സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 34:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
ഉല്പത്തി 34:17 (11 33 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 34:17
1
ലേയാ
യാക്കോബിന്നു
പ്രസവിച്ച
മകളായ
ദീനാ
ദേശത്തിലെ
കന്യകമാരെ
കാണ്മാൻ
പോയി.
2
എന്നാറെ
ഹിവ്യനായ
ഹമോരിന്റെ
മകനായി
ദേശത്തിന്റെ
പ്രഭുവായ
ശെഖേം
അവളെ
കണ്ടിട്ടു
പിടിച്ചുകൊണ്ടുപോയി
അവളോടുകൂടെ
ശയിച്ചു
അവൾക്കു
പോരായ്കവരുത്തി.
3
അവന്റെ
ഉള്ളം
യാക്കോബിന്റെ
മകളായ
ദീനയൊടുപറ്റിച്ചേർന്നു;
അവൻ
ബാലയെ
സ്നേഹിച്ചു,
ബാലയോടു
ഹൃദ്യമായി
സംസാരിച്ചു.
4
ശെഖേം
തന്റെ
അപ്പനായ
ഹമോരിനോടു:
ഈ
ബാലയെ
എനിക്കു
ഭാര്യയായിട്ടു
എടുക്കേണം
എന്നു
പറഞ്ഞു.
5
തന്റെ
മകളായ
ദീനയെ
അവൻ
വഷളാക്കിഎന്നു
യാക്കോബ്
കേട്ടു;
അവന്റെ
പുത്രന്മാർ
ആട്ടിൻ
കൂട്ടത്തോടുകൂടെ
വയലിൽ
ആയിരുന്നു;
അവർ
വരുവോളം
യാക്കോബ്
മിണ്ടാതിരുന്നു.
6
ശെഖേമിന്റെ
അപ്പനായ
ഹമോർ
യാക്കോബിനോടു
സംസാരിപ്പാൻ
അവന്റെ
അടുക്കൽ
വന്നു.
7
യാക്കോബിന്റെ
പുത്രന്മാർ
വസ്തുത
കേട്ടു
വയലിൽ
നിന്നു
വന്നു.
അവൻ
യാക്കോബിന്റെ
മകളോടുകൂടെ
ശയിച്ചു,
അങ്ങനെ
അരുതാത്ത
കാര്യം
ചെയ്തു
യിസ്രായേലിൽ
വഷളത്വം
പ്രവർത്തിച്ചതുകൊണ്ടു
ആ
പുരുഷന്മാർക്കു
വ്യസനം
തോന്നി
മഹാകോപവും
ജ്വലിച്ചു.
8
ഹമോർ
അവരോടു
സംസാരിച്ചു:
എന്റെ
മകൻ
ശെഖേമിന്റെ
ഉള്ളം
നിങ്ങളുടെ
മകളോടു
പറ്റിയിരിക്കുന്നു;
അവളെ
അവന്നു
ഭാര്യയായി
കൊടുക്കേണം.
9
നിങ്ങൾ
ഞങ്ങളോടു
വിവാഹസംബന്ധം
കൂടി
നിങ്ങളുടെ
സ്ത്രീകളെ
ഞങ്ങൾക്കു
തരികയും
ഞങ്ങളുടെ
സ്ത്രീകളെ
നിങ്ങൾക്കു
എടുക്കയും
ചെയ്‍വിൻ.
10
നിങ്ങൾക്കു
ഞങ്ങളോടുകൂടെ
പാർക്കാം;
ദേശത്തു
നിങ്ങൾക്കു
സ്വാതന്ത്ര്യമുണ്ടാകും;
അതിൽ
പാർത്തു
വ്യാപാരം
ചെയ്തു
വസ്തു
സമ്പാദിപ്പിൻ
എന്നു
പറഞ്ഞു.
11
ശെഖേമും
അവളുടെ
അപ്പനോടും
സഹോദരന്മാരോടും:
നിങ്ങൾക്കുഎന്നോടു
കൃപ
തോന്നിയാൽ
നിങ്ങൾ
പറയുന്നതു
ഞാൻ
തരാം.
12
എന്നോടു
സ്ത്രീധനവും
ദാനവും
എത്രയെങ്കിലും
ചോദിപ്പിൻ;
നിങ്ങൾ
പറയുംപോലെ
ഞാൻ
തരാം;
ബാലയെ
എനിക്കു
ഭാര്യയായിട്ടു
തരേണം
എന്നു
പറഞ്ഞു.
13
തങ്ങളുടെ
സഹോദരിയായ
ദീനയെ
ഇവൻ
വഷളാക്കിയതുകൊണ്ടു
യാക്കോബിന്റെ
പുത്രന്മാർ
ശെഖേമിനോടും
അവന്റെ
അപ്പനായ
ഹമോരിനോടും
സംസാരിച്ചു
കപടമായി
ഉത്തരം
പറഞ്ഞതു:
14
ഞങ്ങളുടെ
സഹോദരിയെ
അഗ്രചർമ്മിയായ
പുരുഷനു
കൊടുക്കുന്ന
കാര്യം
ഞങ്ങൾക്കു
പാടുള്ളതല്ല;
അതു
ഞങ്ങൾക്കു
അവമാനമാകുന്നു.
എങ്കിലും
ഒന്നു
ചെയ്താൽ
ഞങ്ങൾ
സമ്മതിക്കാം.
15
നിങ്ങളിലുള്ള
ആണെല്ലാം
പരിച്ഛേദന
ഏറ്റു
നിങ്ങൾ
ഞങ്ങളെപ്പോലെ
ആയ്തീരുമെങ്കിൽ
16
ഞങ്ങളുടെ
സ്ത്രീകളെ
നിങ്ങൾക്കു
തരികയും
നിങ്ങളുടെ
സ്ത്രീകളെ
ഞങ്ങൾ
എടുക്കയും
നിങ്ങളോടുകൂടെ
പാർത്തു
ഒരു
ജനമായ്തീരുകയും
ചെയ്യാം.
17
പരിച്ഛേദന
ഏല്ക്കുന്നതിൽ
ഞങ്ങളുടെ
വാക്കു
സമ്മതിക്കാഞ്ഞാലോ
ഞങ്ങൾ
ഞങ്ങളുടെ
ബാലയെ
കൂട്ടിക്കൊണ്ടുപോരും.
18
അവരുടെ
വാക്കു
ഹമോരിന്നും
ഹാമോരിന്റെ
മകനായ
ശെഖേമിന്നും
ബോധിച്ചു.
19
ആ
യൌവനക്കാരന്നു
യാക്കോബിന്റെ
മകളോടു
അനുരാഗം
വർദ്ധിച്ചതുകൊണ്ടു
അവൻ
ആ
കാര്യം
നടത്തുവാൻ
താമസം
ചെയ്തില്ല;
അവൻ
തന്റെ
പിതൃഭവനത്തിൽ
എല്ലാവരിലും
ശ്രേഷ്ഠനായിരുന്നു.
20
അങ്ങനെ
ഹമോരും
അവന്റെ
മകനായ
ശെഖേമും
തങ്ങളുടെ
പട്ടണഗോപുരത്തിങ്കൽ
ചെന്നു,
പട്ടണത്തിലെ
പുരുഷന്മാരോടു
സംസാരിച്ചു:
21
ഈ
മനുഷ്യർ
നമ്മോടു
സമാധാനമായിരിക്കുന്നു;
അതുകൊണ്ടു
അവർ
ദേശത്തു
പാർത്തു
വ്യാപാരം
ചെയ്യട്ടെ;
അവർക്കും
നമുക്കും
മതിയാകംവണ്ണം
ദേശം
വിസ്താരമുള്ളതല്ലോ;
അവരുടെ
സ്ത്രീകളെ
നാം
വിവാഹം
കഴിക്കയും
നമ്മുടെ
സ്ത്രീകളെ
അവർക്കു
കൊടുക്കയും
ചെയ്ക.
22
എങ്കിലും
അവർ
പരിച്ഛേദനയുള്ളവരായിരിക്കുംപോലെ
നമ്മിലുള്ള
ആണെല്ലാം
പരിച്ഛേദന
ഏറ്റാൽ
മാത്രമേ
അവർ
നമ്മോടുകൂടെ
പാർത്തു
ഒരു
ജനമായിരിപ്പാൻ
സമ്മതിക്കയുള്ളു.
23
അവരുടെ
ആട്ടിൻ
കൂട്ടവും
സമ്പത്തും
മൃഗങ്ങളൊക്കെയും
നമുക്കു
ആകയില്ലയോ?
അവർ
പറയുംവണ്ണം
സമ്മതിച്ചാൽ
മതി;
എന്നാൽ
അവർ
നമ്മോടുകൂടെ
പാർക്കും
എന്നു
പറഞ്ഞു.
24
അപ്പോൾ
ഹമോരിന്റെ
പട്ടണക്കാർ
എല്ലാവരും
അവന്റെയും
മകൻ
ശെഖേമിന്റെയും
വാക്കു
കേട്ടു
പട്ടണക്കാരിൽ
ആണെല്ലാം
പരിച്ഛേദനം
ഏറ്റു.
25
മൂന്നാം
ദിവസം
അവർ
വേദനപ്പെട്ടിരിക്കുമ്പോൾ
യാക്കോബിന്റെ
രണ്ടു
പുത്രന്മാരായി
ദീനയുടെ
സഹോദരന്മാരായ
ശിമെയോനും
ലേവിയും
താന്താന്റെ
വാൾ
എടുത്തു
നിർഭയമായിരുന്ന
പട്ടണത്തിന്റെ
നേരെ
ചെന്നു
ആണിനെയൊക്കെയും
കൊന്നുകളഞ്ഞു.
26
അവർ
ഹമോരിനെയും
അവന്റെ
മകനായ
ശേഖേമിനെയും
വാളിന്റെ
വായ്ത്തലയാൽകൊന്നു
ദീനയെ
ശെഖേമിന്റെ
വീട്ടിൽനിന്നു
കൂട്ടിക്കൊണ്ടു
പോന്നു.
27
പിന്നെ
യാക്കോബിന്റെ
പുത്രന്മാർ
നിഹതന്മാരുടെ
ഇടയിൽ
ചെന്നു,തങ്ങളുടെ
സഹോദരിയെ
അവർ
വഷളാക്കിയതുകൊണ്ടു
പട്ടണത്തെ
കൊള്ളയിട്ടു.
28
അവർഅവരുടെ
ആടു,
കന്നുകാലി,
കഴുത
ഇങ്ങനെ
പട്ടണത്തിലും
വെളിയിലുമുള്ളവയൊക്കെയും
അപഹരിച്ചു.
29
അവരുടെസമ്പത്തൊക്കെയും
എല്ലാപൈതങ്ങളെയും
സ്ത്രീകളെയും
അവർ
കൊണ്ടുപോയി;
വീടുകളിലുള്ളതൊക്കെയും
കൊള്ളയിട്ടു.
30
അപ്പോൾ
യാക്കോബ്
ശിമെയോനോടും
ലേവിയോടും:
ഈ
ദേശനിവാസികളായ
കനാന്യരുടെയും
പെരിസ്യരുടെയും
ഇടയിൽ
നിങ്ങൾ
എന്നെ
നാറ്റിച്ചു
വിഷമത്തിലാക്കിയിരിക്കുന്നു;
ഞാൻ
ആൾ
ചുരുക്കമുള്ളവനല്ലോ;
അവർ
എനിക്കു
വിരോധമായി
കൂട്ടംകൂടി
എന്നെ
തോല്പിക്കയും
ഞാനും
എന്റെ
ഭവനവും
നശിക്കയും
ചെയ്യും
എന്നു
പറഞ്ഞു.
31
അതിന്നു
അവർ:
ഞങ്ങളുടെ
സഹോദരിയോടു
അവന്നു
ഒരു
വേശ്യയോടു
എന്നപോലെ
പെരുമാറാമോ
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References