സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യിരേമ്യാവു 20:14
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
Notes
No Verse Added
History
യിരേമ്യാവു 20:14 (06 03 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യിരേമ്യാവു 20:14
1
എന്നാൽ
യിരെമ്യാവു
ഈ
കാര്യങ്ങളെ
പ്രവചിക്കുന്നതു
ഇമ്മേരിന്റെ
മകനും
യഹോവയുടെ
ആലയത്തിന്നു
പ്രധാനവിചാരകനുമായ
2
പശ്ഹൂർപുരോഹിതൻ
കേട്ടിട്ടു
യിരെമ്യാപ്രവാചകനെ
അടിച്ചു,
യഹോവയുടെ
ആലയത്തിന്നരികെയുള്ള
മേലത്തെ
ബെന്യാമീൻ
ഗോപുരത്തിങ്കലെ
ആമത്തിൽ
ഇട്ടു.
3
പിറ്റെന്നാൾ
പശ്ഹൂർ
യിരെമ്യാവെ
ആമത്തിൽനിന്നു
വിട്ടപ്പോൾ
യിരെമ്യാവു
അവനോടു
പറഞ്ഞതു:
യഹോവ
നിനക്കു
പശ്ഹൂർ
എന്നല്ല,
മാഗോർമിസ്സാബീബ്
(സർവ്വത്രഭീതി)
എന്നത്രേ
പേർ
വിളിച്ചിരിക്കുന്നതു.
4
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
നിന്നെ
നിനക്കു
തന്നെയും
നിന്റെ
സകലസ്നേഹിതന്മാർക്കും
ഭീതിയാക്കിത്തീർക്കും;
അവർ
ശത്രുക്കളുടെ
വാൾകൊണ്ടു
വീഴും;
നിന്റെ
കണ്ണു
അതു
കാണും;
എല്ലായെഹൂദയെയും
ഞാൻ
ബാബേൽരാജാവിന്റെ
കയ്യിൽ
ഏല്പിക്കും;
അവൻ
അവരെ
പിടിച്ചു
ബാബേലിലേക്കു
കൊണ്ടുപോയി
വാൾകൊണ്ടു
കൊന്നുകളയും.
5
ഈ
നഗരത്തിലെ
സകലനിക്ഷേപങ്ങളും
അതിലെ
സകലസമ്പാദ്യങ്ങളും
സകലവിശിഷ്ടവസ്തുക്കളും
യെഹൂദാ
രാജാക്കന്മാരുടെ
സകലഭണ്ഡാരങ്ങളും
ഞാൻ
ശത്രുക്കളുടെ
കയ്യിൽ
ഏല്പിക്കും;
അവർ
അവയെ
കൊള്ളയിട്ടു
ബാബേലിലേക്കു
കൊണ്ടു
പോകും.
6
എന്നാൽ
പശ്ഹൂരേ,
നീയും
നിന്റെ
വീട്ടിൽ
പാർക്കുന്ന
എല്ലാവരും
പ്രവാസത്തിലേക്കു
പോകേണ്ടിവരും;
നീയും
നിന്റെ
വ്യാജപ്രവചനം
കേട്ട
നിന്റെ
സകല
സ്നേഹിതന്മാരും
ബാബേലിലേക്കു
ചെന്നു
അവിടെവെച്ചു
മരിക്കയും
അവിടെ
അടക്കപ്പെടുകയും
ചെയ്യും.
7
യഹോവേ,
നീ
എന്നെ
സമ്മതിപ്പിക്കയും
ഞാൻ
സമ്മതിച്ചുപോകയും
ചെയ്തു
നീ
ബലം
പ്രയോഗിച്ചു
ജയിച്ചിരിക്കുന്നു;
ഞാൻ
ഇടവിടാതെ
പരിഹാസവിഷയമായിരിക്കുന്നു;
എല്ലാവരും
എന്നെ
പരിഹസിക്കുന്നു.
8
സംസാരിക്കുമ്പോഴൊക്കെയും
ഞാൻ
നിലവിളിച്ചു
സാഹസത്തെയും
ബലാൽക്കാരത്തെയും
കുറിച്ചു
ആവലാധി
പറയേണ്ടിവരുന്നു;
അങ്ങനെ
യഹോവയുടെ
വചനം
എനിക്കു
ഇടവിടാതെ
നിന്ദെക്കും
പരിഹാസത്തിന്നും
ഹേതുവായിരിക്കുന്നു.
9
ഞാൻ
ഇനി
അവനെ
ഓർക്കുകയില്ല,
അവന്റെ
നാമത്തിൽ
സംസാരിക്കയുമില്ല
എന്നു
പറഞ്ഞാലോ
അതു
എന്റെ
അസ്ഥികളിൽ
അടെക്കപ്പെട്ടിട്ടു
എന്റെ
ഹൃദയത്തിൽ
തീ
കത്തുംപോലെ
ഇരിക്കുന്നു;
ഞാൻ
സഹിച്ചു
തളർന്നു
എനിക്കു
വഹിയാതെയായി.
10
സർവ്വത്രഭീതി;
ഞാൻ
പലരുടെയും
ഏഷണി
കേട്ടിരിക്കുന്നു;
കുറ്റം
ബോധിപ്പിപ്പിൻ;
ഞങ്ങളും
അവനെക്കുറിച്ചു
കുറ്റം
ബോധിപ്പിക്കാം;
നാം
അവനെ
തോല്പിച്ചു
അവനോടു
പക
വീട്ടുവാൻ
തക്കവണ്ണം
പക്ഷെ
അവനെ
വശത്താക്കാം
എന്നു
എന്റെ
വീഴ്ചെക്കു
കാത്തിരിക്കുന്നവരായ
എന്റെ
ചങ്ങാതിമാരൊക്കെയും
പറയുന്നു.
11
എന്നാൽ
യഹോവ
ഒരു
മഹാവീരനെപ്പോലെ
എന്നോടുകൂടെ
ഉണ്ടു;
ആകയാൽ
എന്നെ
ഉപദ്രവിക്കുന്നവർ
ഇടറിവീഴും;
അവർ
ജയിക്കയില്ല;
അവർ
ബുദ്ധിയോടെ
പ്രവർത്തിക്കായ്കയാൽ
ഏറ്റവും
ലജ്ജിച്ചുപോകും;
ഒരിക്കലും
മറന്നുപോകാത്ത
നിത്യലജ്ജയോടെ
തന്നേ.
12
നീതിമാനെ
ശോധനചെയ്തു,
അന്തരംഗങ്ങളെയും
ഹൃദയത്തെയും
കാണുന്നവനായ
സൈന്യങ്ങളുടെ
യഹോവേ,
നീ
അവരോടു
ചെയ്യുന്ന
പ്രതികാരം
ഞാൻ
കാണുമാറാകട്ടെ;
എന്റെ
വ്യവഹാരം
ഞാൻ
നിന്നോടു
ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13
യഹോവെക്കു
പാട്ടുപാടുവിൻ!
യഹോവയെ
സ്തുതിപ്പിൻ!
അവൻ
ദരിദ്രന്റെ
പ്രാണനെ
ദുഷ്ടന്മാരുടെ
കയ്യിൽനിന്നു
വിടുവിച്ചിരിക്കുന്നു.
14
ഞാൻ
ജനിച്ച
ദിവസം
ശപിക്കപ്പെട്ടിരിക്കട്ടെ;
എന്റെ
അമ്മ
എന്നെ
പ്രസവിച്ച
ദിവസം
അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15
നിനക്കു
ഒരു
മകൻ
ജനിച്ചിരിക്കുന്നു
എന്നു
എന്റെ
അപ്പനോടു
അറിയിച്ചു
അവനെ
ഏറ്റവും
സന്തോഷിപ്പിച്ച
മനുഷ്യൻ
ശപിക്കപ്പെട്ടവൻ.
16
എന്റെ
അമ്മ
എന്റെ
ശവക്കുഴിയും
അവളുടെ
ഗർഭപാത്രം
എല്ലായ്പോഴും
നിറഞ്ഞതും
ആയിരിക്കേണ്ടതിന്നു
ആ
മനുഷ്യൻ
എന്നെ
ഉദരത്തിൽവെച്ചു
കൊന്നുകളയായ്കകൊണ്ടു
അവൻ,
17
യഹോവ
അനുതപിക്കാതെ
ഉന്മൂലനാശം
വരുത്തിയ
പട്ടണങ്ങളെപ്പോലെ
ആയിത്തീരട്ടെ;
രാവിലെ
അവൻ
നിലവിളിയും
ഉച്ചസമയത്തും
പോർവ്വിളിയും
കേൾക്കുമാറാകട്ടെ.
18
കഷ്ടവും
സങ്കടവും
അനുഭവിച്ചു
ജീവകാലം
ലജ്ജയിൽ
കഴിച്ചുകൂട്ടേണ്ടതിന്നു
ഞാൻ
ഉദരത്തൽനിന്നു
പുറത്തുവന്നതു
എന്തിനു?
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References