സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 35:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Notes
No Verse Added
History
സംഖ്യാപുസ്തകം 35:17 (11 51 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 35:17
1
യഹോവ
പിന്നെയും
യെരീഹോവിന്നെതിരെ
യോർദ്ദാന്നരികെ
മോവാബ്
സമഭൂമിയിൽവെച്ചു
മോശെയോടു
അരുളിച്ചെയ്തതു:
2
യിസ്രായേൽമക്കൾ
തങ്ങളുടെ
അവകാശത്തിൽനിന്നു
ലേവ്യർക്കു
വസിപ്പാൻ
പട്ടങ്ങൾ
കൊടുക്കേണമെന്നു
അവരോടു
കല്പിക്ക;
പട്ടണങ്ങളോടുകൂടെ
അവയുടെ
പുല്പുറവും
നിങ്ങൾ
ലേവ്യർക്കു
കൊടുക്കേണം.
3
പട്ടണങ്ങൾ
അവർക്കു
പാർപ്പിടമായിരിക്കേണം;
അവയുടെ
പുല്പുറം
ആടുമാടുകൾ
മുതലായ
സകലമൃഗസമ്പത്തിന്നും
വേണ്ടി
ആയിരിക്കേണം.
4
നിങ്ങൾ
ലേവ്യർക്കു
കൊടുക്കേണ്ടുന്ന
പുല്പുറം.
പട്ടണത്തിന്റെ
മതിലിങ്കൽ
തുടങ്ങിപുറത്തോട്ടു
ചുറ്റും
ആയിരം
മുഴം
വിസ്താരം
ആയിരിക്കേണം.
5
പട്ടണം
നടുവാക്കി
അതിന്നു
പുറമെ
കിഴക്കോട്ടു
രണ്ടായിരം
മുഴവും
തെക്കോട്ടു
രണ്ടായിരം
മുഴവും
പടിഞ്ഞാറോട്ടു
രണ്ടായിരം
മുഴവും
വടക്കോട്ടു
രണ്ടായിരം
മുഴവും
അളക്കേണം;
ഇതു
അവർക്കു
പട്ടണങ്ങളുടെ
പുല്പുറം
ആയിരിക്കേണം.
6
നിങ്ങൾ
ലേവ്യർക്കു
കൊടുക്കുന്ന
പട്ടണങ്ങളിൽ
ആറു
സങ്കേതനഗരങ്ങളായിരിക്കേണം;
കുലചെയ്തവൻ
അവിടേക്കു
ഓടിപ്പോകേണ്ടതിന്നു
നിങ്ങൾ
അവയെ
അവന്നു
വേണ്ടി
വേറുതിരിക്കേണം;
ഇവകൂടാതെ
നിങ്ങൾ
വേറെയും
നാല്പത്തുരണ്ടു
പട്ടണങ്ങളെ
കൊടുക്കേണം.
7
അങ്ങനെ
നിങ്ങൾ
ലേവ്യർക്കു
കൊടുക്കുന്ന
പട്ടണങ്ങൾ
എല്ലാംകൂടെ
നാല്പത്തെട്ടു
ആയിരിക്കേണം;
അവയും
അവയുടെ
പുല്പുറങ്ങളും
കൊടുക്കേണം.
8
യിസ്രായേൽമക്കളുടെ
അവകാശത്തിൽനിന്നു
ജനമേറിയവർ
ഏറെയും
ജനം
കുറഞ്ഞവർ
കുറെയും
പട്ടണങ്ങൾ
കൊടുക്കേണം;
ഓരോ
ഗോത്രം
തനിക്കു
ലഭിക്കുന്ന
അവകാശത്തിന്നു
ഒത്തവണ്ണം
ലേവ്യർക്കു
പട്ടണങ്ങളെ
കൊടുക്കേണം.
9
യഹോവ
പിന്നെയും
മോശെയോടു
അരുളിച്ചെയ്തതു:
10
നീ
യിസ്രായേൽമക്കളോടു
പറയേണ്ടതെന്തെന്നാൽ:
നിങ്ങൾ
യോർദ്ദാൻ
കടന്നു
കനാൻ
ദേശത്തു
എത്തിയശേഷം
11
ചില
പട്ടണങ്ങൾ
സങ്കേതനഗരങ്ങളായി
വേറുതിരിക്കേണം;
അബദ്ധവശാൽ
ഒരുത്തനെ
കൊന്നുപോയവൻ
അവിടേക്കു
ഓടിപ്പോകേണം.
12
കുലചെയ്തവൻ
സഭയുടെ
മുമ്പാകെ
വിസ്താരത്തിന്നു
നില്ക്കുംവരെ
അവൻ
പ്രതികാരകന്റെ
കയ്യാൽ
മരിക്കാതിരിക്കേണ്ടതിന്നു
അവ
സങ്കേതനഗരങ്ങൾ
ആയിരിക്കേണം.
13
നിങ്ങൾ
കൊടുക്കുന്ന
പട്ടണങ്ങളിൽ
ആറെണ്ണം
സങ്കേതനഗരം
ആയിരിക്കേണം.
14
യോർദ്ദാന്നക്കരെ
മൂന്നുപട്ടണവും
കനാൻ
ദേശത്തു
മൂന്നു
പട്ടണവും
കൊടുക്കേണം;
അവ
സങ്കേതനഗരങ്ങൾ
ആയിരിക്കേണം.
15
അബദ്ധവശാൽ
ഒരുത്തനെ
കൊല്ലുന്നവൻ
ഏവനും
അവിടേക്കു
ഓടിപ്പോകേണ്ടതിന്നു
ഈ
ആറുപട്ടണം
യിസ്രായേൽമക്കൾക്കും
പരദേശിക്കും
വന്നുപാർക്കുന്നവന്നും
സങ്കേതം
ആയിരിക്കേണം.
16
എന്നാൽ
ആരെങ്കിലും
ഇരുമ്പായുധംകൊണ്ടു
ഒരുത്തനെ
അടിച്ചിട്ടു
അവൻ
മരിച്ചുപോയാൽ
അവൻ
കുലപാതകൻ;
കുലപാതകൻ
മരണശിക്ഷ
അനുഭവിക്കേണം.
17
മരിപ്പാൻ
തക്കവണ്ണം
ആരെങ്കിലും
ഒരുത്തനെ
കല്ലെറിഞ്ഞിട്ടു
അവൻ
മരിച്ചുപോയാൽ
അവൻ
കുലപാതകൻ;
കുലപാതകൻ
മരണ
ശിക്ഷ
അനുഭവിക്കേണം.
18
അല്ലെങ്കിൽ
മരിപ്പാൻ
തക്കവണ്ണം
ആരെങ്കിലും
കയ്യിലിരുന്ന
മരയായുധംകൊണ്ടു
ഒരുത്തനെ
അടിച്ചിട്ടു
അവൻ
മരിച്ചുപോയാൽ
അവൻ
കുലപാതകൻ;
കുലപാതകൻ
മരണശിക്ഷ
അനുഭവിക്കേണം.
19
രക്തപ്രതികാരകൻ
തന്നേ
കുലപാതകനെ
കൊല്ലേണം;
അവനെ
കണ്ടുകൂടുമ്പോൾ
അവനെ
കൊല്ലേണം.
20
ആരെങ്കിലും
ദ്വേഷംനിമിത്തം
ഒരുത്തനെ
കുത്തുകയോ
കരുതിക്കൂട്ടി
അവന്റെമേൽ
വല്ലതും
എറികയോ
ചെയ്തിട്ടു
അവൻ
മരിച്ചുപോയാൽ,
21
അല്ലെങ്കിൽ
ശത്രുതയാൽ
കൈകൊണ്ടു
അവനെ
അടിച്ചിട്ടു
അവൻ
മരിച്ചുപോയാൽ
അവനെ
കൊന്നവൻ
മരണശിക്ഷ
അനുഭവിക്കേണം.
അവൻ
കുലപാതകൻ;
രക്തപ്രതികാരകൻ
കുലപാതകനെ
കണ്ടുകൂടുമ്പോൾ
കൊന്നുകളയേണം.
22
എന്നാൽ
ആരെങ്കിലും
ശത്രുതകൂടാതെ
പെട്ടെന്നു
ഒരുത്തനെ
കുത്തുകയോ
കരുതാതെ
വല്ലതും
അവന്റെ
മേൽ
എറിഞ്ഞുപോകയോ,
23
അവന്നു
ശത്രുവായിരിക്കാതെയും
അവന്നു
ദോഷം
വിചാരിക്കാതെയും
അവൻ
മരിപ്പാൻ
തക്കവണ്ണം
അവനെ
കാണാതെ
കല്ലു
എറികയോ
ചെയ്തിട്ടു
അവൻ
മരിച്ചു
പോയാൽ
24
കുലചെയ്തവന്നും
രക്തപ്രതികാരകന്നും
മദ്ധ്യേ
ഈ
ന്യായങ്ങളെ
അനുസരിച്ചു
സഭ
വിധിക്കേണം.
25
കുലചെയ്തവനെ
സഭ
രക്തപ്രതികാരകന്റെ
കയ്യിൽനിന്നു
രക്ഷിക്കേണം;
അവൻ
ഓടിപ്പോയിരുന്ന
സങ്കേതനഗരത്തിലേക്കു
അവനെ
മടക്കി
അയക്കേണം;
വിശുദ്ധതൈലത്താൽ
അഭിഷിക്തനായ
മഹാപുരോഹിതന്റെ
മരണംവരെ
അവൻ
അവിടെ
പാർക്കേണം.
26
എന്നാൽ
കുലചെയ്തവൻ
ഓടിപ്പോയിരുന്ന
സങ്കേതനഗരത്തിന്റെ
അതിർ
വിട്ടു
പുറത്തു
വരികയും
27
അവനെ
അവന്റെ
സങ്കേതനഗരത്തിന്റെ
അതിരിന്നു
പുറത്തുവെച്ചു
കണ്ടു
രക്തപ്രതികാരകൻ
കുലചെയ്തവനെ
കൊല്ലുകയും
ചെയ്താൽ
അവന്നു
രക്തപാതകം
ഇല്ല.
28
അവൻ
മഹാപുരോഹിതന്റെ
മരണംവരെ
തന്റെ
സങ്കേതനഗരത്തിൽ
പാർക്കേണ്ടിയിരുന്നു;
എന്നാൽ
കുലചെയ്തവന്നു
മഹാപുരോഹിതന്റെ
മരണശേഷം
തന്റെ
അവകാശഭൂമിയിലേക്കു
മടങ്ങിപ്പോകാം.
29
ഇതു
നിങ്ങൾക്കു
തലമുറതലമുറയായി
നിങ്ങളുടെ
സകലവാസസ്ഥലങ്ങളിലും
ന്യായവിധിക്കുള്ള
പ്രമാണം
ആയിരിക്കേണം.
30
ആരെങ്കിലും
ഒരുത്തനെ
കൊന്നാൽ
കുലപാതകൻ
സാക്ഷികളുടെ
വാമൊഴിപ്രകാരം
മരണശിക്ഷ
അനുഭവിക്കേണം;
എന്നാൽ
ഒരു
മനുഷ്യന്റെ
നേരെ
മരണശിക്ഷെക്കു
ഏകസാക്ഷിയുടെ
മൊഴി
മതിയാകുന്നതല്ല.
31
മരണയോഗ്യനായ
കുലപാതകന്റെ
ജീവന്നുവേണ്ടി
നിങ്ങൾ
വീണ്ടെടുപ്പു
വില
വാങ്ങരുതു;
അവൻ
മരണശിക്ഷ
തന്നേ
അനുഭവിക്കേണം.
32
സങ്കേതനഗരത്തിലേക്കു
ഓടിപ്പോയവൻ
പുരോഹിതന്റെ
മരണത്തിന്നു
മുമ്പെ
നാട്ടിൽ
മടങ്ങിവന്നു
പാർക്കേണ്ടതിന്നും
നിങ്ങൾ
വീണ്ടെടുപ്പുവില
വാങ്ങരുതു.
33
നിങ്ങൾ
പാർക്കുന്ന
ദേശം
അങ്ങനെ
അശുദ്ധമാക്കരുതു;
രക്തം
ദേശത്തെ
അശുദ്ധമാക്കുന്നു;
ദേശത്തിൽ
ചൊരിഞ്ഞ
രക്തത്തിന്നുവേണ്ടി
രക്തം
ചൊരിയിച്ചവന്റെ
രക്തത്താൽ
അല്ലാതെ
ദേശത്തിന്നു
പ്രായശ്ചിത്തം
സാദ്ധമല്ല.
34
അതു
കൊണ്ടു
ഞാൻ
അധിവസിക്കുന്ന
നിങ്ങളുടെ
പാർപ്പിടമായ
ദേശം
അശുദ്ധമാക്കരുതു;
യിസ്രായേൽമക്കളുടെ
മദ്ധ്യേ
യഹോവയായ
ഞാൻ
അധിവസിക്കുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References