സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലേവ്യപുസ്തകം 21:12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Notes
No Verse Added
History
ലേവ്യപുസ്തകം 21:12 (07 26 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലേവ്യപുസ്തകം 21:12
1
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
അഹരോന്റെ
പുത്രന്മാരായ
പുരോഹിതന്മാരോടു
പറയേണ്ടതെന്തെന്നാൽ:
പുരോഹിതൻ
തന്റെ
ജനത്തിൽ
ഒരുവന്റെ
ശവത്താൽ
തന്നെത്താൻ
മലിനമാക്കരുതു.
2
എന്നാൽ
തന്റെ
അമ്മ,
അപ്പൻ,
മകൻ,
മകൾ,
സഹോദരൻ,
3
തനിക്കടുത്തവളും
ഭർത്താവില്ലാത്ത
കന്യകയുമായ
സഹോദരി
എന്നിങ്ങിനെയുള്ള
ഉററ
ചാർച്ചക്കാരാൽ
അവന്നു
മലിനനാകാം.
4
അവൻ
തന്റെ
ജനത്തിൽ
പ്രമാണിയായിരിക്കയാൽ
തന്നെത്താൻ
മലിനമാക്കി
അശുദ്ധനാക്കരുതു.
5
അവർ
തലമുടി
വടിക്കയും
താടിയുടെ
അറ്റം
കത്രിക്കയും
ശരീരത്തിൽ
മുറിവുണ്ടാക്കുകയും
അരുതു;
6
തങ്ങളുടെ
ദൈവത്തിന്റെ
നാമത്തെ
അശുദ്ധമാക്കാതെ
തങ്ങളുടെ
ദൈവത്തിന്നു
വിശുദ്ധന്മാരായിരിക്കേണം;
അവർ
തങ്ങളുടെ
ദൈവത്തിന്റെ
ഭോജനമായ
യഹോവയുടെ
ദഹനയാഗങ്ങൾ
അർപ്പിക്കുന്നു;
ആകയാൽ
അവർ
വിശുദ്ധന്മാരായിരിക്കേണം.
7
വേശ്യയെയോ
ദുർന്നടപ്പുകാരത്തിയെയോ
അവർ
വിവാഹം
കഴിക്കരുതു;
ഭർത്താവു
ഉപേക്ഷിച്ചുകളഞ്ഞവളെയും
വിവാഹം
കഴിക്കരുതു;
അവൻ
തന്റെ
ദൈവത്തിന്നു
വിശുദ്ധൻ
ആകുന്നു.
8
അതുകൊണ്ടു
നീ
അവനെ
ശുദ്ധീകരിക്കേണം;
അവൻ
നിന്റെ
ദൈവത്തിന്നു
ഭോജനം
അർപ്പിക്കുന്നവനാകയാൽ
നീ
അവനെ
ശുദ്ധീകരിക്കേണം;
അവൻ
നിനക്കു
വിശുദ്ധനായിരിക്കേണം;
നിങ്ങളെ
ശുദ്ധീകരിക്കുന്ന
യഹോവയായ
ഞാൻ
വിശുദ്ധൻ
ആകുന്നു.
9
പുരോഹിതന്റെ
മകൾ
ദുർന്നടപ്പു
ചെയ്തു
തന്നെത്താൻ
അശുദ്ധയാക്കിയാൽ
അവൾ
തന്റെ
അപ്പനെ
അശുദ്ധനാക്കുന്നു;
അവളെ
തീയിൽ
ഇട്ടു
ചുട്ടുകളയേണം.
10
അഭിഷേകതൈലം
തലയിൽ
ഒഴിക്കപ്പെട്ടവനും
വസ്ത്രം
ധരിപ്പാൻ
പ്രതിഷ്ഠിക്കപ്പെട്ടവനുമായി
തന്റെ
സഹോദരന്മാരിൽ
മഹാ
പുരോഹിതനായവൻ
തന്റെ
തലമുടി
പിച്ചിപ്പറിക്കയും
വസ്ത്രം
കീറുകയും
അരുതു.
11
അവൻ
യാതൊരു
ശവത്തോടും
അടുക്കുകയും
തന്റെ
അപ്പനാലോ
അമ്മയാലോ
അശുദ്ധനാകയും
അരുതു.
12
വിശുദ്ധമന്ദിരം
വിട്ടു
അവൻ
പുറത്തിറങ്ങുകയും
തന്റെ
ദൈവത്തിന്റെ
വിശുദ്ധമന്ദിരം
അശുദ്ധമാക്കുകയും
അരുതു;
അവന്റെ
ദൈവത്തിന്റെ
അഭിഷേകതൈലമായ
സംസ്കാരം
അവന്റെ
മേൽ
ഇരിക്കുന്നു;
ഞാൻ
യഹോവ
ആകുന്നു.
13
കന്യകയായ
സ്ത്രീയെ
മാത്രമേ
അവൻ
വിവാഹം
കഴിക്കാവു.
14
വിധവ,
ഉപേക്ഷിക്കപ്പെട്ടവൾ,
ദുർന്നടപ്പുകാരത്തി,
വേശ്യ
ഇങ്ങനെയുള്ളവരെ
അവൻ
വിവാഹം
കഴിക്കരുതു;
സ്വജനത്തിലുള്ള
കന്യകയെ
മാത്രമേ
വിവാഹം
കഴിക്കാവു.
15
അവൻ
തന്റെ
സന്തതിയെ
തന്റെ
ജനത്തിന്റെ
ഇടയിൽ
അശുദ്ധമാക്കരുതു;
ഞാൻ
അവനെ
ശുദ്ധീകരിക്കുന്ന
യഹോവ
ആകുന്നു.
16
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
നീ
അഹരോനോടു
പറയേണ്ടതു
എന്തെന്നാൽ:
17
നിന്റെ
സന്തതിയിൽ
അംഗഹീനനായവൻ
നിന്റെ
ദൈവത്തിന്റെ
ഭോജനം
അർപ്പിപ്പാൻ
ഒരിക്കലും
അടുത്തുവരരുതു.
18
അംഗഹീനനായ
യാതൊരുത്തനും
അടുത്തുവരരുതു;
കുരുടൻ,
മുടന്തൻ,
19
പതിമൂക്കൻ,
അധികാംഗൻ,
കാലൊടിഞ്ഞവൻ,
കയ്യൊടിഞ്ഞവൻ,
20
കൂനൻ,
മുണ്ടൻ,
പൂക്കണ്ണൻ,
ചൊറിയൻ,
പൊരിച്ചുണങ്ങൻ,
ഷണ്ഡൻ
എന്നിങ്ങനെയുള്ളവരും
അരുതു.
21
പുരോഹിതനായ
അഹരോന്റെ
സന്തതിയിൽ
അംഗഹീനനായ
ഒരുത്തനും
യഹോവയുടെ
ദഹനയാഗങ്ങൾ
അർപ്പിപ്പാൻ
അടുത്തു
വരരുതു;
അവൻ
അംഗഹീനൻ;
അവൻ
തന്റെ
ദൈവത്തിന്റെ
ഭോജനം
അർപ്പിപ്പാൻ
അടുത്തുവരരുതു.
22
തന്റെ
ദൈവത്തിന്റെ
ഭോജനമായ
അതിപിരിശുദ്ധമായവയും
വിശുദ്ധമായവയും
അവന്നു
ഭക്ഷിക്കാം.
23
എങ്കിലും
തിരശ്ശീലയുടെ
അടുക്കൽ
ചെല്ലുകയും
യാഗപീഠത്തിങ്കൽ
അടുത്തുവരികയും
അരുതു;
അവൻ
അംഗഹീനനല്ലോ;
അവൻ
എന്റെ
വിശുദ്ധസാധനങ്ങളെ
അശുദ്ധമാക്കരുതു;
ഞാൻ
അവരെ
ശുദ്ധീകരിക്കുന്ന
യഹോവ
ആകുന്നു.
24
മോശെ
ഇതു
അഹരോനോടും
പുത്രന്മാരോടും
എല്ലായിസ്രായേൽമക്കളോടും
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References