സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 27:15
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
സംഖ്യാപുസ്തകം 27:15 (06 58 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 27:15
1
അനന്തരം
യോസേഫിന്റെ
മകനായ
മനശ്ശെയുടെ
കുടുംബങ്ങളിൽ
മനശ്ശെയുടെ
മകനായ
മാഖീരിന്റെ
മകനായ
ഗിലെയാദിന്റെ
മകനായ
ഹേഫെരിന്റെ
മകനായ
സെലോഫഹാദിന്റെ
പുത്രിമാർ
അടുത്തുവന്നു.
അവന്റെ
പുത്രിമാർ
മഹ്ളാ,
നോവ,
ഹോഗ്ള,
മിൽക്കാ,
തിർസാ,
എന്നിവരായിരുന്നു.
2
അവർ
സമാഗമനക്കുടാരത്തിന്റെ
വാതിൽക്കൽ
മോശെയുടെയും
എലെയാസാർപുരോഹിതന്റെയും
പ്രഭുക്കന്മാരുടെയും
സർവ്വ
സഭയുടെയും
മുമ്പാകെ
നിന്നു
പറഞ്ഞതു
എന്തെന്നാൽ:
3
ഞങ്ങളുടെ
അപ്പൻ
മരുഭൂമിയില
വെച്ചു
മരിച്ചുപോയി;
എന്നാൽ
അവൻ
യഹോവെക്കു
വിരോധമായി
കോരഹിനോടു
കൂടിയവരുടെ
കൂട്ടത്തിൽ
ചേർന്നിരുന്നില്ല;
അവൻ
സ്വന്തപാപത്താൽ
അത്രേ
മരിച്ചതു;
അവന്നു
പുത്രന്മാർ
ഉണ്ടായിരുന്നതുമില്ല.
4
ഞങ്ങളുടെ
അപ്പന്നു
മകൻ
ഇല്ലായ്കകൊണ്ടു
അവന്റെ
പേർ
കുടുംബത്തിൽനിന്നു
ഇല്ലാതെയാകുന്നതു
എന്തു?
അപ്പന്റെ
സഹോദരന്മാരുടെ
ഇടയിൽ
ഞങ്ങൾക്കു
ഒരു
അവകാസം
തരേണം.
5
മോശെ
അവരുടെ
കാര്യം
യഹോവയുടെ
മുമ്പാകെ
വെച്ചു.
6
യഹോവ
മോശെയേൂടു
അരുളിച്ചെയ്തതു:
7
സെലോഫ
ഹാദിന്റെ
പുത്രിമാർ
പറയുന്നതു
ശരിതന്നേ;
അവരുടെ
അപ്പന്റെ
സഹോദരന്മാരുടെ
ഇടയിൽ
അവർക്കു
ഒരു
അവകാശം
കൊടുക്കേണം;
അവരുടെ
അപ്പന്റെ
അവകാശം
അവർക്കു
കൊടുക്കേണം.
8
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതു
എന്തെന്നാൽ:
ഒരുത്തൻ
മകനില്ലാതെ
മരിച്ചാൽ
അവന്റെ
അവകാശം
അവന്റെ
മകൾക്കു
കൊടുക്കേണം.
9
അവന്നു
മകൾ
ഇല്ലാതിരുന്നാൽ
അവന്റെ
അവകാശം
അവന്റെ
സഹോദരന്മാർക്കു
കൊടുക്കേണം.
10
അവന്നു
സഹോദരന്മാർ
ഇല്ലാതിരുന്നാൽ
അവന്റെ
അവകാശം
അവന്റെ
അപ്പന്റെ
സഹോദരന്മാർക്കു
കൊടുക്കേണം.
11
അവന്റെ
അപ്പന്നു
സഹോദരന്മാർ
ഇല്ലാതിരുന്നാൽ
നിങ്ങൾ
അവന്റെ
കുടുംബത്തിൽ
അവന്റെ
അടുത്ത
ചാർച്ചക്കാരന്നു
അവന്റെ
അവകാശം
കൊടുക്കേണം
അവൻ
അതു
കൈവശമാക്കേണം;
ഇതു
യഹോവ
മോശെയോടു
കല്പിച്ചതു
പോലെ
യിസ്രായേൽമക്കൾക്കു
ന്യായപ്രമാണം
ആയിരിക്കേണം.
12
അനന്തരം
യഹോവ
മോശെയോടു
കല്പിച്ചതു:
ഈ
അബാരീംമലയിൽ
കയറി
ഞാൻ
യിസ്രായേൽമക്കൾക്കു
കൊടുത്തിരിക്കുന്ന
ദേശം
നോക്കുക.
13
അതു
കണ്ട
ശേഷം
നിന്റെ
സഹോദരനായ
അഹരോനെപ്പോലെ
നീയും
നിന്റെ
ജനത്തോടു
ചേരും.
14
സഭയുടെ
കലഹത്തിങ്കൽ
നിങ്ങൾ
സീൻമരുഭൂമിയിൽവെച്ചു
അവർ
കാൺകെ
വെള്ളത്തിന്റെ
കാര്യത്തിൽ
എന്നെ
ശുദ്ധീകരിക്കാതെ
എന്റെ
കല്പനയെ
മറുത്തതുകൊണ്ടു
തന്നേ.
സീൻമരുഭൂമിയിൽ
കാദേശിലെ
കലഹജലം
അതു
തന്നേ.
15
അപ്പോൾ
മോശെ
യഹോവയോടു:
16
യഹോവയുടെ
സഭ
ഇടയനില്ലാത്ത
ആടുകളെപ്പോലെ
ആകാതിരിപ്പാൻ
തക്കവണ്ണം
അവർക്കു
മുമ്പായി
പോകുവാനും
അവർക്കു
മുമ്പായി
വരുവാനും
അവരെ
പുറത്തു
കൊണ്ടുപോകുവാനും
17
അകത്തുകൊണ്ടു
പോകുവാനും
സകല
ജഡത്തിന്റെയും
ആത്മാക്കളുടെ
ദൈവമായ
യഹോവ
സഭയുടെ
മേൽ
ഒരാളെ
നിയമിക്കുമാറാകട്ടെ
എന്നു
പറഞ്ഞു.
18
യഹോവ
മോശെയോടു
കല്പിച്ചതു:
എന്റെ
ആത്മാവുള്ള
പുരുഷനായി
നൂന്റെ
മകനായ
യോശുവയെ
വിളിച്ചു
19
അവന്റെ
മേൽ
കൈവെച്ചു
അവനെ
പുരോഹിതനായ
എലെയാസാരിന്റെയും
സർവ്വസഭയുടെയും
മുമ്പാകെ
നിർത്തി
അവർ
കാൺകെ
അവന്നു
ആജ്ഞകൊടുക്ക.
20
യിസ്രായേൽമക്കളുടെ
സഭയെല്ലാം
അനുസരിക്കേണ്ടതിന്നു
നിന്റെ
മഹിമയിൽ
ഒരംശം
അവന്റെ
മേൽ
വെക്കേണം.
21
അവൻ
പുരോഹിതനായ
എലെയാസാരിന്റെ
മുമ്പാകെ
നിൽക്കേണം;
അവൻ
അവന്നു
വേണ്ടി
യഹോവയുടെ
സന്നിധിയിൽ
ഊരീംമുഖാന്തരം
അരുളപ്പാടു
ചോദിക്കേണം;
അവനും
യിസ്രായേൽമക്കളുടെ
സർവ്വസഭയും
അവന്റെ
വാക്കുപ്രകാരം
വരികയും
വേണം.
22
യഹോവ
തന്നോടു
കല്പിച്ചതുപോലെ
മോശെ
ചെയ്തു;
അവൻ
യോശുവയെ
വിളിച്ചു
പുരോഹിതനായ
എലെയാസാരിന്റെയും
സർവ്വസഭയുടെയു
മുമ്പാകെ
നിർത്തി.
23
അവന്റെമേൽ
കൈവെച്ചു
യഹോവ
മോശെമുഖാന്തരം
കല്പിച്ചതുപേലെ
അവന്നു
ആജ്ഞ
കൊടുത്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References