സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ആവർത്തനം 7:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
Notes
No Verse Added
History
ആവർത്തനം 7:1 (10 58 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ആവർത്തനം 7:1
1
നീ
കൈവശമാക്കുവാൻ
ചെല്ലുന്ന
ദേശത്തു
നിന്നെ
കടത്തുകയും
നിന്നെക്കാൾ
പെരുപ്പവും
ബലവുമുള്ള
ജാതികളായ
ഹിത്യർ,
ഗിർഗ്ഗശ്യർ,
അമോർയ്യർ,
കനാന്യർ,
പെരിസ്യർ,
ഹിവ്യർ,
യെബൂസ്യർ
എന്നീ
ഏഴു
മഹാജാതികളെ
നിന്റെ
മുമ്പിൽനിന്നു
നീക്കിക്കളകയും
2
നിന്റെ
ദൈവമായ
യഹോവ
അവരെ
നിന്റെ
കയ്യിൽ
ഏല്പിക്കയും
നീ
അവരെ
തോല്പിക്കയും
ചെയ്യുമ്പോൾ
അവരെ
നിർമ്മൂലമാക്കിക്കളയേണം;
അവരോടു
ഉടമ്പടി
ചെയ്കയോ
കൃപ
കാണിക്കയോ
അരുതു.
3
അവരുമായി
വിവാഹസംബന്ധം
ചെയ്യരുതു;
നിന്റെ
പുത്രിമാരെ
അവരുടെ
പുത്രന്മാർക്കു
കൊടുക്കയോ
അവരുടെ
പുത്രിമാരെ
നിന്റെ
പുത്രന്മാർക്കു
എടുക്കയോ
ചെയ്യരുതു.
4
അന്യദൈവങ്ങളെ
സേവിപ്പാൻ
തക്കവണ്ണം
അവർ
നിന്റെ
പുത്രന്മാരെ
എന്നോടു
അകറ്റിക്കളയും;
യഹോവയുടെ
കോപം
നിങ്ങൾക്കു
വിരോധമായി
ജ്വലിച്ചു
നിങ്ങളെ
വേഗത്തിൽ
നശിപ്പിക്കും.
5
ആകയാൽ
നിങ്ങൾ
അവരോടു
ഇങ്ങനെ
ചെയ്യേണം;
അവരുടെ
ബലിപീഠങ്ങൾ
ഇടിക്കേണം;
അവരുടെ
ബിംബങ്ങളെ
തകർക്കേണം;
അവരുടെ
അശേരപ്രതിഷ്ഠകളെ
വെട്ടിക്കളയേണം;
അവരുടെ
വിഗ്രഹങ്ങളെ
തീയിൽ
ഇട്ടു
ചുട്ടുകളയേണം.
6
നിന്റെ
ദൈവമായ
യഹോവെക്കു
നീ
ഒരു
വിശുദ്ധജനം
ആകുന്നു;
ഭൂതലത്തിലുള്ള
സകലജാതികളിലുംവെച്ചു
നിന്നെ
തനിക്കു
സ്വന്തജനമായിരിക്കേണ്ടതിന്നു
നിന്റെ
ദൈവമായ
യഹോവ
തിരഞ്ഞെടുത്തിരിക്കുന്നു.
7
നിങ്ങൾ
സംഖ്യയിൽ
സകലജാതികളെക്കാളും
പെരുപ്പമുള്ളവരാകകൊണ്ടല്ല
യഹോവ
നിങ്ങളെ
പ്രിയപ്പെട്ടു
തിരഞ്ഞെടുത്തതു;
നിങ്ങൾ
സകലജാതികളെക്കാളും
കുറഞ്ഞവരല്ലോ
ആയിരുന്നതു.
8
യഹോവ
നിങ്ങളെ
സ്നേഹിക്കുന്നതുകൊണ്ടും
നിങ്ങളുടെ
പിതാക്കന്മാരോടു
താൻ
ചെയ്ത
സത്യം
പാലിക്കുന്നതുകൊണ്ടും
അത്രേ
യഹോവ
നിങ്ങളെ
ബലമുള്ള
കയ്യാൽ
പുറപ്പെടുവിച്ചു
അടിമവീടായ
മിസ്രയീമിലെ
രാജാവായ
ഫറവോന്റെ
കയ്യിൽനിന്നു
വീണ്ടെടുത്തതു.
9
ആകയാൽ
നിന്റെ
ദൈവമായ
യഹോവ
തന്നേ
ദൈവം;
അവൻ
തന്നേ
സത്യദൈവം
എന്നു
നീ
അറിയേണം:
അവൻ
തന്നെ
സ്നേഹിച്ചു
തന്റെ
കല്പനകളെ
പ്രമാണിക്കുന്നവർക്കു
ആയിരം
തലമുറവരെ
നിയമവും
ദയയും
പാലിക്കുന്നു.
10
തന്നെ
പകെക്കുന്നവരെ
നശിപ്പിപ്പാൻ
അവർക്കു
നേരിട്ടു
പകരം
കൊടുക്കുന്നു;
തന്നെ
പകെക്കുന്നവന്നു
അവൻ
താമസിയാതെ
നേരിട്ടു
പകരം
കൊടുക്കും.
11
ആകയാൽ
ഞാൻ
ഇന്നു
നിന്നോടു
കല്പിക്കുന്ന
കല്പനകളും
ചട്ടങ്ങളും
വിധികളും
നീ
പ്രമാണിച്ചുനടക്കേണം.
12
നിങ്ങൾ
ഈ
വിധികൾ
കേട്ടു
പ്രമാണിച്ചു
നടന്നാൽ
നിന്റെ
ദൈവമായ
യഹോവ
നിന്റെ
പിതാക്കന്മാരോടു
സത്യംചെയ്ത
നിയമവും
ദയയും
നിനക്കായിട്ടു
പാലിക്കും.
13
അവൻ
നിന്നെ
സ്നേഹിച്ചു
അനുഗ്രഹിച്ചു
വർദ്ധിപ്പിക്കും;
അവൻ
നിനക്കു
തരുമെന്നു
നിന്റെ
പിതാക്കന്മാരോടു
സത്യംചെയ്ത
ദേശത്തു
നിന്റെ
ഗർഭഫലവും
നിന്റെ
കൃഷിഫലവും
ധാന്യവും
വീഞ്ഞും
എണ്ണയും
നിന്റെ
കന്നുകാലികളുടെ
പേറും
ആടുകളുടെ
പിറപ്പും
അനുഗ്രഹിക്കും.
14
നീ
സകലജാതികളെക്കാളും
അനുഗ്രഹിക്കപ്പെട്ടിരിക്കും;
വന്ധ്യനും
വന്ധ്യയും
നിങ്ങളിലാകട്ടെ
നിന്റെ
നാൽക്കാലികളിലാകട്ടെ
ഉണ്ടാകയില്ല.
15
യഹോവ
സകലരോഗവും
നിങ്കൽനിന്നു
അകറ്റിക്കളയും;
നീ
അറിഞ്ഞിരിക്കുന്ന
മിസ്രയീമ്യരുടെ
ദുർവ്വ്യാധികളിൽ
ഒന്നും
അവൻ
നിന്റെ
മേൽ
വരുത്താതെ
നിന്നെ
ദ്വേഷിക്കുന്ന
എല്ലാവർക്കും
അവയെ
കൊടുക്കും.
16
നിന്റെ
ദൈവമായ
യഹോവ
നിന്റെ
കയ്യിൽ
ഏല്പിക്കുന്ന
സകലജാതികളെയും
നീ
മുടിച്ചുകളയേണം;
നിനക്കു
അവരോടു
കനിവു
തോന്നരുതു;
അവരുടെ
ദേവന്മാരെ
നീ
സേവിക്കരുതു;
അതു
നിനക്കു
കണിയായിത്തീരും.
17
ഈ
ജാതികൾ
എന്നെക്കാൾ
പെരുപ്പം
ഉള്ളവർ;
അവരെ
നീക്കിക്കളവാൻ
എനിക്കു
എങ്ങനെ
കഴിയും
എന്നു
നീ
നിന്റെ
ഹൃദയത്തിൽ
പറയുമായിരിക്കും
എന്നാൽ
അവരെ
ഭയപ്പെടരുതു;
18
നിന്റെ
ദൈവമായ
യഹോവ
ഫറവോനോടും
എല്ലാ
മിസ്രയീമ്യരോടും
ചെയ്തതായി
19
നിന്റെ
കണ്ണാലെ
കണ്ട
വലിയ
പരീക്ഷകളും
അടയാളങ്ങളും
അത്ഭുതങ്ങളും
നിന്റെ
ദൈവമായ
യഹോവ
നിന്നെ
പുറപ്പെടുവിച്ച
ബലമുള്ള
കയ്യും
നീട്ടിയ
ഭുജവും
നീ
നല്ലവണ്ണം
ഓർക്കേണം;
നീ
പേടിക്കുന്ന
സകലജാതികളോടും
നിന്റെ
ദൈവമായ
യഹോവ
അങ്ങനെ
ചെയ്യും.
20
അത്രയുമല്ല,
ശേഷിച്ചിരിക്കുന്നവരും
നിന്റെ
മുമ്പിൽനിന്നു
ഒളിച്ചുകൊള്ളുന്നവരും
നശിച്ചുപോകുംവരെ
നിന്റെ
ദൈവമായ
യഹോവ
അവരുടെ
ഇടയിൽ
കടുന്നലിനെ
അയക്കും.
21
നീ
അവരെക്കണ്ടു
ഭ്രമിക്കരുതു;
നിന്റെ
ദൈവമായ
യഹോവ
എന്ന
വലിയവനും
ഭയങ്കരനുമായ
ദൈവം
നിങ്ങളുടെ
മദ്ധ്യേ
ഉണ്ടു.
22
ആ
ജാതികളെ
നിന്റെ
ദൈവമായ
യഹോവ
കുറേശ്ശ
കുറേശ്ശയായി
നിന്റെ
മുമ്പിൽനിന്നു
നീക്കിക്കളയും;
കാട്ടുമൃഗങ്ങൾ
പെരുകി
നിനക്കു
ഉപദ്രവമാകാതിരിപ്പാൻ
അവരെ
ക്ഷണത്തിൽ
നശിപ്പിച്ചുകൂടാ.
23
നിന്റെ
ദൈവമായ
യഹോവ
അവരെ
നിന്റെ
കയ്യിൽ
ഏല്പിക്കയും
അവർ
നശിച്ചുപോകുംവരെ
അവർക്കു
മഹാപരാഭവം
വരുത്തുകയും
ചെയ്യും.
അവരുടെ
രാജാക്കന്മാരെ
നിന്റെ
കയ്യിൽ
ഏല്പിക്കും;
നീ
അവരുടെ
പേർ
ആകാശത്തിൻ
കീഴിൽനിന്നു
ഇല്ലാതെയാക്കേണം.
24
അവരെ
സംഹരിച്ചുതീരുവോളം
ഒരു
മനുഷ്യനും
നിന്റെ
മുമ്പിൽ
നിൽക്കയില്ല.
25
അവരുടെ
ദേവപ്രതിമകളെ
തീയിൽ
ഇട്ടു
ചുട്ടുകളയേണം;
നീ
വശീകരിക്കപ്പെടാതിരിപ്പാൻ
അവയിന്മേലുള്ള
വെള്ളിയും
പൊന്നും
മോഹിച്ചു
എടുത്തുകൊള്ളരുതു;
അതു
നിന്റെ
ദൈവമായ
യഹോവെക്കു
അറെപ്പാകുന്നു.
26
നീയും
അതുപോലെ
ശാപമായ്തീരാതിരിക്കേണ്ടതിന്നു
അറെപ്പായുള്ളതു
നിന്റെ
വീട്ടിൽ
കൊണ്ടുപോകരുതു;
അതു
നിനക്കു
തീരെ
അറെപ്പും
വെറുപ്പുമായിരിക്കേണം;
അതു
ശാപഗ്രസ്തമല്ലോ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References