സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഇയ്യോബ് 34:4
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
Notes
No Verse Added
History
ഇയ്യോബ് 34:4 (11 17 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഇയ്യോബ് 34:4
1
എലീഹൂ
പിന്നെയും
പറഞ്ഞതെന്തെന്നാൽ:
2
ജ്ഞാനികളേ,
എന്റെ
വചനം
കേൾപ്പിൻ;
വിദ്വാന്മാരേ,
എനിക്കു
ചെവിതരുവിൻ.
3
അണ്ണാകൂ
ആഹാരത്തെ
രുചിനോക്കുന്നു;
ചെവിയോ
വചനങ്ങളെ
ശോധന
ചെയ്യുന്നു;
4
ന്യായമായുള്ളതു
നമുക്കു
തിരഞ്ഞെടുക്കാം;
നന്മയായുള്ളതു
നമുക്കു
തന്നേ
ആലോചിച്ചറിയാം.
5
ഞാൻ
നീതിമാൻ,
ദൈവം
എന്റെ
ന്യായം
തള്ളിക്കളഞ്ഞു;
എന്റെ
ന്യായത്തിന്നെതിരെ
ഞാൻ
ഭോഷ്കു
പറയേണമോ?
6
ലംഘനം
ഇല്ലാഞ്ഞിട്ടും
എന്റെ
മുറിവു
പൊറുക്കുന്നില്ല
എന്നിങ്ങനെ
ഇയ്യോബ്
പറഞ്ഞുവല്ലോ.
7
ഇയ്യോബിനെപ്പോലെ
ഒരാളുണ്ടോ?
അവൻ
പരിഹാസത്തെ
വെള്ളംപോലെ
കുടിക്കുന്നു;
8
അവൻ
ദുഷ്‌പ്രവൃത്തിക്കാരോടു
കൂട്ടുകൂടുന്നു;
ദുർജ്ജനങ്ങളോടുകൂടെ
സഞ്ചരിക്കുന്നു.
9
ദൈവത്തോടു
രഞ്ജനയായിരിക്കുന്നതുകൊണ്ടു
മനുഷ്യന്നു
പ്രയോജനമില്ലെന്നു
അവൻ
പറഞ്ഞു.
10
അതുകൊണ്ടു
വിവേകികളേ,
കേട്ടുകൊൾവിൻ;
ദൈവം
ദുഷ്ടതയോ
സർവ്വശക്തൻ
നീതികേടോ
ഒരിക്കലും
ചെയ്കയില്ല.
11
അവൻ
മനുഷ്യന്നു
അവന്റെ
പ്രവൃത്തിക്കു
പകരം
ചെയ്യും;
ഓരോരുത്തന്നു
അവനവന്റെ
നടപ്പിന്നു
തക്കവണ്ണം
കൊടുക്കും.
12
ദൈവം
ദുഷ്ടത
പ്രവർത്തിക്കയില്ല
നിശ്ചയം;
സർവ്വശക്തൻ
ന്യായം
മറിച്ചുകളകയുമില്ല.
13
ഭൂമിയെ
അവങ്കൽ
ഭരമേല്പിച്ചതാർ?
ഭൂമണ്ഡലമാകെ
സ്ഥാപിച്ചതാർ?
14
അവൻ
തന്റെ
കാര്യത്തിൽ
മാത്രം
ദൃഷ്ടിവെച്ചെങ്കിൽ
തന്റെ
ആത്മാവിനെയും
ശ്വാസത്തെയും
മടക്കി
എടുത്തെങ്കിൽ
15
സകലജഡവും
ഒരുപോലെ
കഴിഞ്ഞുപോകും;
മനുഷ്യൻ
പൊടിയിലേക്കു
മടങ്ങിച്ചേരും.
16
നിനക്കു
വിവേകമുണ്ടെങ്കിൽ
ഇതു
കേട്ടുകൊൾക;
എന്റെ
വചനങ്ങളെ
ശ്രദ്ധിച്ചുകൊൾക;
17
ന്യായത്തെ
പകെക്കുന്നവൻ
ഭരിക്കുമോ?
നീതിമാനും
ബലവാനുമായവനെ
നീ
കുറ്റം
വിധിക്കുമോ?
18
രാജാവിനോടു:
നീ
വഷളൻ
എന്നും
പ്രഭുക്കന്മാരോടു:
നിങ്ങൾ
ദുഷ്ടന്മാർ
എന്നും
പറയുമോ?
19
അവൻ
പ്രഭുക്കന്മാരുടെ
പക്ഷം
എടുക്കുന്നില്ല;
ദരിദ്രനെക്കാൾ
ധനവാനെ
ആദരിക്കുന്നതുമില്ല;
അവരെല്ലാവരും
തൃക്കൈയുടെ
പ്രവൃത്തിയല്ലോ.
20
പെട്ടെന്നു
അർദ്ധരാത്രിയിൽ
തന്നേ
അവർ
മരിക്കുന്നു;
ജനം
കുലുങ്ങി
ഒഴിഞ്ഞു
പോകുന്നു;
കൈ
തൊടാതെ
ബലശാലികൾ
നീങ്ങിപ്പോകുന്നു.
21
അവന്റെ
ദൃഷ്ടി
മനുഷ്യന്റെ
വഴികളിന്മേൽ
ഇരിക്കുന്നു;
അവന്റെ
നടപ്പു
ഒക്കെയും
അവൻ
കാണുന്നു.
22
ദുഷ്‌പ്രവൃത്തിക്കാർക്കു
ഒളിച്ചുകൊള്ളേണ്ടതിന്നു
അവിടെ
ഇരുട്ടുമില്ല
അന്ധതമസ്സുമില്ല.
23
മനുഷ്യൻ
ദൈവസന്നിധിയിൽ
ന്യായവിസ്താരത്തിന്നു
ചെല്ലേണ്ടതിന്നു
അവൻ
അവനിൽ
അധികം
ദൃഷ്ടിവെപ്പാൻ
ആവശ്യമില്ല.
24
വിചാരണ
ചെയ്യാതെ
അവൻ
ബലശാലികളെ
തകർത്തുകളയുന്നു;
അവർക്കു
പകരം
വേറെ
ആളുകളെ
നിയമിക്കുന്നു.
25
അങ്ങനെ
അവൻ
അവരുടെ
പ്രവൃത്തികളെ
അറിയുന്നു;
രാത്രിയിൽ
അവരെ
മറിച്ചുകളഞ്ഞിട്ടു
അവർ
തകർന്നുപോകുന്നു.
26
കാണികൾ
കൂടുന്ന
സ്ഥലത്തുവെച്ചു
അവൻ
അവരെ
ദുഷ്ടന്മാരെപ്പോലെ
ശിക്ഷിക്കുന്നു.
27
അവർ,
എളിയവരുടെ
നിലവിളി
അവന്റെ
അടുക്കൽ
എത്തുവാനും
പീഡിതന്മാരുടെ
നിലവിളി
അവൻ
കേൾപ്പാനും
തക്കവണ്ണം
28
അവനെ
ഉപേക്ഷിച്ചു
പിന്മാറിക്കളകയും
അവന്റെ
വഴികളെ
ഗണ്യമാക്കാതിരിക്കയും
ചെയ്തുവല്ലോ.
29
വഷളനായ
മനുഷ്യൻ
വാഴാതിരിക്കേണ്ടതിന്നും
ജനത്തെ
കുടുക്കുവാൻ
ആരും
ഇല്ലാതിരിക്കേണ്ടതിന്നും
30
അവൻ
സ്വസ്ഥത
നല്കിയാൽ
ആർ
കുറ്റം
വിധിക്കും?
ഒരു
ജാതിക്കായാലും
ഒരാൾക്കായാലും
അവൻ
മുഖം
മറെച്ചുകളഞ്ഞാൽ
ആർ
അവനെ
കാണും?
31
ഞാൻ
ശിക്ഷ
സഹിച്ചു;
ഞാൻ
ഇനി
കുറ്റം
ചെയ്കയില്ല;
32
ഞാൻ
കാണാത്തതു
എന്നെ
പഠിപ്പിക്കേണമേ;
ഞാൻ
അന്യായം
ചെയ്തിട്ടുണ്ടെങ്കിൽ
ഇനി
ചെയ്കയില്ല
എന്നു
ആരെങ്കിലും
ദൈവത്തോടു
പറഞ്ഞിട്ടുണ്ടോ?
33
നീ
മുഷിഞ്ഞതുകൊണ്ടു
അവൻ
നിന്റെ
ഇഷ്ടംപോലെ
പകരം
ചെയ്യേണമോ?
ഞാനല്ല,
നീ
തന്നേ
തിരഞ്ഞെടുക്കേണ്ടതല്ലോ;
ആകയാൽ
നീ
അറിയുന്നതു
പ്രസ്താവിച്ചുകൊൾക.
34
ഇയ്യോബ്
അറിവില്ലാതെ
സംസാരിക്കുന്നു;
അവന്റെ
വാക്കുകളിലും
ജ്ഞാനമില്ല
എന്നു
വിവേകമുള്ള
പുരുഷന്മാരും
35
എന്റെ
വാക്കു
കേൾക്കുന്ന
ഏതു
ജ്ഞാനിയും
എന്നോടു
പറയും.
36
ഇയ്യോബ്
ദുഷ്ടന്മാരെപ്പോലെ
പ്രതിവാദിക്കകൊണ്ടു
അവനെ
ആദിയോടന്തം
പരിശോധിച്ചാൽ
കൊള്ളാം.
37
അവൻ
തന്റെ
പാപത്തോടു
ദ്രോഹം
ചേർക്കുന്നു;
അവൻ
നമ്മുടെ
മദ്ധ്യേ
കൈ
കൊട്ടുന്നു;
ദൈവത്തിന്നു
വിരോധമായി
വാക്കു
വർദ്ധിപ്പിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References