സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്‍
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഹബക്കൂക്‍ 2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്‍
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
ഹബക്കൂക്‍ 2:0 (10 21 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഹബക്കൂക്‍ 2
1
ഞാൻ
കൊത്തളത്തിൽനിന്നു
കാവൽകാത്തുകൊണ്ടു:
അവൻ
എന്നോടു
എന്തരുളിച്ചെയ്യും
എന്നും
എന്റെ
ആവലാധിസംബന്ധിച്ചു
ഞാൻ
എന്തുത്തരം
പറയേണ്ടു
എന്നും
കാണേണ്ടതിന്നു
ദൃഷ്ടിവെക്കും.
2
യഹോവ
എന്നോടു
ഉത്തരം
അരുളിയതു:
നീ
ദർശനം
എഴുതുക;
ഓടിച്ചു
വായിപ്പാൻ
തക്കവണ്ണം
അതു
പലകയിൽ
തെളിവായി
വരെക്കുക.
3
ദർശനത്തിന്നു
ഒരു
അവധിവെച്ചിരിക്കുന്നു;
അതു
സമാപ്തിയിലേക്കു
ബദ്ധപ്പെടുന്നു;
സമയം
തെറ്റുകയുമില്ല;
അതു
വൈകിയാലും
അതിന്നായി
കാത്തിരിക്ക;
അതു
വരും
നിശ്ചയം;
താമസിക്കയുമില്ല.
4
അവന്റെ
മനസ്സു
അവനിൽ
അഹങ്കരിച്ചിരിക്കുന്നു;
അതു
നേരുള്ളതല്ല;
നീതിമാനോ
വിശ്വാസത്താൽ
ജീവിച്ചിരിക്കും.
5
വീഞ്ഞു
വിശ്വാസപാതകനാകുന്നു;
അഹമ്മതിയുള്ള
പുരുഷൻ
നിലനിൽക്കയില്ല;
അവൻ
പാതാളംപോലെ
വിസ്താരമായി
വായ്
പിളർക്കുന്നു;
മരണംപോലെ
തൃപ്തിപ്പെടാതെയുമിരിക്കുന്നു;
അവൻ
സകലജാതികളെയും
തന്റെ
അടുക്കൽ
കൂട്ടി,
സകലവംശങ്ങളെയും
തന്റെ
അടുക്കൽ
ചേർക്കുന്നു.
6
അവർ
ഒക്കെയും
അവനെക്കുറിച്ചു
ഒരു
സദൃശവും
അവനെക്കുറിച്ചു
പരിഹാസമായുള്ളോരു
പഴഞ്ചൊല്ലും
ചൊല്ലി;
തന്റെതല്ലാത്തതു
വർദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം
ചുമന്നു
കൂട്ടുകയും
ചെയ്യുന്നവന്നു
അയ്യോ
കഷ്ടം
എന്നു
പറകയില്ലയോ?
7
നിന്റെ
കടക്കാർ
പെട്ടെന്നു
എഴുന്നേൽക്കയും
നിന്നെ
ബുദ്ധിമുട്ടിക്കുന്നവർ
ഉണരുകയും
നീ
അവർക്കു
കൊള്ളയായ്തീരുകയും
ഇല്ലയോ?
8
നീ
പലജാതികളോടും
കവർച്ച
ചെയ്തതുകൊണ്ടു
ജാതികളിൽ
ശേഷിപ്പുള്ളവരൊക്കെയും
മനുഷ്യരുടെ
രക്തംനിമിത്തവും
നീ
ദേശത്തോടും
നഗരത്തോടും
അതിന്റെ
സകലനിവാസികളോടും
ചെയ്ത
സാഹസം
നിമിത്തവും
നിന്നോടും
കവർച്ച
ചെയ്യും.
9
അനർത്ഥത്തിൽനിന്നു
വിടുവിക്കപ്പെടുവാൻ
തക്കവണ്ണം
ഉയരത്തിൽ
കൂടുവെക്കേണ്ടതിന്നു
തന്റെ
വീട്ടിന്നുവേണ്ടി
ദുരാദായം
ആഗ്രഹിക്കുന്നവന്നു
അയ്യോ
കഷ്ടം!
10
പലജാതികളെയും
ഛേദിച്ചുകളഞ്ഞതിനാൽ
നീ
നിന്റെ
വീട്ടിന്നു
ലജ്ജ
നിരൂപിച്ചു
നിന്റെ
സ്വന്ത
പ്രാണനോടു
പാപം
ചെയ്തിരിക്കുന്നു.
11
ചുവരിൽനിന്നു
കല്ലു
നിലവിളിക്കയും
മരപ്പണിയിൽനിന്നു
തുലാം
ഉത്തരം
പറകയും
ചെയ്യുമല്ലോ.
12
രക്തപാതകംകൊണ്ടു
പട്ടണം
പണിയുകയും
നീതികേടുകൊണ്ടു
നഗരം
സ്ഥാപിക്കയും
ചെയ്യുന്നവന്നു
അയ്യോ
കഷ്ടം!
13
ജാതികൾ
തീക്കു
ഇരയാകുവാൻ
അദ്ധ്വാനിക്കുന്നതും
വംശങ്ങൾ
വെറുതെ
തളർന്നുപോകുന്നതും
സൈന്യങ്ങളുടെ
യഹോവയുടെ
ഹിതത്താൽ
അല്ലയോ?
14
വെള്ളം
സമുദ്രത്തിൽ
നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി
യഹോവയുടെ
മഹത്വത്തിന്റെ
പരിജ്ഞാനത്താൽ
പൂർണ്ണമാകും.
15
കൂട്ടുകാരുടെ
നഗ്നത
കാണേണ്ടതിന്നു
അവർക്കു
കുടിപ്പാൻ
കൊടുക്കയും
നഞ്ചു
കൂട്ടിക്കലർത്തി
ലഹരിപിടിപ്പിക്കയും
ചെയ്യുന്നവന്നു
അയ്യോ
കഷ്ടം!
16
നിനക്കു
മഹത്വംകൊണ്ടല്ല,
ലജ്ജകൊണ്ടു
തന്നേ
പൂർത്തിവന്നിരിക്കുന്നു;
നീയും
കുടിക്ക;
നിന്റെ
അഗ്രചർമ്മം
അനാവൃതമാക്കുക;
യഹോവയുടെ
വലങ്കയ്യിലെ
പാനപാത്രം
നിന്റെ
അടുക്കൽ
വരും;
മഹത്വത്തിന്നു
പകരം
നിനക്കു
അവമാനം
ഭവിക്കും.
17
മനുഷ്യരുടെ
രക്തവും
ദേശത്തോടും
നഗരത്തോടും
അതിന്റെ
സകലനിവാസികളോടും
ചെയ്ത
സാഹസവും
ഹേതുവായി
ലെബാനോനോടു
ചെയ്ത
ദ്രോഹവും
മൃഗങ്ങളെ
പേടിപ്പിച്ച
സംഹാരവും
നിന്നെ
മൂടും.
18
പണിക്കാരൻ
ഒരു
ബിംബത്തെ
കൊത്തിയുണ്ടാക്കുവാൻ
അതിനാലോ,
പണിക്കാരൻ
വ്യാജം
ഉപദേശിക്കുന്ന
വാർപ്പുവിഗ്രഹത്തിൽ
ആശ്രയിച്ചുകൊണ്ടു
ഊമ
മിത്ഥ്യാമൂർത്തികളെ
ഉണ്ടാക്കുവാൻ
അതിനാലോ
എന്തു
പ്രയോജനം
ഉള്ളു?
19
മരത്തോടു:
ഉണരുക
എന്നും
ഊമക്കല്ലിനോടു:
എഴുന്നേൽക്ക
എന്നും
പറയുന്നവന്നു
അയ്യോ
കഷ്ടം!
അതു
ഉപദേശിക്കുമോ?
അതു
പൊന്നും
വെള്ളിയും
പൊതിഞ്ഞിരിക്കുന്നു;
അതിന്റെ
ഉള്ളിൽ
ശ്വാസം
ഒട്ടും
ഇല്ലല്ലോ.
20
എന്നാൽ
യഹോവ
തന്റെ
വിശുദ്ധമന്ദിരത്തിൽ
ഉണ്ടു;
സർവ്വ
ഭൂമിയും
അവന്റെ
സന്നിധിയിൽ
മൌനമായിരിക്കട്ടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References