളിൻ
മേലും
പുണ്ണായി
പൊങ്ങുന്ന
പരുവാകും
എന്നു
കല്പിച്ചു.
10
അങ്ങനെ
അവർ
അടുപ്പിലെ
വെണ്ണീർ
വാരി
ഫറവോന്റെ
മുമ്പാകെ
നിന്നു.
മോശെ
അതു
ആകാശത്തേക്കു
വിതറിയപ്പോൾ
അതു
മനുഷ്യരുടെ
മേലും
മൃഗങ്ങളിൻ
മേലും
പുണ്ണായി
പൊങ്ങുന്ന
പരുവായ്തീർന്നു.
11
പരുനിമിത്തം
മന്ത്രവാദികൾക്കു
മോശെയുടെ
മുമ്പാകെ
നില്പാൻ
കഴിഞ്ഞില്ല;
പരു
മന്ത്രവാദികൾക്കും
എല്ലാ
മിസ്രയീമ്യർക്കും
ഉണ്ടായിരുന്നു.
12
എന്നാൽ
യഹോവ
മോശെയോടു
അരുളിച്ചെയ്തിരുന്നതു
പോലെ
അവൻ
ഫറവോന്റെ
ഹൃദയത്തെ
കഠിനമാക്കി;
അവൻ
അവരെ
ശ്രദ്ധിച്ചതുമില്ല.
13
അപ്പോൾ
യഹോവ
മോശെയോടു
കല്പിച്ചതു:
നീ
നന്ന
രാവിലെ
എഴുന്നേറ്റു,
ഫറവോന്റെ
മുമ്പാകെ
നിന്നു
അവനോടു
പറയേണ്ടതു
എന്തെന്നാൽ:
എബ്രായരുടെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
എന്നെ
ആരാധിപ്പാൻ
എന്റെ
ജനത്തെ
വിട്ടയക്ക.
14
സർവ്വഭൂമിയിലും
എന്നെപ്പോലെ
മറ്റൊരുത്തനുമില്ല
എന്നു
നീ
അറിയേണ്ടതിന്നു
ഈ
പ്രാവശ്യം
ഞാൻ
എന്റെ
ബാധകളൊക്കെയും
നിന്റെ
മേലും
നിന്റെ
ഭൃത്യന്മാരുടെ
മേലും
നിന്റെ
ജനത്തിന്മേലും
അയക്കും.
15
ഇപ്പോൾ
തന്നേ
ഞാൻ
എന്റെ
കൈ
നീട്ടി
നിന്നെയും
നിന്റെ
ജനത്തെയും
മഹാമാരിയാൽ
ദണ്ഡിപ്പിച്ചു
നിന്നെ
ഭൂമിയിൽ
നിന്നു
ഛേദിച്ചുകളയുമായിരുന്നു.
16
എങ്കിലും
എന്റെ
ശക്തി
നിന്നെ
കാണിക്കേണ്ടതിന്നും
എന്റെ
നാമം
സർവ്വഭൂമിയിലും
പ്രസ്താവിക്കപ്പെടേണ്ടതിന്നും
ഞാൻ
നിന്നെ
നിർത്തിയിരിക്കുന്നു.
17
എന്റെ
ജനത്തെ
അയക്കാതിരിപ്പാൻ
തക്കവണ്ണം
നീ
ഇനിയും
അവരെ
തടഞ്ഞുനിർത്തുന്നു.
18
മിസ്രയീം
സ്ഥാപിതമായ
നാൾമുതൽ
ഇന്നുവരെ
അതിൽ
ഉണ്ടായിട്ടില്ലാത്ത
അതികഠിനമായ
കല്മഴ
ഞാൻ
നാളെ
ഈ
നേരത്തു
പെയ്യിക്കും.
19
അതുകൊണ്ടു
ഇപ്പോൾ
ആളയച്ചു
നിന്റെ
മൃഗങ്ങളെയും
വയലിൽ
നിനക്കുള്ള
സകലത്തെയും
അകത്തു
വരുത്തിക്കൊൾക.
വീട്ടിൽ
വരുത്താതെ
വയലിൽ
കാണുന്ന
സകലമനുഷ്യന്റെയും
മൃഗത്തിന്റെയും
മേൽ
കല്മഴ
പെയ്യുകയും
എല്ലാം
ചാകയും
ചെയ്യും.
20
ഫറവോന്റെ
ഭൃത്യന്മാരിൽ
യഹോവയുടെ
വചനത്തെ
ഭയപ്പെട്ടവർ
ദാസന്മാരെയും
മൃഗങ്ങളെയും
വീടുകളിൽ
വരുത്തി
രക്ഷിച്ചു.
21
എന്നാൽ
യഹോവയുടെ
വചനത്തെ
പ്രമാണിക്കാതിരുന്നവർ
ദാസന്മാരെയും
മൃഗങ്ങളെയും
വയലിൽ
തന്നേ
വിട്ടേച്ചു.
22
പിന്നെ
യഹോവ
മോശെയോടു:
മിസ്രയീംദേശത്തു
എല്ലാടവും
മനുഷ്യരുടെയും
മൃഗങ്ങളുടെയും
മേലും
മിസ്രയീംദേശത്തുള്ള
സകല
സസ്യത്തിന്മേലും
കല്മഴ
വരുവാൻ
നിന്റെ
കൈ
ആകാശത്തേക്കു
നീട്ടുക
എന്നു
കല്പിച്ചു.
23
മോശെ
തന്റെ
വടി
ആകാശത്തേക്കു
നീട്ടി;
അപ്പോൾ
യഹോവ
ഇടിയും
കല്മഴയും
അയച്ചു;
തീ
ഭൂമിയിലേക്കു
പാഞ്ഞിറങ്ങി;
യഹോവ
മിസ്രയീംദേശത്തിന്മേൽ
കല്മഴ
പെയ്യിച്ചു.
24
ഇങ്ങനെ
കല്മഴയും
കല്മഴയോടു
കൂടെ
വിടാതെ
ഇറങ്ങുന്ന
തീയും
അതികഠിനമായിരുന്നു;
മിസ്രയീംദേശത്തു
ജനവാസം
തുടങ്ങിയതുമുതൽ
അതിലെങ്ങും
ഇതുപോലെ
ഉണ്ടായിട്ടില്ല.
25
മിസ്രയീംദേശത്തു
എല്ലാടവും
മനുഷ്യരെയും
മൃഗങ്ങളെയും
വയലിൽ
ഇരുന്ന
സകലത്തെയും
കല്മഴ
സംഹരിച്ചു;
കല്മഴ
വയലിലുള്ള
സകലസസ്യത്തെയും
നശിപ്പിച്ചു;
പറമ്പിലെ
വൃക്ഷത്തെ
ഒക്കെയും
തകർത്തുകളഞ്ഞു.
26
യിസ്രായേൽമക്കൾ
പാർത്ത
ഗോശെൻ
ദേശത്തു
മാത്രം
കല്മഴ
ഉണ്ടായില്ല.
27
അപ്പോൾ
ഫറവോൻ
ആളയച്ചു
മോശെയെയും
അഹരോനെയും
വിളിപ്പിച്ചു
അവരോടു:
ഈ
പ്രാവശ്യം
ഞാൻ
പാപംചെയ്തു;
യഹോവ
നീതിയുള്ളവൻ;
ഞാനും
എന്റെ
ജനവും
ദുഷ്ടന്മാർ.
28
യഹോവയോടു
പ്രാർത്ഥിപ്പിൻ;
ഈ
ഭയങ്കരമായ
ഇടിയും
കല്മഴയും
മതി.
ഞാൻ
നിങ്ങളെ
വിട്ടയക്കാം;
ഇനി
താമസിപ്പിക്കയില്ല
എന്നു
പറഞ്ഞു.
29
മോശെ
അവനോടു:
ഞാൻ
പട്ടണത്തിൽനിന്നു
പുറപ്പെടുമ്പോൾ
യഹോവയിങ്കലേക്കു
കൈ
മലർത്തും;
ഭൂമി
യഹോവെക്കുള്ളതു
എന്നു
നീ
അറിയേണ്ടതിന്നു
ഇടിമുഴക്കം
നിന്നുപോകും;
കല്മഴയും
പിന്നെ
ഉണ്ടാകയില്ല.
30
എന്നാൽ
നീയും
നിന്റെ
ഭൃത്യന്മാരും
യഹോവയായ
ദൈവത്തെ
ഭയപ്പെടുകയില്ല
എന്നു
ഞാൻ
അറിയുന്നു
എന്നു
പറഞ്ഞു.
31
അങ്ങനെ
ചണവും
യവവും
നശിച്ചുപോയി;
യവം
കതിരായും
ചണം
പൂത്തും
ഇരുന്നു.
32
എന്നാൽ
കോതമ്പും
ചോളവും
വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു
നശിച്ചില്ല.
33
മോശെ
ഫറവോനെ
വിട്ടു
പട്ടണത്തിൽനിന്നു
പുറപ്പെട്ടു
യഹോവയിങ്കലേക്കു
കൈ
മലർത്തിയപ്പോൾ
ഇടിമുഴക്കവും
കല്മഴയും
നിന്നു
മഴ
ഭൂമിയിൽ
ചൊരിഞ്ഞതുമില്ല.
34
എന്നാൽ
മഴയും
കല്മഴയും
ഇടിമുഴക്കവും
നിന്നുപോയി
എന്നു
ഫറവോൻ
കണ്ടപ്പോൾ
അവൻ
പിന്നെയും
പാപം
ചെയ്തു;
അവനും
ഭൃത്യന്മാരും
ഹൃദയം
കഠിനമാക്കി.
35
യഹോവ
മോശെമുഖാന്തരം
അരുളിച്ചെയ്തിരുന്നതുപോലെ
ഫറവോന്റെ
ഹൃദയം
കഠിനപ്പെട്ടു,
അവൻ
യിസ്രായേൽമക്കളെ
വിട്ടയച്ചതുമില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References