സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 14:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Notes
No Verse Added
History
ഉല്പത്തി 14:20 (09 04 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 14:20
1
ശിനാർ
രാജാവായ
അമ്രാഫെൽ,
എലാസാർരാജാവായ
അർയ്യോക്,
ഏലാം
രാജാവായ
കെദൊർലായോമെർ,
ജാതികളുടെ
രാജാവായ
തീദാൽ
എന്നിവരുടെ
കാലത്തു
2
ഇവർ
സൊദോം
രാജാവായ
ബേരാ,
ഗൊമോരാരാജാവായ
ബിർശാ,
ആദ്മാരാജാവായ
ശിനാബ്,
സെബോയീം
രാജാവായ
ശെമേബെർ,
സോവർ
എന്ന
ബേലയിലെ
രാജാവു
എന്നിവരോടു
യുദ്ധം
ചെയ്തു.
3
ഇവരെല്ലാവരും
സിദ്ദീംതാഴ്വരിയിൽ
ഒന്നിച്ചുകൂടി.
അതു
ഇപ്പോൾ
ഉപ്പുകടലാകുന്നു.
4
അവർ
പന്ത്രണ്ടു
സംവത്സരം
കെദൊർലായോമെരിന്നു
കീഴടങ്ങിയിരിന്നു;
പതിമൂന്നാം
സംവത്സരത്തിൽ
മത്സരിച്ചു.
5
അതുകൊണ്ടു
പതിനാലാം
സംവത്സരത്തിൽ
കെദൊർലായോമെരും
അവനോടുകൂടെയുള്ള
രാജാക്കന്മാരുംവന്നു,
അസ്തെരോത്ത്
കർന്നയീമിലെ
രെഫായികളെയും
ഹാമിലെ
സൂസ്യരെയും
ശാവേകിർയ്യാത്തയീമിലെ
ഏമ്യരെയും
6
സേയീർമലയിലെ
ഹോർയ്യരെയും
മരുഭൂമിക്കു
സമീപമുള്ള
ഏൽപാരാൻ
വരെ
തോല്പിച്ചു.
7
പിന്നെഅവർ
തിരിഞ്ഞു
കാദേശ്
എന്ന
ഏൻ
മിശ്പാത്തിൽവന്നു
അമലേക്യരുടെ
ദേശമൊക്കെയും
ഹസെസോൻ-താമാരിൽ
പാർത്തിരുന്ന
അമോർയ്യരെയും
കൂടെ
തോല്പിച്ചു.
8
അപ്പോൾ
സൊദോംരാജാവും
ഗൊമോരാരാജാവും
ആദ്മാരാജാവും
സെബോയീംരാജാവും
സോവർ
എന്ന
ബേലയിലെ
രാജാവും
പുറപ്പെട്ടു
സിദ്ധീംതാഴ്വരയിൽ
വെച്ചു
9
ഏലാംരാജാവായ
കെദൊർലായോമെർ,
ജാതികളുടെ
രാജാവായ
തീദാൽ,
ശിനാർരാജാവായ
അമ്രാഫെൽ,
എലാസാർ
രാജാവായ
അർയ്യോൿ
എന്നിവരുടെ
നേരെ
പട
നിരത്തി;
നാലു
രാജാക്കന്മാർ
അഞ്ചു
രാജാക്കന്മാരുടെ
നേരെ
തന്നെ.
10
സിദ്ദീംതാഴ്വരയിൽ
കീൽകുഴികൾ
വളരെയുണ്ടായിരുന്നു;
സൊദോംരാജാവും
ഗൊമോരാ
രാജാവും
ഓടിപ്പോയി
അവിടെ
വീണു;
ശേഷിച്ചവർ
പർവ്വതത്തിലേക്കു
ഓടിപ്പോയി.
11
സൊദോമിലും
ഗൊമോരയിലും
ഉള്ള
സമ്പത്തും
ഭക്ഷണ
സാധനങ്ങളും
എല്ലാം
അവർഎടുത്തുകൊണ്ടുപോയി.
12
അബ്രാമിന്റെ
സഹോദരന്റെ
മകനായി
സൊദോമിൽ
പാർത്തിരുന്ന
ലോത്തിനെയും
അവന്റെ
സമ്പത്തിനെയും
അവർ
കൊണ്ടുപോയി.
13
ഓടിപ്പോന്ന
ഒരുത്തൻ
വന്നു
എബ്രായനായ
അബ്രാമിനെ
അറിയിച്ചു.
അവൻ
എശ്ക്കോലിന്റെയും
ആനേരിന്റെയും
സഹോദരനായി
അമോർയ്യനായ
മമ്രേയുടെ
തോപ്പിൽ
പാർത്തിരുന്നു;
അവർ
അബ്രാമിനോടു
സഖ്യത
ചെയ്തവർ
ആയിരുന്നു.
14
തന്റെ
സഹോദരനെ
ബദ്ധനാക്കികൊണ്ടു
പോയി
എന്നു
അബ്രാം
കേട്ടപ്പോൾ
അവൻ
തന്റെ
വീട്ടിൽ
ജനിച്ചവരും
അഭ്യാസികളുമായ
മുന്നൂറ്റിപതിനെട്ടു
പേരെ
കൂട്ടിക്കൊണ്ടു
ദാൻവരെ
പിന്തുടർന്നു.
15
രാത്രിയിൽ
അവനും
അവന്റെ
ദാസന്മാരും
അവരുടെ
നേരെ
ഭാഗംഭാഗമായി
പിരിഞ്ഞു
ചെന്നു
അവരെ
തോല്പിച്ചു
ദമ്മേശെക്കിന്റെ
ഇടത്തുഭാഗത്തുള്ള
ഹോബാവരെ
അവരെ
പിന്തുടർന്നു.
16
അവൻ
സമ്പത്തൊക്കെയും
മടക്കിക്കൊണ്ടു
വന്നു;
തന്റെ
സഹോദരനായ
ലോത്തിനെയും
അവന്റെ
സമ്പത്തിനെയും
സ്ത്രീകളെയും
ജനത്തെയും
കൂടെ
മടക്കിക്കൊണ്ടുവന്നു.
17
അവൻ
കെദൊർലായോമെരിനെയും
കൂടെയുള്ള
രാജാക്കന്മാരെയും
തോല്പിച്ചിട്ടു
മടങ്ങിവന്നപ്പോൾ
സൊദോംരാജാവു
രാജതാഴ്വര
എന്ന
ശാവേതാഴ്വരവരെ
അവനെ
എതിരേറ്റുചെന്നു.
18
ശാലേംരാജാവായ
മൽക്കീസേദെൿ
അപ്പവും
വീഞ്ഞുംകൊണ്ടുവന്നു;
അവൻ
അത്യുന്നതനായ
ദൈവത്തിന്റെ
പുരോഹിതനായിരുന്നു.
19
അവൻ
അവനെ
അനുഗ്രഹിച്ചു:
സ്വർഗ്ഗത്തിന്നും
ഭൂമിക്കും
നാഥനായി
അത്യുന്നതനായ
ദൈവത്താൽ
അബ്രാം
അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
20
നിന്റെ
ശത്രുക്കളെ
നിന്റെ
കൈയില്‍
ഏല്പിച്ച
അത്യുന്നതനായ
ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ
എന്നു
പറഞ്ഞു.
അവന്നു
അബ്രാം
സകലത്തിലും
ദശാംശം
കൊടുത്തു.
21
സൊദോംരാജാവു
അബ്രാമിനോടു:
ആളുകളെ
എനിക്കു
തരിക;
സമ്പത്തു
നീ
എടുത്തുകൊൾക
എന്നുപറഞ്ഞു.
22
അതിന്നു
അബ്രാം
സൊദോംരാജാവിനോടുപറഞ്ഞതു:
ഞാൻ
അബ്രാമിനെ
സമ്പന്നനാക്കിയെന്നു
നീ
പറയാതിരിപ്പാൻ
ഞാൻ
ഒരു
ചരടാകട്ടെ
ചെരിപ്പുവാറാകട്ടെ
നിനക്കുള്ളതിൽ
യാതൊന്നുമാകട്ടെ
എടുക്കയില്ല
എന്നു
ഞാൻ
23
സ്വർഗ്ഗത്തിന്നും
ഭൂമിക്കും
നാഥനായി
അത്യുന്നതദൈവമായ
യഹോവയിങ്കലേക്കു
കൈ
ഉയർത്തിസത്യം
ചെയ്യുന്നു.
24
ബാല്യക്കാർ
ഭക്ഷിച്ചതും
എന്നോടുകൂടെ
വന്ന
ആനേർ,
എശ്ക്കോൽ,
മമ്രേ
എന്നീ
പുരുഷന്മാരുടെ
ഓഹരിയും
മാത്രമേ
വേണ്ടു;
ഇവർ
തങ്ങളുടെ
ഓഹരി
എടുത്തുകൊള്ളട്ടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References