സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
1 കൊരിന്ത്യർ 7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
Notes
No Verse Added
History
1 കൊരിന്ത്യർ 7:0 (11 50 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
1 കൊരിന്ത്യർ 7
1
നിങ്ങൾ
എഴുതി
അയച്ച
സംഗതികളെക്കുറിച്ചു
എന്റെ
അഭിപ്രായം
എന്തെന്നാൽ:
സ്ത്രീയെ
തൊടാതിരിക്കുന്നതു
മനുഷ്യന്നു
നല്ലതു.
2
എങ്കിലും
ദുർന്നടപ്പുനിമിത്തം
ഓരോരുത്തന്നു
സ്വന്തഭാര്യയും
ഓരോരുത്തിക്കു
സ്വന്തഭർത്താവും
ഉണ്ടായിരിക്കട്ടെ.
3
ഭർത്താവു
ഭാര്യക്കും
ഭാര്യ
ഭർത്താവിന്നും
കടംപെട്ടിരിക്കുന്നതു
ചെയ്യട്ടെ.
4
ഭാര്യയുടെ
ശരീരത്തിന്മേൽ
അവൾക്കല്ല
ഭർത്താവിന്നത്രേ
അധികാരമുള്ളതു;
അങ്ങനെ
ഭർത്താവിന്റെ
ശരീരത്തിന്മേൽ
അവന്നല്ല
ഭാര്യക്കത്രേ
അധികാരം.
5
പ്രാർത്ഥനെക്കു
അവസരമുണ്ടാവാൻ
ഒരു
സമയത്തേക്കു
പരസ്പരസമ്മതത്തോടെ
അല്ലാതെ
തമ്മിൽ
വേറുപെട്ടിരിക്കരുതു;
നിങ്ങളുടെ
അജിതേന്ദ്രിയത്വം
നിമിത്തം
സാത്താൻ
നിങ്ങളെ
പരീക്ഷിക്കാതിരിക്കേണ്ടതിന്നു
വീണ്ടും
ചേർന്നിരിപ്പിൻ.
6
ഞാൻ
ഇതു
കല്പനയായിട്ടല്ല
അനുവാദമായിട്ടത്രേ
പറയുന്നതു.
7
സകല
മനുഷ്യരും
എന്നെപ്പോലെ
ആയിരിക്കേണം
എന്നു
ഞാൻ
ഇച്ഛിക്കുന്നു.
എങ്കിലും
ഒരുവന്നു
ഇങ്ങനെയും
ഒരുവന്നു
അങ്ങനെയും
താന്താന്റെ
കൃപാവരം
ദൈവം
നല്കിയിരിക്കുന്നു.
8
വിവാഹം
കഴിയാത്തവരോടും
വിധവമാരോടും:
അവർ
എന്നെപ്പോലെ
പാർത്തുകൊണ്ടാൽ
അവർക്കു
കൊള്ളാം
എന്നു
ഞാൻ
പറയുന്നു.
9
ജിതേന്ദ്രിയത്വമില്ലെങ്കിലോ
അവർ
വിവാഹം
ചെയ്യട്ടെ;
അഴലുന്നതിനെക്കാൾ
വിവാഹം
ചെയ്യുന്നതു
നല്ലതു.
10
വിവാഹം
കഴിഞ്ഞവരോടോ
ഞാനല്ല
കർത്താവു
തന്നേ
കല്പിക്കുന്നതു:
11
ഭാര്യ
ഭർത്താവിനെ
വേറുപിരിയരുതു;
പിരിഞ്ഞു
എന്നു
വരികിലോ
വിവാഹംകൂടാതെ
പാർക്കേണം;
അല്ലെന്നു
വരികിൽ
ഭർത്താവോടു
നിരന്നുകൊള്ളേണം;
ഭർത്താവു
ഭാര്യയെ
ഉപേക്ഷിക്കയുമരുതു.
12
എന്നാൽ
ശേഷമുള്ളവരോടു
കർത്താവല്ല
ഞാൻ
തന്നേ
പറയുന്നതു:
ഒരു
സഹോദരന്നു
അവിശ്വാസിയായ
ഭാര്യ
ഉണ്ടായിരിക്കയും
അവൾ
അവനോടുകൂടെ
പാർപ്പാൻ
സമ്മതിക്കയും
ചെയ്താൽ
അവളെ
ഉപേക്ഷിക്കരുതു.
13
അവിശ്വസിയായ
ഭർത്താവുള്ള
ഒരു
സ്ത്രീയും,
അവൻ
അവളോടുകൂടെ
പാർപ്പാൻ
സമ്മതിക്കുന്നു
എങ്കിൽ,
ഭർത്താവിനെ
ഉപേക്ഷിക്കരുതു.
14
അവിശ്വാസിയായ
ഭർത്താവു
ഭാര്യ
മുഖാന്തരം
വിശുദ്ധീകരിക്കപ്പെട്ടും
അവിശ്വാസിയായ
ഭാര്യ
സഹോദരൻ
മുഖാന്തരം
വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു;
അല്ലെങ്കിൽ
നിങ്ങളുടെ
മക്കൾ
അശുദ്ധർ
എന്നു
വരും;
ഇപ്പോഴോ
അവർ
വിശുദ്ധർ
ആകുന്നു.
15
അവിശ്വാസി
വേറുപിരിയുന്നു
എങ്കിൽ
പിരിയട്ടെ;
ഈ
വകയിൽ
സഹോദരനോ
സഹോദരിയോ
ബദ്ധരായിരിക്കുന്നില്ല;
എന്നാൽ
സമാധാനത്തിൽ
ജീവിപ്പാൻ
ദൈവം
നമ്മെ
വിളിച്ചിരിക്കുന്നു.
16
സ്ത്രീയേ,
നീ
ഭർത്താവിന്നു
രക്ഷവരുത്തും
എന്നു
നിനക്കു
എങ്ങനെ
അറിയാം?
പുരുഷാ,
നീ
ഭാര്യക്കു
രക്ഷ
വരുത്തും
എന്നു
നിനക്കു
എങ്ങനെ
അറിയാം?
17
എന്നാൽ
ഓരോരുത്തന്നു
കർത്താവു
വിഭാഗിച്ചുകൊടുത്തതുപോലെയും
ഓരോരുത്തനെ
ദൈവം
വിളിച്ചതുപോലെയും
അവനവൻ
നടക്കട്ടെ;
ഇങ്ങനെ
ആകുന്നു
ഞാൻ
സകല
സഭകളിലും
ആജ്ഞാപിക്കുന്നതു.
18
ഒരുത്തൻ
പരിച്ഛേദനയോടെ
വിളിക്കപ്പെട്ടുവോ?
അഗ്രചർമ്മം
വരുത്തരുതു;
ഒരുത്തൻ
അഗ്രചർമ്മത്തോടെ
വിളിക്കപ്പെട്ടുവോ?
പരിച്ഛേദന
ഏൽക്കരുതു.
19
പരിച്ഛേദന
ഒന്നുമില്ല,
അഗ്രചർമ്മവും
ഒന്നുമില്ല,
ദൈവകല്പന
പ്രമാണിക്കുന്നതത്രേ
കാര്യം.
20
ഓരോരുത്തൻ
വിളിക്കപ്പെട്ട
സ്ഥിതിയിൽ
തന്നേ
വസിച്ചുകൊള്ളട്ടെ.
21
നീ
ദാസനായി
വിളിക്കപ്പെട്ടുവോ?
വ്യസനിക്കരുതു.
സ്വതന്ത്രൻ
ആകുവാൻ
കഴിയുമെങ്കിലും
അതിൽ
തന്നേ
ഇരുന്നുകൊൾക.
22
ദാസനായി
കർത്താവിൽ
വിളിക്കപ്പെട്ടവൻ
കർത്താവിന്റെ
സ്വതന്ത്രൻ
ആകുന്നു.
അങ്ങനെ
തന്നേ
സ്വതന്ത്രനായി
വിളിക്കപ്പെട്ടവൻ
ക്രിസ്തുവിന്റെ
ദാസനാകുന്നു.
23
നിങ്ങളെ
വിലെക്കുവാങ്ങിയിരിക്കുന്നു;
മനുഷ്യർക്കു
ദാസന്മാരാകരുതു.
24
സഹോദരന്മാരേ,
ഓരോരുത്തൻ
വിളിക്കപ്പെട്ട
സ്ഥിതിയിൽ
തന്നേ
ദൈവസന്നിധിയിൽ
വസിക്കട്ടെ.
25
കന്യകമാരെക്കുറിച്ചു
എനിക്കു
കർത്താവിന്റെ
കല്പനയില്ല;
എങ്കിലും
വിശ്വസ്തൻ
ആകുവാന്തക്കവണ്ണം
കർത്താവിന്റെ
കരുണ
ലഭിച്ചവനായി
ഞാൻ
അഭിപ്രായം
പറയുന്നു.
26
ഇപ്പോഴത്തെ
കഷ്ടത
നിമിത്തം
ഞാൻ
പറഞ്ഞതുപോലെ
മനുഷ്യൻ
അങ്ങനെ
തന്നേ
ഇരിക്കുന്നതു
അവന്നു
നന്നു
എന്നു
എനിക്കു
തോന്നുന്നു.
27
നീ
ഭാര്യയോടു
ബന്ധിക്കപ്പെട്ടിരിക്കുന്നുവോ?
വേറുപാടു
അന്വേഷിക്കരുതു.
നീ
ഭാര്യ
ഇല്ലാത്തവനോ?
ഭാര്യയെ
അന്വേഷിക്കരുതു.
28
നീ
വിവാഹം
ചെയ്താലും
ദോഷമില്ല;
കന്യകയും
വിവാഹം
ചെയ്താൽ
ദോഷമില്ല;
എങ്കിലും
ഇങ്ങനെയുള്ളവർക്കു
ജഡത്തിൽ
കഷ്ടത
ഉണ്ടാകും;
അതു
നിങ്ങൾക്കു
വരരുതു
എന്നു
എന്റെ
ആഗ്രഹം.
29
എന്നാൽ
സഹോദരന്മാരേ,
ഇതൊന്നു
ഞാൻ
പറയുന്നു:
കാലം
ചുരുങ്ങിയിരിക്കുന്നു;
30
ഇനി
ഭാര്യമാരുള്ളവർ
ഇല്ലാത്തവരെപ്പോലെയും
കരയുന്നവർ
കരയാത്തവരെപ്പോലെയും
സന്തോഷിക്കുന്നവർ
സന്തോഷിക്കാത്തവരെപ്പോലെയും
വിലെക്കു
വാങ്ങുന്നവർ
കൈവശമാക്കാത്തവരെപ്പോലെയും
31
ലോകത്തെ
അനുഭവിക്കുന്നവർ
അതിനെ
അനുഭവിക്കാത്തവരെപ്പോലെയും
ആയിരിക്കേണം.
ഈ
ലോകത്തിന്റെ
രൂപം
ഒഴിഞ്ഞുപോകുന്നുവല്ലോ.
32
നിങ്ങൾ
ചിന്താകുലമില്ലാത്തവരായിരിക്കേണം
എന്നു
ഞാൻ
ഇച്ഛിക്കുന്നു.
വിവാഹം
ചെയ്യാത്തവൻ
കർത്താവിനെ
എങ്ങനെ
പ്രസാദിപ്പിക്കും
എന്നുവെച്ചു
കർത്താവിന്നുള്ളതു
ചിന്തിക്കുന്നു;
33
വിവാഹം
ചെയ്തവൻ
ഭാര്യയെ
എങ്ങനെ
പ്രസാദിപ്പിക്കും
എന്നുവെച്ചു
ലോകത്തിന്നുള്ളതു
ചിന്തിക്കുന്നു.
34
അതുപോലെ
ഭാര്യയായവൾക്കും
കന്യകെക്കും
തമ്മിൽ
വ്യത്യാസം
ഉണ്ടു.
വിവാഹം
കഴിയാത്തവൾ
ശരീരത്തിലും
ആത്മാവിലും
വിശുദ്ധയാകേണ്ടതിന്നു
കർത്താവിന്നുള്ളതു
ചിന്തിക്കുന്നു;
വിവാഹം
കഴിഞ്ഞവൾ
ഭർത്താവിനെ
എങ്ങനെ
പ്രസാദിപ്പിക്കും
എന്നുവെച്ചു
ലോകത്തിന്നുള്ളതു
ചിന്തിക്കുന്നു.
35
ഞാൻ
ഇതു
നിങ്ങൾക്കു
കുടുക്കിടുവാനല്ല,
യോഗ്യത
വിചാരിച്ചും
നിങ്ങൾ
ചാപല്യം
കൂടാതെ
കർത്താവിങ്കൽ
സ്ഥിരമായ്
വസിക്കേണ്ടതിന്നും
നിങ്ങളുടെ
ഉപകാരത്തിന്നായിട്ടത്രേ
പറയുന്നതു.
36
എന്നാൽ
ഒരുത്തൻ
തന്റെ
കന്യകെക്കു
പ്രായം
കടന്നാൽ
താൻ
ചെയ്യുന്നതു
അയോഗ്യം
എന്നു
നിരൂപിക്കുന്നു
എങ്കിൽ
അങ്ങനെ
വേണ്ടിവന്നാൽ
ഇഷ്ടംപോലെ
ചെയ്യട്ടെ;
അവൻ
ദോഷം
ചെയ്യുന്നില്ല;
അവർ
വിവാഹം
ചെയ്യട്ടെ.
37
എങ്കിലും
നിർബ്ബന്ധമില്ലാതെ
തന്റെ
ഇഷ്ടം
നടത്തുവാൻ
അധികാരമുള്ളവനും
ഹൃദയത്തിൽ
സ്ഥിരതയുള്ളവനുമായ
ഒരുവൻ
തന്റെ
കന്യകയെ
സൂക്ഷിച്ചുകൊൾവാൻ
സ്വന്ത
ഹൃദയത്തിൽ
നിർണ്ണയിച്ചു
എങ്കിൽ
അവൻ
ചെയ്യുന്നതു
നന്നു.
38
അങ്ങനെ
ഒരുത്തൻ
തന്റെ
കന്യകയെ
വിവാഹം
കഴിപ്പിക്കുന്നതു
നന്നു;
വിവാഹം
കഴിപ്പിക്കാതിരിക്കുന്നതു
ഏറെ
നന്നു.
39
ഭർത്താവു
ജീവിച്ചിരിക്കുന്ന
കാലത്തോളം
സ്ത്രീ
ബന്ധിക്കപ്പെട്ടിരിക്കുന്നു;
ഭർത്താവു
മരിച്ചുപോയാൽ
തനിക്കു
മനസ്സുള്ളവനുമായി
വിവാഹം
കഴിവാൻ
സ്വാതന്ത്ര്യം
ഉണ്ടു;
കർത്താവിൽ
വിശ്വസിക്കുന്നവനുമായി
മാത്രമേ
ആകാവു.
40
എന്നാൽ
അവൾ
അങ്ങനെതന്നേ
പാർത്തുകൊണ്ടാൽ
ഭാഗ്യമേറിയവൾ
എന്നു
എന്റെ
അഭിപ്രായം;
ദൈവാത്മാവു
എനിക്കും
ഉണ്ടു
എന്നു
തോന്നുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References