സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 19:18
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Notes
No Verse Added
History
ഉല്പത്തി 19:18 (11 24 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 19:18
1
ആ
രണ്ടുദൂതന്മാർ
വൈകുന്നേരത്തു
സൊദോമിൽ
എത്തി;
ലോത്ത്
സൊദോംപട്ടണ
വാതിൽക്കൽ
ഇരിക്കയായിരുന്നു;
അവരെ
കാണ്ടിട്ടു
ലോത്ത്
എഴുന്നേറ്റു
എതിരേറ്റു
ചെന്നു
നിലംവരെ
കുനിഞ്ഞു
നമസ്കരിച്ചു:
2
യജമാനന്മാരേ,
അടിയന്റെ
വീട്ടിൽ
വന്നു
നിങ്ങളുടെ
കാലുകളെ
കഴുകി
രാപാർപ്പിൻ;
കാലത്തു
എഴുന്നേറ്റു
നിങ്ങളുടെ
വഴിക്കു
പോകയുമാം
എന്നു
പറഞ്ഞതിന്നു:
അല്ല,
ഞങ്ങൾ
വീഥിയിൽ
തന്നേ
രാപാർക്കും
എന്നു
അവർ
പറഞ്ഞു.
3
അവൻ
അവരെ
ഏറ്റവും
നിർബന്ധിച്ചു;
അപ്പോൾ
അവർ
അവന്റെ
അടുക്കൽ
തിരിഞ്ഞു
അവന്റെ
വീട്ടിൽ
ചെന്നു;
അവൻ
അവർക്കു
വിരുന്നൊരുക്കി,
പുളിപ്പില്ലാത്ത
അപ്പം
ചുട്ടു;
അവർ
ഭക്ഷണം
കഴിച്ചു.
4
അവർ
ഉറങ്ങുവാൻ
പോകുമ്മുമ്പെ
സൊദോംപട്ടണത്തിലെ
പുരുഷന്മാർ
സകല
ഭാഗത്തുനിന്നും
ആബാലവൃദ്ധം
എല്ലാവരുംവന്നു
വീടു
വളഞ്ഞു.
5
അവർ
ലോത്തിനെ
വിളിച്ചു:
ഈരാത്രി
നിന്റെ
അടുക്കൽ
വന്ന
പുരുഷന്മാർ
എവിടെ?
ഞങ്ങൾ
അവരെ
ഭോഗിക്കേണ്ടതിന്നു
ഞങ്ങളുടെ
അടുക്കൽ
പുറത്തു
കൊണ്ടുവാ
എന്നു
അവനോടു
പറഞ്ഞു.
6
ലോത്ത്
വാതിൽക്കൽ
അവരുടെ
അടുക്കൽ
പുറത്തു
ചെന്നു,
കതകു
അടെച്ചുംവെച്ചു:
7
സഹോദരന്മാരേ,
ഇങ്ങനെ
ദോഷം
ചെയ്യരുതേ.
8
പുരുഷൻ
തൊടാത്ത
രണ്ടു
പുത്രിമാർ
എനിക്കുണ്ടു;
അവരെ
ഞാൻ
നിങ്ങളുടെ
അടുക്കൽ
പുറത്തു
കൊണ്ടുവരാം;
നിങ്ങൾക്കു
ബോധിച്ചതുപോലെ
അവരോടു
ചെയ്തുകൊൾവിൻ;
ഈ
പുരുഷന്മാരോടു
മാത്രം
ഒന്നും
ചെയ്യരുതേ;
ഇതിന്നായിട്ടല്ലോ
അവർ
എന്റെ
വീട്ടിന്റെ
നിഴലിൽ
വന്നതു
എന്നു
പറഞ്ഞു.
9
മാറിനിൽക്ക
എന്നു
അവർ
പറഞ്ഞു.
ഇവനൊരുത്തൻ
പരദേശിയായി
വന്നു
പാർക്കുന്നു;
ന്യായംവിധിപ്പാനും
ഭാവിക്കുന്നു.
ഇപ്പോൾ
ഞങ്ങൾ
അവരോടു
ഭാവിച്ചതിലധികം
നിന്നോടു
ദോഷം
ചെയ്യും
എന്നും
അവർ
പറഞ്ഞു
ലോത്തിനെ
ഏറ്റവും
തിക്കി
വാതിൽ
പൊളിപ്പാൻ
അടുത്തു.
10
അപ്പോൾ
ആ
പുരുാഷന്മാർ
കൈ
പുറത്തോട്ടു
നീട്ടി
ലോത്തിനെ
തങ്ങളുടെ
അടുക്കൽ
അകത്തു
കയറ്റി
വാതിൽഅടെച്ചു,
11
വാതിൽക്കൽ
ഉണ്ടായിരുന്ന
പുരുഷന്മാർക്കു
അബാലവൃദ്ധം
അന്ധത
പിടിപ്പിച്ചു.
അതുകൊണ്ടു
അവർ
വാതിൽ
തപ്പി
നടന്നു
വിഷമിച്ചു.
12
ആ
പുരുഷന്മാർ
ലോത്തിനോടു:
ഇവിടെ
നിനക്കു
മറ്റു
വല്ലവരുമുണ്ടോ?
മരുമക്കളോ
പുത്രന്മാരോ
പുത്രിമാരോ
ഇങ്ങനെ
പട്ടണത്തിൽ
നിനക്കുള്ളവരെയൊക്കെയും
ഈ
സ്ഥലത്തുനിന്നു
കൊണ്ടുപൊയ്ക്കെൾക;
13
ഇവരെക്കുറിച്ചുള്ള
ആവലാധി
യഹോവയുടെ
മുമ്പാകെ
വലുതായിത്തീർന്നിരിക്കകൊണ്ടു
ഞങ്ങൾ
ഈ
സ്ഥലത്തെ
നശിപ്പിക്കും.
അതിനെ
നശിപ്പിപ്പാൻ
യഹോവ
ഞങ്ങളെ
അയച്ചിരിക്കുന്നു
എന്നു
പറഞ്ഞു.
14
അങ്ങനെ
ലോത്ത്
ചെന്നു
തന്റെ
പുത്രിമാരെ
വിവാഹം
ചെയ്‍വാനുള്ള
മരുമക്കളോടു
സംസാരിച്ചു:
നിങ്ങൾ
എഴുന്നേറ്റു
ഈ
സ്ഥലം
വിട്ടു
പുറപ്പെടുവിൻ;
യഹോവ
ഈ
പട്ടണം
നശിപ്പിക്കും
എന്നു
പറഞ്ഞു.
എന്നാൽ
അവൻ
കളി
പറയുന്നു
എന്നു
അവന്റെ
മരുമക്കൾക്കു
തോന്നി.
15
ഉഷസ്സായപ്പോൾ
ദൂതന്മാർ
ലോത്തിനെ
ബദ്ധപ്പെടുത്തി:
ഈ
പട്ടണത്തിന്റെ
അകൃത്യത്തിൽ
നശിക്കാതിരിപ്പാൻ
എഴുന്നേറ്റു
നിന്റെ
ഭാര്യയെയും
ഇവിടെ
കാണുന്ന
നിന്റെ
രണ്ടു
പുത്രിമാരെയും
കൂട്ടിക്കൊണ്ടുപൊയ്ക്കൾക
എന്നു
പറഞ്ഞു.
16
അവൻ
താമസിച്ചപ്പോൾ,
യഹോവ
അവനോടു
കരുണ
ചെയ്കയാൽ,
ആ
പുരുഷന്മാർ
അവനെയും
ഭാര്യയെയും
രണ്ടു
പുത്രിമാരെയും
കൈക്കു
പിടിച്ചു
പട്ടണത്തിന്റെ
പുറത്തു
കൊണ്ടുപോയിആക്കി.
17
അവരെ
പുറത്തു
കൊണ്ടുവന്ന
ശേഷം
അവൻ:
ജീവരക്ഷെക്കായി
ഓടിപ്പോക:
പുറകോട്ടു
നോക്കരുതു;
ഈ
പ്രദേശത്തെങ്ങും
നിൽക്കയുമരുതു;
നിനക്കു
നാശം
ഭവിക്കാതിരിപ്പാൻ
പർവ്വതത്തിലേക്കു
ഓടിപ്പോക
എന്നുപറഞ്ഞു.
18
ലോത്ത്
അവരോടു
പറഞ്ഞതു:
അങ്ങനെയല്ല
കർത്താവേ;
19
നിനക്കു
അടിയനോടു
കൃപ
തോന്നിയല്ലോ;
എന്റെ
ജീവനെ
രക്ഷിപ്പാൻ
എനിക്കു
വലിയ
കൃപ
നീ
കാണിച്ചിരിക്കുന്നു;
പർവ്വതത്തിൽ
ഓടി
എത്തുവാൻ
എനിക്കു
കഴികയില്ല;
പക്ഷേ
എനിക്കു
ദോഷം
തട്ടി
മരണം
ഭവിക്കും.
20
ഇതാ,
ഈ
പട്ടണം
സമീപമാകുന്നു;
അവിടേക്കു
എനിക്കു
ഓടാം;
അതു
ചെറിയതുമാകുന്നു;
ഞാൻ
അവിടേക്കു
ഓടിപ്പേകട്ടെ.
അതു
ചെറിയതല്ലോ;
എന്നാൽ
എനിക്കു
ജീവരക്ഷ
ഉണ്ടാകും.
21
അവൻ
അവനോടു:
ഇക്കാര്യത്തിലും
ഞാൻ
നിന്നെ
കടാക്ഷിച്ചിരിക്കുന്നു;
നീ
പറഞ്ഞ
പട്ടണം
ഞാൻ
മറിച്ചുകളകയില്ല.
22
ബദ്ധപ്പെട്ടു
അവിടേക്കു
ഓടിപ്പോക;
നീ
അവിടെ
എത്തുവോളം
എനിക്കു
ഒന്നും
ചെയ്‍വാൻ
കഴികയില്ല
എന്നു
പറഞ്ഞു.
അതു
കൊണ്ടു
ആ
പട്ടണത്തിന്നു
സോവർ
എന്നു
പേരായി.
23
ലോത്ത്
സോവരിൽ
കടന്നപ്പോൾ
സൂര്യൻ
ഉദിച്ചിരുന്നു.
24
യഹോവ
സൊദോമിന്റെയും
ഗൊമോരയുടെയും
മേൽ
യഹോവയുടെ
സന്നിധിയിൽനിന്നു,
ആകാശത്തു
നിന്നു
തന്നെ,
ഗന്ധകവും
തീയും
വർഷിപ്പിച്ചു.
25
ആ
പട്ടണങ്ങൾക്കും
പ്രദേശത്തിന്നും
മുഴുവനും
ആ
പട്ടണങ്ങളിലെ
സകലനിവാസികൾക്കും
നിലത്തെ
സസ്യങ്ങൾക്കും
ഉന്മൂലനാശം
വരുത്തി.
26
ലോത്തിന്റെ
ഭാര്യ
അവന്റെ
പിന്നിൽനിന്നു
തിരിഞ്ഞുനോക്കി
ഉപ്പുതൂണായി
ഭവിച്ചു.
27
അബ്രാഹാം
രാവിലെ
എഴുന്നേറ്റു
താൻ
യഹോവയുടെ
സന്നിധിയിൽ
നിന്നിരുന്ന
സ്ഥലത്തു
ചെന്നു,
28
സൊദോമിന്നും
ഗൊമോരെക്കും
ആ
പ്രദേശത്തിലെ
സകലദിക്കിന്നും
നേരെ
നോക്കി,
ദേശത്തിലെ
പുക
തീച്ചൂളയിലെ
പുകപോലെ
പൊങ്ങുന്നതു
കണ്ടു.
29
എന്നാൽ
ആ
പ്രദേശത്തിലെപട്ടണങ്ങളെ
നശിപ്പിക്കുമ്പോൾ
ദൈവം
അബ്രാഹാമിനെ
ഓർത്തു
ലോത്ത്
പാർത്ത
പട്ടണങ്ങൾക്കു
ഉന്മൂലനാശം
വരുത്തുകയിൽ
ലോത്തിനെ
ആ
ഉന്മൂലനാശത്തിൽനിന്നു
വിടുവിച്ചു.
30
അനന്തരം
ലോത്ത്
സോവർ
വിട്ടുപോയി;
അവനും
അവന്റെ
രണ്ടു
പുത്രിമാരും
പർവ്വതത്തിൽ
ചെന്നു
പാർത്തു;
സോവരിൽ
പാർപ്പാൻ
അവൻ
ഭയപ്പെട്ടു;
അവനും
അവന്റെ
രണ്ടു
പുത്രിമാരും
ഒരു
ഗുഹയിൽ
പാർത്തു.
31
അങ്ങനെയിരിക്കുമ്പോൾ
മൂത്തവൾ
ഇളയവളോടു:
നമ്മുടെ
അപ്പൻ
വൃദ്ധനായിരിക്കുന്നു;
ഭൂമിയിൽ
എല്ലാടവും
ഉള്ള
നടപ്പുപോലെ
നമ്മുടെ
അടുക്കൽ
വരുവാൻ
ഭൂമിയിൽ
ഒരു
പുരുഷനും
ഇല്ല.
32
വരിക;
അപ്പനാൽ
സന്തതി
ലഭിക്കേണ്ടതിന്നു
അവനെ
വീഞ്ഞുകുടിപ്പിച്ചു
അവനോടുകൂടെ
ശയിക്ക
എന്നു
പറഞ്ഞു.
33
അങ്ങനെ
അന്നു
രാത്രി
അവർ
അപ്പനെ
വീഞ്ഞുകുടിപ്പിച്ചു;
മൂത്തവൾ
അകത്തു
ചെന്നു
അപ്പനോടുകൂടെ
ശയിച്ചു;
അവൾ
ശയിച്ചതും
എഴുന്നേറ്റതും
അവൻ
അറിഞ്ഞില്ല.
34
പിറ്റെന്നാൾ
മൂത്തവൾ
ഇളയവളോടു:
ഇന്നലെ
രാത്രി
ഞാൻ
അപ്പനോടുകൂടെ
ശയിച്ചു;
നാം
അവനെ
ഇന്നു
രാത്രിയും
വീഞ്ഞു
കുടിപ്പിക്ക;
അപ്പനാൽ
സന്തതി
ലഭിക്കേണ്ടതിന്നു
നീയും
അകത്തുചെന്നു
അവനോടു
കൂടെ
ശയിക്ക
എന്നു
പറഞ്ഞു.
35
അങ്ങനെ
അന്നു
രാത്രിയും
അവർ
അപ്പനെ
വീഞ്ഞു
കുടിപ്പിച്ചു;
ഇളയവൾ
ചെന്നു
അവനോടു
കൂടെ
ശയിച്ചു;
അവൾ
ശയിച്ചതും
എഴുന്നേറ്റതും
അവൻ
അറിഞ്ഞില്ല.
36
ഇങ്ങനെ
ലോത്തിന്റെ
രണ്ടു
പുത്രിമാരും
അപ്പനാൽ
ഗർഭം
ധരിച്ചു.
37
മൂത്തവൾ
ഒരു
മകനെ
പ്രസവിച്ചു
അവന്നു
മോവാബ്
എന്നു
പേരിട്ടു;
അവൻ
ഇന്നുള്ള
മോവാബ്യർക്കു
പിതാവു.
38
ഇളയവളും
ഒരു
മകനെ
പ്രസവിച്ചു;
അവന്നു
ബെൻ-അമ്മീ
എന്നു
പേരിട്ടു;
അവൻ
ഇന്നുള്ള
അമ്മോന്യർക്കു
പിതാവു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References