സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ആവർത്തനം 21
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
ആവർത്തനം 21:0 (12 59 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ആവർത്തനം 21
1
നിന്റെ
ദൈവമായ
യഹോവ
നിനക്കു
അവകാശമായി
തരുന്ന
ദേശത്തു
വയലിൽ
ഒരുത്തനെ
കൊന്നിട്ടിരിക്കുന്നതു
കാണുകയും
അവനെ
കൊന്നവൻ
ആരെന്നു
അറിയാതിരിക്കയും
ചെയ്താൽ
നിന്റെ
മൂപ്പന്മാരും
2
ന്യായധിപതിമാരും
പുറത്തു
ചെന്നു
കൊല്ലപ്പെട്ടവന്റെ
ചുറ്റുമിരിക്കുന്ന
അതതു
പട്ടണംവരെയുള്ള
ദൂരം
അളക്കേണം.
3
കൊല്ലപ്പെട്ടവന്നു
അധികം
അടുത്തിരിക്കുന്ന
പട്ടണത്തിലെ
മൂപ്പന്മാർ,
വേല
ചെയ്യിക്കാത്തതും
നുകം
വെക്കാത്തതുമായ
ഒരു
പശുക്കിടാവിനെ
കൊണ്ടുവരേണം.
4
ആ
പട്ടണത്തിലെ
മൂപ്പന്മാർ
ഉഴവും
വിതയും
ഇല്ലാത്തതും
നിരൊഴുക്കുള്ളതുമായ
ഒരു
താഴ്വരയിൽ
പശുക്കിടാവിനെ
കൊണ്ടുചെന്നു
അവിടെവെച്ചു
പശുക്കിടാവിന്റെ
കഴുത്തു
ഒടിച്ചുകളയേണം.
5
പിന്നെ
ലേവ്യരായ
പുരോഹിതന്മാർ
അടുത്തു
ചെല്ലേണം;
അവരെയല്ലോ
നിന്റെ
ദൈവമായ
യഹോവ
തനിക്കു
ശുശ്രൂഷചെയ്‍വാനും
യഹോവയുടെ
നാമത്തിൽ
അനുഗ്രഹിപ്പാനും
തിരഞ്ഞെടുത്തിരിക്കുന്നതു;
അവരുടെ
വാക്കിൻ
പ്രകാരം
സകലവ്യവഹാരവും
അടികലശലും
തീർക്കേണ്ടതാകുന്നു.
6
കൊല്ലപ്പെട്ടവന്നു
അടുത്ത
പട്ടണത്തിലെ
മൂപ്പന്മാർ
എല്ലാവരും
താഴ്വരയിൽവെച്ചു
കഴുത്തൊടിച്ച
പശുക്കിടാവിന്മേൽ
തങ്ങളുടെ
കൈ
കഴുകി:
7
ഞങ്ങളുടെ
കൈകൾ
ആ
രക്തം
ചിന്നീട്ടില്ല,
ഞങ്ങളുടെ
കണ്ണു
അതു
കണ്ടിട്ടുമില്ല.
8
യഹോവ,
നീ
വീണ്ടെടുത്തിട്ടുള്ള
നിന്റെ
ജനമായ
യിസ്രായേലിനോടു
ക്ഷമിക്കേണമേ;
നിന്റെ
ജനമായ
യിസ്രായേലിന്റെ
മദ്ധ്യേ
കുറ്റമില്ലാത്ത
രക്തം
ഇരിപ്പാൻ
ഇടവരുത്തരുതേ
എന്നു
പറയേണം;
എന്നാൽ
ആ
രക്തപാതകം
അവരോടു
മോചിക്കപ്പെടും.
9
ഇങ്ങനെ
യഹോവെക്കു
ഹിതമായുള്ളതു
ചെയ്തു
കുറ്റമില്ലാത്ത
രക്തം
നിങ്ങളുടെ
ഇടയിൽനിന്നു
നീക്കിക്കളയേണം.
10
നീ
ശത്രുക്കളോടു
യുദ്ധം
ചെയ്‍വാൻ
പുറപ്പെട്ടിട്ടു
നിന്റെ
ദൈവമായ
യഹോവ
അവരെ
നിന്റെ
കയ്യിൽ
ഏല്പിക്കയും
നീ
അവരെ
ബദ്ധന്മാരായി
പിടിക്കയും
ചെയ്താൽ
11
ആ
ബദ്ധന്മാരുടെ
കൂട്ടത്തിൽ
സുന്ദരിയായൊരു
സ്ത്രീയെ
കണ്ടു
ഭാര്യയായി
എടുപ്പാൻ
തക്കവണ്ണം
അവളോടു
പ്രേമം
ജനിക്കുന്നുവെങ്കിൽ
12
നീ
അവളെ
വീട്ടിൽ
കൊണ്ടുപോകേണം;
അവൾ
തലമുടി
ചിരെക്കയും
നഖം
മുറിക്കയും
ബദ്ധവസ്ത്രം
മാറി
13
നിന്റെ
വീട്ടിൽ
പാർത്തു
ഒരു
മാസം
തന്റെ
അപ്പനെയും
അമ്മയെയും
കുറിച്ചു
ദുഃഖിക്കയും
ചെയ്തശേഷം
നീ
അവളുടെ
അടുക്കൽ
ചെന്നു
അവൾക്കു
ഭർത്താവായും
അവൾ
നിനക്കു
ഭാര്യയായും
ഇരിക്കേണം.
14
എന്നാൽ
നിനക്കു
അവളോടു
ഇഷ്ടമില്ലാതെയായെങ്കിൽ
അവളെ
സ്വതന്ത്രയായി
വിട്ടയക്കേണം;
അവളെ
ഒരിക്കലും
വിലെക്കു
വിൽക്കരുതു;
നീ
അവളെ
പരിഗ്രഹിച്ചതുകൊണ്ടു
അവളോടു
കാഠിന്യം
പ്രവർത്തിക്കരുതു.
15
ഒരുത്തി
ഇഷ്ടയായും
മറ്റവൾ
അനിഷ്ടയായും
ഇങ്ങനെ
ഒരാൾക്കു
രണ്ടു
ഭാര്യമാർ
ഉണ്ടായിരിക്കയും
അവർ
ഇരുവരും
അവന്നു
പുത്രന്മാരെ
പ്രസവിക്കയും
ആദ്യജാതൻ
അനിഷ്ടയുടെ
മകൻ
ആയിരിക്കയും
ചെയ്താൽ
16
അവൻ
തന്റെ
സ്വത്തു
പുത്രന്മാർക്കു
ഭാഗിച്ചു
കൊടുക്കുമ്പോൾ
അനിഷ്ടയുടെ
മകനായ
ആദ്യജാതന്നു
പകരം
ഇഷ്ടയുടെ
മകന്നു
ജ്യേഷ്ഠാവകാശം
കൊടുത്തുകൂടാ.
17
തനിക്കുള്ള
സകലത്തിലും
രണ്ടു
പങ്കു
അനിഷ്ടയുടെ
മകന്നു
കൊടുത്തു
അവനെ
ആദ്യജാതനെന്നു
സ്വീകരിക്കേണം;
അവൻ
അവന്റെ
ബലത്തിന്റെ
ആരംഭമല്ലോ;
ജ്യേഷ്ഠാവകാശം
അവന്നുള്ളതാകുന്നു.
18
അപ്പന്റെയോ
അമ്മയുടെയോ
വാക്കു
കേൾക്കാതെയും
അവർ
ശാസിച്ചാലും
അനുസരിക്കാതെയുമിരിക്കുന്ന
ശഠനും
മത്സരിയുമായ
മകൻ
ഒരുത്തന്നു
ഉണ്ടെങ്കിൽ
19
അമ്മയപ്പന്മാർ
അവനെ
പിടിച്ചു
പട്ടണത്തിലെ
മൂപ്പന്മാരുടെ
അടുക്കൽ
പട്ടണവാതിൽക്കലേക്കു
കൊണ്ടുപോയി:
20
ഞങ്ങളുടെ
ഈ
മകൻ
ശഠനും
മത്സരിയും
ഞങ്ങളുടെ
വാക്കു
കേൾക്കാത്തവനും
തിന്നിയും
കുടിയനും
ആകുന്നു
എന്നു
പട്ടണത്തിലെ
മൂപ്പന്മാരോടു
പറയേണം.
21
പിന്നെ
അവന്റെ
പട്ടണക്കാർ
എല്ലാവരും
അവനെ
കല്ലെറിഞ്ഞുകൊല്ലേണം.
ഇങ്ങനെ
നിങ്ങളുടെ
ഇടയിൽനിന്നു
ദോഷം
നീക്കിക്കളയേണം;
യിസ്രായേലെല്ലാം
കേട്ടു
ഭയപ്പെടേണം.
22
ഒരുത്തൻ
മരണയോഗ്യമായ
ഒരു
പാപം
ചെയ്തിട്ടു
അവനെ
കൊന്നു
ഒരു
മരത്തിൽ
തൂക്കിയാൽ
അവന്റെ
ശവം
മരത്തിന്മേൽ
രാത്രിമുഴുവനും
ഇരിക്കരുതു;
അന്നുതന്നേ
അതു
കുഴിച്ചിടേണം;
തൂങ്ങിമരിച്ചവൻ
ദൈവസന്നിധിയിൽ
ശാപഗ്രസ്തൻ
ആകുന്നു;
നിന്റെ
ദൈവമായ
യഹോവ
നിനക്കു
അവകാശമായി
തരുന്ന
ദേശം
നീ
അശുദ്ധമാക്കരുതു
23
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References