സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുറപ്പാടു് 5:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
പുറപ്പാടു് 5:1 (05 44 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പുറപ്പാടു് 5:1
1
അതിന്റെശേഷം
മോശെയും
അഹരോനും
ചെന്നു
ഫറവോനോടു:
മരുഭൂമിയിൽ
എനിക്കു
ഉത്സവം
കഴിക്കേണ്ടതിന്നു
എന്റെ
ജനത്തെ
വിട്ടയക്കേണം
എന്നിപ്രകാരം
യിസ്രായേലിന്റെ
ദൈവമായ
യഹോവ
കല്പിക്കുന്നു
എന്നു
പറഞ്ഞു.
2
അതിന്നു
ഫറവോൻ:
യിസ്രായേലിനെ
വിട്ടയപ്പാൻ
തക്കവണ്ണം
ഞാൻ
യഹോവയുടെ
വാക്കു
കേൾക്കേണ്ടതിന്നു
അവൻ
ആർ?
ഞാൻ
യഹോവയെ
അറികയില്ല;
ഞാൻ
യിസ്രായേലിനെ
വിട്ടയക്കയുമില്ല
എന്നു
പറഞ്ഞു.
3
അതിന്നു
അവർ:
എബ്രായരുടെ
ദൈവം
ഞങ്ങൾക്കു
പ്രത്യക്ഷനായ്‍വന്നിരിക്കുന്നു;
അവൻ
മഹാമാരിയാലോ
വാളാലോ
ഞങ്ങളെ
ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു
ഞങ്ങൾ
മൂന്നു
ദിവസത്തെ
വഴി
മരുഭൂമിയിൽ
പോയി,
ഞങ്ങളുടെ
ദൈവമായ
യഹോവെക്കു
യാഗം
കഴിക്കട്ടെ
എന്നു
പറഞ്ഞു.
4
മിസ്രയീംരാജാവു
അവരോടു:
മോശേ,
അഹരോനേ,
നിങ്ങൾ
ജനങ്ങളെ
വേല
മിനക്കെടുത്തുന്നതു
എന്തു?
നിങ്ങളുടെ
ഊഴിയ
വേലെക്കു
പോകുവിൻ
എന്നു
പറഞ്ഞു.
5
ദേശത്തു
ജനം
ഇപ്പോൾ
വളരെ
ആകുന്നു;
നിങ്ങൾ
അവരെ
അവരുടെ
ഊഴിയവേല
മിനക്കെടുത്തുന്നു
എന്നും
ഫറവോൻ
പറഞ്ഞു.
6
അന്നു
ഫറവോൻ
ജനത്തിന്റെ
ഊഴിയ
വിചാരകന്മാരോടും
പ്രമാണികളോടും
കല്പിച്ചതു
എന്തെന്നാൽ:
7
ഇഷ്ടിക
ഉണ്ടാക്കുവാൻ
ജനത്തിന്നു
മുമ്പിലത്തെപ്പോലെ
ഇനി
വൈക്കോൽ
കൊടുക്കരുതു;
അവർ
തന്നേ
പോയി
വൈക്കോൽ
ശേഖരിക്കട്ടെ.
8
എങ്കിലും
ഇഷ്ടികയുടെ
കണക്കു
മുമ്പിലത്തെപ്പോലെ
തന്നേ
അവരുടെ
മേൽ
ചുമത്തേണം;
ഒട്ടും
കുറെക്കരുതു.
അവർ
മടിയന്മാർ;
അതുകൊണ്ടാകുന്നു:
ഞങ്ങൾ
പോയി
ഞങ്ങളുടെ
ദൈവത്തിന്നു
യാഗം
കഴിക്കട്ടെ
എന്നു
നിലവിളിക്കുന്നതു.
9
അവരുടെ
വേല
അതിഭാരമായിരിക്കട്ടെ;
അവർ
അതിൽ
കഷ്ടപ്പെടട്ടെ;
10
അവരുടെ
വ്യാജവാക്കുകൾ
കേൾക്കരുതു.
അങ്ങനെ
ജനത്തിന്റെ
ഊഴിയവിചാരകന്മാരും
പ്രമാണികളും
ചെന്നു
ജനത്തോടു:
നിങ്ങൾക്കു
വൈക്കോൽ
തരികയില്ല,
11
നിങ്ങൾ
തന്നേ
പോയി
കിട്ടുന്നേടത്തുനിന്നു
വൈക്കോൽ
ശേഖരിപ്പിൻ;
എങ്കിലും
നിങ്ങളുടെ
വേലയിൽ
ഒട്ടും
കുറെക്കയില്ല
എന്നു
ഫറവോൻ
കല്പിക്കുന്നു
എന്നു
പറഞ്ഞു.
12
അങ്ങനെ
ജനം
വൈക്കോലിന്നു
പകരം
താളടി
ശേഖരിപ്പാൻ
മിസ്രയീംദേശത്തു
എല്ലാടവും
ചിതറി
നടന്നു.
13
ഊഴിയ
വിചാരകന്മാർ
അവരെ
ഹേമിച്ചു:
വൈക്കോൽ
കിട്ടിവന്നപ്പോൾ
ഉള്ളതിന്നു
ശരിയായി
നിങ്ങളുടെ
നിത്യവേല
ദിവസവും
തികെക്കേണം
എന്നു
പറഞ്ഞു.
14
ഫറവോന്റെ
ഊഴിയവിചാരകന്മാർ
യിസ്രായേൽ
മക്കളുടെ
മേൽ
ആക്കിയിരുന്ന
പ്രമാണികളെ
അടിച്ചു:
നിങ്ങൾ
ഇന്നലെയും
ഇന്നും
മുമ്പിലത്തെപ്പോലെ
ഇഷ്ടിക
തികെക്കാഞ്ഞതു
എന്തു
എന്നു
ചോദിച്ചു.
15
അതുകൊണ്ടു
യിസ്രായേൽമക്കളുടെ
പ്രാമണികൾ
ചെന്നു
ഫറവോനോടു
നിലവിളിച്ചു;
അടിയങ്ങളോടു
ഇങ്ങനെ
ചെയ്യുന്നതു
എന്തു?
16
അടിയങ്ങൾക്കു
വൈക്കോൽ
തരാതെ
ഇഷ്ടിക
ഉണ്ടാക്കുവിൻ
എന്നു
അവർ
പറയുന്നു;
അടിയങ്ങളെ
തല്ലുന്നു;
അതു
നിന്റെ
ജനത്തിന്നു
പാപമാകുന്നു
എന്നു
പറഞ്ഞു.
17
അതിന്നു
അവൻ:
മടിയന്മാരാകുന്നു
നിങ്ങൾ,
മടിയന്മാർ;
അതുകൊണ്ടു:
ഞങ്ങൾ
പോയി
യഹോവെക്കു
യാഗം
കഴിക്കട്ടെ
എന്നു
നിങ്ങൾ
പറയുന്നു.
18
പോയി
വേല
ചെയ്‍വിൻ;
വൈക്കോൽ
തരികയില്ല,
ഇഷ്ടിക
കണക്കു
പോലെ
ഏല്പിക്കേണംതാനും
എന്നു
കല്പിച്ചു.
19
ദിവസംതോറുമുള്ള
ഇഷ്ടികക്കണക്കിൽ
ഒന്നും
കുറെക്കരുതു
എന്നു
കല്പിച്ചപ്പോൾ
തങ്ങൾ
വിഷമത്തിലായി
എന്നു
യിസ്രായേൽമക്കളുടെ
പ്രാമണികൾ
കണ്ടു.
20
അവർ
ഫറവോനെ
വിട്ടു
പുറപ്പെടുമ്പോൾ
മോശെയും
അഹരോനും
വഴിയിൽ
നില്ക്കുന്നതു
കണ്ടു,
21
അവരോടു
നിങ്ങൾ
ഫറവോന്റെയും
അവന്റെ
ഭൃത്യന്മാരുടെയും
മുമ്പാകെ
ഞങ്ങളെ
നാറ്റി,
ഞങ്ങളെ
കൊല്ലുവാൻ
അവരുടെ
കയ്യിൽ
വാൾ
കൊടുത്തതുകൊണ്ടു
യഹോവ
നിങ്ങളെ
നോക്കി
ന്യായം
വിധിക്കട്ടെ
എന്നു
പറഞ്ഞു.
22
അപ്പോൾ
മോശെ
യഹോവയുടെ
അടുക്കൽ
ചെന്നു:
കർത്താവേ,
നീ
ഈ
ജനത്തിന്നു
ദോഷം
വരുത്തിയതു
എന്തു?
നീ
എന്നെ
അയച്ചതു
എന്തിന്നു?
23
ഞാൻ
നിന്റെ
നാമത്തിൽ
സംസാരിപ്പാൻ
ഫറവോന്റെ
അടുക്കൽ
ചെന്നതുമുതൽ
അവൻ
ഈ
ജനത്തോടു
ദോഷം
ചെയ്തിരിക്കുന്നു;
നിന്റെ
ജനത്തെ
നീ
വിടുവിച്ചതുമില്ല
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References