സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 24
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
യെശയ്യാ 24:0 (10 18 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 24
1
യഹോവ
ഭൂമിയെ
നിർജ്ജനവും
ശൂന്യവും
ആക്കി
കീഴ്മേൽ
മറിക്കയും
അതിലെ
നിവാസികളെ
ചിതറിക്കയും
ചെയ്യും.
2
ജനത്തിന്നും
പുരോഹിതന്നും,
ദാസന്നും
യജമാനന്നും,
ദാസിക്കും,
യജമാനത്തിക്കും,
കൊള്ളുന്നവന്നും
വില്ക്കുന്നവന്നും,
കടം
കൊടുക്കുന്നവന്നും
കടം
വാങ്ങുന്നവന്നും,
പലിശ
വാങ്ങുന്നവന്നും
പലിശ
കൊടുക്കുന്നവന്നും
ഒരുപോലെ
ഭവിക്കും.
3
ഭൂമി
അശേഷം
നിർജ്ജനമായും
കവർച്ചയായും
പോകും;
യഹോവയല്ലോ
ഈ
വചനം
അരുളിച്ചെയ്തിരിക്കുന്നതു.
4
ഭൂമി
ദുഃഖിച്ചു
വാടിപ്പോകുന്നു;
ഭൂതലം
ക്ഷയിച്ചു
വാടിപ്പോകുന്നു;
5
ഭൂമിയിലെ
ഉന്നതന്മാർ
ക്ഷീണിച്ചുപോകുന്നു.
ഭൂമി
അതിലെ
നിവാസികളാൽ
മലിനമായിരിക്കുന്നു;
അവർ
പ്രാമണങ്ങളെ
ലംഘിച്ചു
ചട്ടത്തെ
മറിച്ചു
നിത്യനിയമത്തിന്നു
ഭംഗം
വരുത്തിയിരിക്കുന്നു.
6
അതുകൊണ്ടു
ഭൂമി
ശാപഗ്രസ്തമായി
അതിൽ
പാർക്കുന്നവർ
ശിക്ഷ
അനുഭവിക്കുന്നു;
അതുകൊണ്ടു
ഭൂവാസികൾ
ദഹിച്ചുപോയി
ചുരുക്കംപേർ
മാത്രം
ശേഷിച്ചിരിക്കുന്നു.
7
പുതുവീഞ്ഞു
ദുഃഖിക്കുന്നു;
മുന്തിരിവള്ളി
വാടുന്നു;
സന്തുഷ്ടമാനസന്മാരൊക്കെയും
നെടുവീർപ്പിടുന്നു.
8
തപ്പുകളുടെ
ആനന്ദം
നിന്നുപോകുന്നു;
ഉല്ലസിക്കുന്നവരുടെ
ഘോഷം
തീർന്നുപോകുന്നു;
കിന്നരത്തിന്റെ
ആനന്ദം
ഇല്ലാതെയാകുന്നു.
9
അവർ
പാട്ടുപാടിക്കൊണ്ടു
വീഞ്ഞു
കുടിക്കയില്ല;
മദ്യംകുടിക്കുന്നവർക്കു
അതു
കൈപ്പായിരിക്കും.
10
ശൂന്യപട്ടണം
ഇടിഞ്ഞുകിടക്കുന്നു;
ആർക്കും
കടന്നു
കൂടാതവണ്ണം
എല്ലാവീടും
അടഞ്ഞുപോയിരിക്കുന്നു.
11
വീഞ്ഞില്ലായ്കയാൽ
വീഥികളിൽ
നിലവിളികേൾക്കുന്നു;
സന്തോഷം
ഒക്കെ
ഇരുണ്ടിരിക്കുന്നു;
ദേശത്തിലെ
ആനന്ദം
പൊയ്പോയിരിക്കുന്നു.
12
പട്ടണത്തിൽ
ശൂന്യത
മാത്രം
ശേഷിച്ചിരിക്കുന്നു;
വാതിൽ
തകർന്നു
നാശമായി
കിടക്കുന്നു.
13
ഒലിവു
തല്ലുംപോലെയും
മുന്തിരിപ്പഴം
പറിച്ചു
തീർന്നിട്ടു
കാലാ
പെറുക്കും
പോലെയും
ഭൂമിയുടെ
മദ്ധ്യേ
ജാതികളുടെ
ഇടയിൽ
സംഭവിക്കുന്നു.
14
അവർ
ഉച്ചത്തിൽ
ആർക്കും;
യഹോവയുടെ
മഹിമനിമിത്തം
അവർ
സമുദ്രത്തിൽനിന്നു
ഉറക്കെ
ആർക്കും.
15
അതുകൊണ്ടു
നിങ്ങൾ
കിഴക്കു
യഹോവയെയും
സമുദ്രതീരങ്ങളിൽ
യിസ്രായേലിന്റെ
ദൈവമായ
യഹോവയുടെ
നാമത്തെയും
മഹത്വപ്പെടുത്തുവിൻ.
16
നീതിമാന്നു
മഹത്വം
എന്നിങ്ങനെ
ഭൂമിയുടെ
അറ്റത്തുനിന്നു
കീർത്തനം
പാടുന്നതു
ഞങ്ങൾ
കേട്ടു;
ഞാനോ:
എനിക്കു
ക്ഷയം,
എനിക്കു
ക്ഷയം,
എനിക്കു
അയ്യോ
കഷ്ടം!
എന്നു
പറഞ്ഞു.
ദ്രോഹികൾ
ദ്രോഹം
ചെയ്തിരിക്കുന്നു;
ദ്രോഹികൾ
മഹാദ്രോഹം
ചെയ്തിരിക്കുന്നു.
17
ഭൂവാസിയേ,
പേടിയും
കുഴിയും
കണിയും
നിനക്കു
നേരിട്ടിരിക്കുന്നു.
18
പേടി
കേട്ടു
ഓടിപ്പോകുന്നവൻ
കുഴിയിൽ
വീഴും;
കുഴിയിൽനിന്നു
കയറുന്നവൻ
കണിയിൽ
അകപ്പെടും;
ഉയരത്തിലെ
കിളിവാതിലുകൾ
തുറന്നിരിക്കുന്നു;
ഭൂമിയുടെ
അടിസ്ഥാനങ്ങൾ
കുലുങ്ങുന്നു.
19
ഭൂമി
പൊടുപൊടെ
പൊട്ടുന്നു;
ഭൂമി
കിറുകിറെ
കീറുന്നു;
ഭൂമി
കിടുകിട
കിടുങ്ങുന്നു.
20
ഭൂമി
മത്തനെപ്പോലെ
ചാഞ്ചാടുന്നു;
കാവൽമാടംപോലെ
ആടുന്നു;
അതിന്റെ
അകൃത്യം
അതിന്മേൽ
ഭാരമായിരിക്കുന്നു;
അതു
വീഴും,
എഴുന്നേൽക്കയുമില്ല.
21
അന്നാളിൽ
യഹോവ
ഉയരത്തിൽ
ഉന്നതന്മാരുടെ
സൈന്യത്തെയും
ഭൂമിയിൽ
ഭൂപാലന്മാരെയും
സന്ദർശിക്കും.
22
കുണ്ടറയിൽ
വിലങ്ങുകാരെപ്പോലെ
അവരെ
ഒന്നിച്ചു
കൂട്ടി
കാരാഗൃഹത്തിൽ
അടെക്കയും
ഏറിയനാൾ
കഴിഞ്ഞിട്ടു
അവരെ
സന്ദർശിക്കയും
ചെയ്യും.
23
സൈന്യങ്ങളുടെ
യഹോവ
സീയോൻ
പർവ്വതത്തിലും
യെരൂശലേമിലും
വാഴുകയാലും
അവന്റെ
മൂപ്പന്മാരുടെ
മുമ്പിൽ
തേജസ്സുണ്ടാകയാലും
ചന്ദ്രൻ
നാണിക്കയും
സൂര്യൻ
ലജ്ജിക്കയും
ചെയ്യും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References