സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ആവർത്തനം 25:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
Notes
No Verse Added
History
ആവർത്തനം 25:1 (02 42 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ആവർത്തനം 25:1
1
മനുഷ്യർക്കു
തമ്മിൽ
വ്യവഹാരം
ഉണ്ടായിട്ടു
അവർ
ന്യായാസനത്തിങ്കൽ
വരികയും
അവരുടെ
കാര്യം
വിസ്തരിക്കയും
ചെയ്യുമ്പോൾ
നീതിമാനെ
നീതീകരിക്കയും
കുറ്റക്കാരനെ
കുറ്റം
വിധിക്കയുംവേണം.
2
കുറ്റക്കാരൻ
അടിക്കു
യോഗ്യനാകുന്നു
എങ്കിൽ
ന്യായാധിപൻ
അവനെ
നിലത്തു
കിടത്തി
അവന്റെ
കുറ്റത്തിന്നു
തക്കവണ്ണം
എണ്ണി
അടിപ്പിക്കേണം.
3
നാല്പതു
അടി
അടിപ്പിക്കാം;
അതിൽ
കവിയരുതു;
കവിഞ്ഞു
അടിപ്പിച്ചാൽ
സഹോദരൻ
നിന്റെ
കണ്ണിന്നു
നിന്ദിതനായ്തീർന്നേക്കാം.
4
കാള
മെതിക്കുമ്പോൾ
അതിന്നു
മുഖക്കൊട്ട
കെട്ടരുതു.
5
സഹോദരന്മാർ
ഒന്നിച്ചു
പാർക്കുമ്പോൾ
അവരിൽ
ഒരുത്തൻ
മകനില്ലാതെ
മരിച്ചുപോയാൽ
മരിച്ചവന്റെ
ഭാര്യ
പുറത്തുള്ള
ഒരുത്തന്നു
ആകരുതു;
ഭർത്താവിന്റെ
സഹോദരൻ
അവളുടെ
അടുക്കൽ
ചെന്നു
അവളെ
ഭാര്യയായി
പരിഗ്രഹിച്ചു
അവളോടു
ദേവരധർമ്മം
നിവർത്തിക്കേണം.
6
മരിച്ചുപോയ
സഹോദരന്റെ
പേർ
യിസ്രായേലിൽ
മാഞ്ഞു
പോകാതിരിക്കേണ്ടതിന്നു
അവൾ
പ്രസവിക്കുന്ന
ആദ്യജാതനെ
അവന്റെ
പേർക്കു
കണക്കു
കൂട്ടേണം.
7
സഹോദരന്റെ
ഭാര്യയെ
പരിഗ്രഹിപ്പാൻ
അവന്നു
മനസ്സില്ലെങ്കിൽ
അവൾ
പട്ടണവാതിൽക്കൽ
മൂപ്പന്മാരുടെ
അടുക്കൽ
ചെന്നു:
എന്റെ
ദേവരന്നു
തന്റെ
സഹോദരന്റെ
പേർ
യിസ്രായേലിൽ
നിലനിർത്തുവാൻ
ഇഷ്ടമില്ല;
എന്നോടു
ദേവര
ധർമ്മം
നിവർത്തിപ്പാൻ
അവന്നു
മനസ്സില്ല
എന്നു
പറയേണം.
8
അപ്പോൾ
അവന്റെ
പട്ടണത്തിലെ
മൂപ്പന്മാർ
അവനെ
വിളിപ്പിച്ചു
അവനോടു
സംസാരിക്കേണം;
എന്നാൽ
ഇവളെ
പരിഗ്രഹിപ്പാൻ
എനിക്കു
മനസ്സില്ല
എന്നു
അവൻ
ഖണ്ഡിച്ചുപറഞ്ഞാൽ
9
അവന്റെ
സഹോദരന്റെ
ഭാര്യ
മൂപ്പന്മാർ
കാൺകെ
അവന്റെ
അടുക്കൽ
ചെന്നു
അവന്റെ
കാലിൽനിന്നു
ചെരിപ്പു
അഴിച്ചു
അവന്റെ
മുഖത്തു
തുപ്പി:
സഹോദരന്റെ
വീടു
പണിയാത്ത
പുരുഷനോടു
ഇങ്ങനെ
ചെയ്യുമെന്നു
പ്രത്യുത്തരം
പറയേണം.
10
ചെരിപ്പഴിഞ്ഞവന്റെ
കുടുംബം
എന്നു
യിസ്രായേലിൽ
അവന്റെ
കുടുംബത്തിന്നു
പേർ
പറയും.
11
പുരുഷന്മാർ
തമ്മിൽ
അടിപിടിക്കുടുമ്പോൾ
ഒരുത്തന്റെ
ഭാര്യ
ഭർത്താവിനെ
അടിക്കുന്നവന്റെ
കയ്യിൽനിന്നു
വിടുവിക്കേണ്ടതിന്നു
അടുത്തുചെന്നു
കൈ
നീട്ടി
അവന്റെ
ഗുപ്താംഗം
പിടിച്ചാൽ
12
അവളുടെ
കൈ
വെട്ടിക്കളയേണം;
അവളോടു
കനിവു
തോന്നരുതു.
13
നിന്റെ
സഞ്ചിയിൽ
തൂക്കം
ഏറിയതും
കുറഞ്ഞതുമായ
രണ്ടുതരം
പടി
ഉണ്ടാകരുതു.
14
നിന്റെ
വീട്ടിൽ
മുറുക്കവും
ഇളപ്പവുമായ
രണ്ടുതരം
പറയും
ഉണ്ടാകരുതു.
15
നിന്റെ
ദൈവമായ
യഹോവ
നിനക്കു
തരുന്ന
ദേശത്തു
നീ
ദീർഘായുസ്സോടിരിക്കേണ്ടതിന്നു
നിന്റെ
പടി
ഒത്തതും
ന്യായമായതുമായിരിക്കേണം;
അങ്ങനെ
തന്നേ
നിന്റെ
പറയും
ഒത്തതും
ന്യായമായതുമായിരിക്കേണം.
16
ഈ
വകയിൽ
അന്യായം
ചെയ്യുന്നവനൊക്കെയും
നിന്റെ
ദൈവമായ
യഹോവെക്കു
വെറുപ്പു
ആകുന്നു.
17
നിങ്ങൾ
മിസ്രയീമിൽനിന്നു
പുറപ്പെട്ടു
വരുമ്പോൾ
വഴിയിൽവെച്ചു
അമാലേൿ
നിന്നോടു
ചെയ്തതു,
18
അവൻ
ദൈവത്തെ
ഭയപ്പെടാതെ
വഴിയിൽ
നിന്റെ
നേരെ
വന്നു
നീ
ക്ഷീണിച്ചും
തളർന്നും
ഇരിക്കുമ്പോൾ
നിന്റെ
പിമ്പിൽ
പിന്നണിയിലുള്ള
ബലഹീനരെ
ഒക്കെയും
സംഹരിച്ച
കാര്യം
തന്നേ
ഓർത്തുകൊൾക.
19
ആകയാൽ
നിന്റെ
ദൈവമായ
യഹോവ
നിനക്കു
അവകാശമായി
അടക്കുവാൻ
തരുന്ന
ദേശത്തു
ചുറ്റുമള്ള
നിന്റെ
സകലശത്രുക്കളെയും
നിന്റെ
ദൈവമായ
യഹോവ
നീക്കി
നിനക്കു
സ്വസ്ഥത
തന്നിരിക്കുമ്പോൾ
നീ
അമാലേക്കിന്റെ
ഓർമ്മയെ
ആകാശത്തിൻ
കീഴിൽനിന്നു
മായിച്ചുകളയേണം;
ഇതു
മറന്നുപോകരുതു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References