സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 9:13
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
യെശയ്യാ 9:13 (11 48 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 9:13
1
എന്നാൽ
കഷ്ടതയിൽ
ഇരുന്ന
ദേശത്തിന്നു
തിമിരം
നിൽക്കയില്ല;
പണ്ടു
അവൻ
സെബൂലൂൻ
ദേശത്തിന്നു
നഫ്താലിദേശത്തിന്നും
ഹീനത
വരുത്തിയെങ്കിലും
പിന്നത്തേതിൽ
അവൻ
കടൽവഴിയായി
യോർദ്ദാന്നക്കരെയുള്ള
ജാതികളുടെ
മണ്ഡലത്തിന്നു
മഹത്വം
വരുത്തും.
2
ഇരുട്ടിൽ
നടന്ന
ജനം
വലിയൊരു
വെളിച്ചം
കണ്ടു;
അന്ധതമസ്സുള്ള
ദേശത്തു
പാർത്തവരുടെ
മേൽ
പ്രകാശം
ശോഭിച്ചു.
3
നീ
വർദ്ധിപ്പിച്ചിട്ടില്ലാത്ത
ജാതിയെ
വർദ്ധിപ്പിക്കുന്നു;
അവർ
നിന്റെ
സന്നിധിയിൽ
സന്തോഷിക്കുന്ന
സന്തോഷം
കൊയ്ത്തുകാലത്തിലെ
സന്തോഷംപോലെയും
കൊള്ളപങ്കിടുമ്പോൾ
ആനന്ദിക്കുന്നതു
പോലെയും
ആകുന്നു.
4
അവൻ
ചുമക്കുന്ന
നുകവും
അവന്റെ
ചുമലിലെ
കോലും
അവനെ
ദണ്ഡിപ്പിക്കുന്നവന്റെ
വടിയും
മിദ്യാന്റെ
നാളിലെപ്പോലെ
നീ
ഒടിച്ചുകളഞ്ഞിരിക്കുന്നു.
5
ഒച്ചയോടെ
ചവിട്ടി
നടക്കുന്ന
യോദ്ധാവിന്റെ
ചെരിപ്പൊക്കെയും
രക്തംപിരണ്ട
വസ്ത്രവും
വിറകുപോലെ
തീക്കു
ഇരയായിത്തീരും.
6
നമുക്കു
ഒരു
ശിശു
ജനിച്ചിരിക്കുന്നു;
നമുക്കു
ഒരു
മകൻ
നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം
അവന്റെ
തോളിൽ
ഇരിക്കും;
അവന്നു
അത്ഭുതമന്ത്രി,
വീരനാം
ദൈവം,
നിത്യപിതാവു,
സമാധാന
പ്രഭു
എന്നു
പേർ
വിളിക്കപ്പെടും.
7
അവന്റെ
ആധിപത്യത്തിന്റെ
വർദ്ധനെക്കും
സമാധാനത്തിന്നും
അവസാനം
ഉണ്ടാകയില്ല;
ദാവീദിന്റെ
സിംഹാസനത്തിലും
അവന്റെ
രാജത്വത്തിലും
ഇന്നുമുതൽ
എന്നെന്നേക്കും
അവൻ
അതിനെ
ന്യായത്തോടും
നീതിയോടും
കൂടെ
സ്ഥാപിച്ചു
നിലനിർത്തും;
സൈന്യങ്ങളുടെ
യഹോവയുടെ
തീക്ഷ്ണത
അതിനെ
നിവർത്തിക്കും.
8
കർത്താവു
യാക്കോബിൽ
ഒരു
വചനം
അയച്ചു;
അതു
യിസ്രായേലിന്മേൽ
വീണും
ഇരിക്കുന്നു.
9
ഇഷ്ടികകൾ
വീണുപോയി
എങ്കിലും
ഞങ്ങൾ
വെട്ടുകല്ലുകൊണ്ടു
പണിയും;
കാട്ടത്തികളെ
വെട്ടിക്കളഞ്ഞു
എങ്കിലും
ഞങ്ങൾ
അവെക്കു
പകരം
ദേവദാരുക്കളെ
നട്ടുകൊള്ളും
10
എന്നിങ്ങനെ
ഡംഭത്തോടും
ഹൃദയഗർവ്വത്തോടുംകൂടെ
പറയുന്ന
എഫ്രയീമും
ശമർയ്യനിവാസികളുമായ
ജനമൊക്കെയും
അതു
അറിയും.
11
അതുകൊണ്ടു
യഹോവ
രെസീന്റെ
വൈരികളെ
അവന്റെ
നേരെ
ഉയർത്തി,
അവന്റെ
ശത്രുക്കളെ
ഇളക്കിവിട്ടിരിക്കുന്നു.
12
അരാമ്യർ
കിഴക്കും
ഫെലിസ്ത്യർ
പടിഞ്ഞാറും
തന്നേ;
അവർ
യിസ്രായേലിനെ
വായ്
പിളർന്നു
വിഴുങ്ങിക്കളയും.
ഇതെല്ലാംകൊണ്ടും
അവന്റെ
കോപം
അടങ്ങാതെ
അവന്റെ
കൈ
ഇനിയും
നീട്ടിയിരിക്കും.
13
എന്നിട്ടും
ജനം
തങ്ങളെ
അടിക്കുന്നവങ്കലേക്കു
തിരിയുന്നില്ല;
സൈന്യങ്ങളുടെ
യഹോവയെ
അന്വേഷിക്കുന്നതുമില്ല.
14
അതുകൊണ്ടു
യഹോവ
യിസ്രായേലിൽനിന്നു
തലയും
വാലും
പനമ്പട്ടയും
പോട്ടപ്പുല്ലും
ഒരു
ദിവസത്തിൽ
തന്നേ
ഛേദിച്ചുകളയും.
15
മൂപ്പനും
മൂന്യപുരുഷനും
തന്നേ
തല;
അസത്യം
ഉപദേശിക്കുന്ന
പ്രവാചകൻ
തന്നേ
വാൽ.
16
ഈ
ജനത്തെ
നടത്തുന്നവർ
അവരെ
തെറ്റിച്ചുകളയുന്നു;
അവരാൽ
നടത്തപ്പെടുന്നവർ
നശിച്ചുപോകുന്നു.
17
അതുകൊണ്ടു
കർത്താവു
അവരുടെ
യൌവനക്കാരിൽ
സന്തോഷിക്കയില്ല;
അവരുടെ
അനാഥന്മാരോടും
വിധവമാരോടും
അവന്നു
കരുണ
തോന്നുകയുമില്ല;
എല്ലാവരും
വഷളന്മാരും
ദുഷ്കർമ്മികളും
ആകുന്നു;
എല്ലാവായും
ഭോഷത്വം
സംസാരിക്കുന്നു.
ഇതു
എല്ലാം
കൊണ്ടും
അവന്റെ
കോപം
അടങ്ങാതെ
അവന്റെ
കൈ
ഇനിയും
നീട്ടിയിരിക്കും.
18
ദുഷ്ടത
തീപോലെ
ജ്വലിക്കുന്നു;
അതു
പറക്കാരയും
മുള്ളും
ദഹിപ്പിക്കുന്നു;
വനത്തിലെ
പള്ളക്കാടുകളിൽ
കത്തുന്നു;
പുകത്തൂണുകളായി
ഉരുണ്ടുപൊങ്ങും.
19
സൈന്യങ്ങളുടെ
യഹോവയുടെ
കോപംനിമിത്തം
ദേശം
ദഹിച്ചുപോയിരിക്കുന്നു;
ജനവും
തീക്കു
ഇരയായിരിക്കുന്നു;
ഒരുത്തനും
തന്റെ
സഹോദരനെ
ആദരിക്കുന്നില്ല.
20
ഒരുത്തൻ
വലത്തുഭാഗം
കടിച്ചുപറിച്ചിട്ടും
വിശന്നിരിക്കും;
ഇടത്തുഭാഗവും
തിന്നും;
തൃപ്തിവരികയുമില്ല;
ഓരോരുത്തൻ
താന്താന്റെ
ഭുജത്തിന്റെ
മാംസം
തിന്നുകളയുന്നു.
21
മനശ്ശെ
എഫ്രയീമിനെയും
എഫ്രയീം
മനശ്ശെയെയും
തന്നേ;
അവർ
ഇരുവരും
യെഹൂദെക്കു
വിരോധമായിരിക്കുന്നു.
ഇതെല്ലാംകൊണ്ടും
അവന്റെ
കോപം
അടങ്ങാതെ
അവന്റെ
കൈ
ഇനിയും
നീട്ടിയിരിക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References