സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഹബക്കൂക് 3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
Notes
No Verse Added
History
ഹബക്കൂക് 3:0 (09 05 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഹബക്കൂക് 3
1
വിഭ്രമരാഗത്തിൽ
ഹബക്കൂൿ
പ്രവാചകന്റെ
ഒരു
പ്രാർത്ഥനാഗീതം.
2
യഹോവേ,
ഞാൻ
നിന്റെ
കേൾവി
കേട്ടു
ഭയപ്പെട്ടുപോയി;
യഹോവേ,
ആണ്ടുകൾ
കഴിയുംമുമ്പെ
നിന്റെ
പ്രവൃത്തിയെ
ജീവിപ്പിക്കേണമേ;
ആണ്ടുകൾ
കഴിയുംമുമ്പെ
അതിനെ
വെളിപ്പെടുത്തേണമേ;
ക്രോധത്തിങ്കൽ
കരുണ
ഓർക്കേണമേ.
3
ദൈവം
തേമാനിൽനിന്നും
പരിശുദ്ധൻ
പാറാൻ
പർവ്വതത്തിൽനിന്നും
വരുന്നു.
സേലാ.
അവന്റെ
പ്രഭ
ആകാശത്തെ
മൂടുന്നു;
അവന്റെ
സ്തുതിയാൽ
ഭൂമി
നിറഞ്ഞിരിക്കുന്നു.
4
സൂര്യപ്രകാശംപോലെ
ഒരു
ശോഭ
ഉളവായ്വരുന്നു;
കിരണങ്ങൾ
അവന്റെ
പാർശ്വത്തുനിന്നു
പുറപ്പെടുന്നു;
അവിടെ
അവന്റെ
വല്ലഭത്വം
മറഞ്ഞിരിക്കുന്നു.
5
മഹാമാരി
അവന്റെ
മുമ്പിൽ
നടക്കുന്നു;
ജ്വരാഗ്നി
അവന്റെ
പിന്നാലെ
ചെല്ലുന്നു.
6
അവൻ
നിന്നു
ഭൂമിയെ
കുലുക്കുന്നു;
അവൻ
നോക്കി
ജാതികളെ
ചിതറിക്കുന്നു;
ശാശ്വതപർവ്വതങ്ങൾ
പിളർന്നുപോകുന്നു;
പുരാതനഗിരികൾ
വണങ്ങി
വീഴുന്നു;
അവൻ
പുരാതനപാതകളിൽ
നടക്കുന്നു.
7
ഞാൻ
കൂശാന്റെ
കൂടാരങ്ങളെ
അനർത്ഥത്തിൽ
കാണുന്നു;
മിദ്യാൻ
ദേശത്തിലെ
തിരശ്ശീലകൾ
വിറെക്കുന്നു.
8
യഹോവ
നദികളോടു
നീരസപ്പെട്ടിരിക്കുന്നുവോ?
നിന്റെ
കോപം
നദികളുടെ
നേരെ
വരുന്നുവോ?
നീ
കുതരിപ്പുറത്തും
ജയരഥത്തിലും
കയറിയിരിക്കയാൽ
നിന്റെ
ക്രോധം
സമുദ്രത്തിന്റെ
നേരെ
ഉള്ളതോ?
9
നിന്റെ
വില്ലു
മുറ്റും
അനാവൃതമായിരിക്കുന്നു;
വചനത്തിന്റെ
ദണ്ഡനങ്ങൾ
ആണകളോടുകൂടിയിരിക്കുന്നു.
സേലാ.
നീ
ഭൂമിയെ
നദികളാൽ
പിളർക്കുന്നു.
10
പർവ്വതങ്ങൾ
നിന്നെ
കണ്ടു
വിറെക്കുന്നു;
വെള്ളത്തിന്റെ
പ്രവാഹം
കടന്നുപോകുന്നു;
ആഴി
മുഴക്കം
പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്കു
കൈ
ഉയർത്തുന്നു.
11
നിന്റെ
അസ്ത്രങ്ങൾ
പായുന്ന
പ്രകാശത്തിങ്കലും
മിന്നിച്ചാടുന്ന
കുന്തത്തിന്റെ
ശോഭയിങ്കലും
സൂര്യനും
ചന്ദ്രനും
സ്വഗൃഹത്തിൽ
നില്ക്കുന്നു.
12
ക്രോധത്തോടെ
നീ
ഭൂമിയിൽ
ചവിട്ടുന്നു;
കോപത്തോടെ
ജാതികളെ
മെതിക്കുന്നു.
13
നിന്റെ
ജനത്തിന്റെ
രക്ഷെക്കായിട്ടും
നിന്റെ
അഭിഷിക്തന്റെ
രക്ഷെക്കായിട്ടും
നീ
പുറപ്പെടുന്നു;
നീ
ദുഷ്ടന്റെ
വീട്ടിൽനിന്നു
മോന്തായം
തകർത്തു,
അടിസ്ഥാനത്തെ
കഴുത്തോളം
അനാവൃതമാക്കുന്നു.
സേലാ.
14
നീ
അവന്റെ
കുന്തങ്ങൾകൊണ്ടു
അവന്റെ
യോദ്ധാക്കളുടെ
തല
കുത്തിത്തുളെക്കുന്നു;
എന്നെ
ചിതറിക്കേണ്ടതിന്നു
അവർ
ചുഴലിക്കാറ്റുപോലെ
വരുന്നു;
എളിയവനെ
മറവിൽവെച്ചു
വിഴുങ്ങുവാൻ
പോകുന്നതുപോലെ
അവർ
ഉല്ലസിക്കുന്നു.
15
നിന്റെ
കുതിരകളോടുകൂടെ
നീ
സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ
തന്നേ,
നടകൊള്ളുന്നു.
16
ഞാൻ
കേട്ടു
എന്റെ
ഉദരം
കുലുങ്ങിപ്പോയി,
മുഴക്കം
ഹേതുവായി
എന്റെ
അധരം
വിറെച്ചു;
അവൻ
ജനത്തെ
ആക്രമിപ്പാൻ
പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ
ഞാൻ
വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു
എന്റെ
അസ്ഥികൾക്കു
ഉരുക്കം
തട്ടി,
ഞാൻ
നിന്ന
നിലയിൽ
വിറെച്ചുപോയി.
17
അത്തിവൃക്ഷം
തളിർക്കയില്ല;
മുന്തിരിവള്ളിയിൽ
അനുഭവം
ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ
പ്രയത്നം
നിഷ്ഫലമായ്പോകും;
നിലങ്ങൾ
ആഹാരം
വിളയിക്കയില്ല;
ആട്ടിൻ
കൂട്ടം
തൊഴുത്തിൽനിന്നു
നശിച്ചുപോകും;
ഗോശാലകളിൽ
കന്നുകാലി
ഉണ്ടായിരിക്കയില്ല.
18
എങ്കിലും
ഞാൻ
യഹോവയിൽ
ആനന്ദിക്കും;
എന്റെ
രക്ഷയുടെ
ദൈവത്തിൽ
ഘോഷിച്ചുല്ലസിക്കും.
19
യഹോവയായ
കർത്താവു
എന്റെ
ബലം
ആകുന്നു;
അവൻ
എന്റെ
കാൽ
പേടമാൻ
കാൽപോലെ
ആക്കുന്നു;
ഉന്നതികളിന്മേൽ
എന്നെ
നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്കു
തന്ത്രിനാദത്തോടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References