സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 14
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
Notes
No Verse Added
History
യെശയ്യാ 14:0 (01 49 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 14
1
യഹോവ
യാക്കോബിനോടു
മനസ്സലിഞ്ഞു
യിസ്രായേലിനെ
വീണ്ടും
തിരഞ്ഞെടുത്തു
സ്വദേശത്തു
അവരെ
പാർപ്പിക്കും;
അന്യജാതിക്കാരും
അവരോടു
യോജിച്ചു
യാക്കോബ്
ഗൃഹത്തോടു
ചേർന്നുകൊള്ളും.
2
ജാതികൾ
അവരെ
കൂട്ടി
അവരുടെ
സ്ഥലത്തേക്കു
കൊണ്ടുവരും;
യിസ്രായേൽഗൃഹം
അവരെ
യഹോവയുടെ
ദേശത്തു
ദാസന്മാരായും
ദാസിമാരായും
അടക്കിക്കൊള്ളും;
തങ്ങളെ
ബദ്ധന്മാരാക്കിയവരെ
അവർ
ബദ്ധന്മാരാക്കുകയും
തങ്ങളെ
പീഡിപ്പിച്ചവരെ
വാഴുകയും
ചെയ്യും.
3
യഹോവ
നിന്റെ
വ്യസനവും
നിന്റെ
കഷ്ടതയും
നീ
ചെയ്യണ്ടിവന്ന
നിന്റെ
കഠിനദാസ്യവും
നീക്കി
നിനക്കു
വിശ്രാമം
നല്കുന്ന
നാളിൽ
4
നീ
ബാബേൽരാജാവിനെക്കുറിച്ചു
ഈ
പാട്ടു
ചൊല്ലും:
പീഡിപ്പിക്കുന്നവൻ
എങ്ങനെ
ഇല്ലാതെയായി!
സ്വർണ്ണനഗരം
എങ്ങനെ
മുടിഞ്ഞുപോയി!
5
യഹോവ
ദുഷ്ടന്മാരുടെ
വടിയും
വാഴുന്നവരുടെ
ചെങ്കോലും
ഒടിച്ചുകളഞ്ഞു.
6
വംശങ്ങളെ
ഇടവിടാതെ
ക്രോധത്തോടെ
അടിക്കയും
ആർക്കും
അടത്തുകൂടാത്ത
ഉപദ്രവത്താൽ
ജാതികളെ
കോപത്തോടെ
ഭരിക്കയും
ചെയ്തവനെ
തന്നേ.
7
സർവ്വഭൂമിയും
വിശ്രമിച്ചു
സ്വസ്ഥമായിരിക്കുന്നു;
അവർ
ആർത്തു
പാടുന്നു.
8
സരളവൃക്ഷങ്ങളും
ലെബാനോനിലെ
ദേവദാരുക്കളും
നിന്നെക്കുറിച്ചു
സന്തോഷിച്ചു:
നീ
വീണുകിടന്നതുമുതൽ
ഒരു
വെട്ടുകാരനും
ഞങ്ങളുടെ
നേരെ
കയറിവരുന്നില്ല
എന്നു
പറയുന്നു.
9
നിന്റെ
വരവിങ്കൽ
നിന്നെ
എതിരേല്പാൻ
താഴേ
പാതാളം
നിന്റെ
നിമിത്തം
ഇളകിയിരിക്കുന്നു;
അതു
നിന്നെച്ചൊല്ലി
സകലഭൂപാലന്മാരുമായ
പ്രേതന്മാരെ
ഉണർത്തുകയും
ജാതികളുടെ
സകലരാജാക്കന്മാരെയും
സിംഹാസനങ്ങളിൽനിന്നു
എഴുന്നേല്പിക്കയും
ചെയ്തിരിക്കുന്നു.
10
അവരൊക്കെയും
നിന്നോടു:
നീയും
ഞങ്ങളെപ്പോലെ
ബലഹീനനായോ?
നീയും
ഞങ്ങൾക്കു
തുല്യനായ്തീർന്നുവോ?
എന്നു
പറയും.
11
നിന്റെ
ആഡംബരവും
വാദ്യഘോഷവും
പാതാളത്തിലേക്കു
ഇറങ്ങിപ്പോയി;
നിന്റെ
കീഴെ
പുഴുക്കളെ
വിരിച്ചിരിക്കുന്നു;
കൃമികൾ
നിനക്കു
പുതെപ്പായിരിക്കുന്നു.
12
അരുണോദയപുത്രനായ
ശുക്രാ,
നീ
എങ്ങനെ
ആകാശത്തുനിന്നു
വീണു!
ജാതികളെ
താഴ്ത്തിക്കളഞ്ഞവനേ,
നീ
എങ്ങനെ
വെട്ടേറ്റു
നിലത്തു
വീണു!
13
“ഞാൻ
സ്വർഗ്ഗത്തിൽ
കയറും;
എന്റെ
സിംഹാസനം
ദൈവത്തിന്റെ
നക്ഷത്രങ്ങൾക്കു
മീതെ
വെക്കും;
ഉത്തരദിക്കിന്റെ
അതൃത്തിയിൽ
സമാഗമപർവ്വതത്തിന്മേൽ
ഞാൻ
ഇരുന്നരുളും;
14
ഞാൻ
മേഘോന്നതങ്ങൾക്കു
മീതെ
കയറും;
ഞാൻ
അത്യുന്നതനോടു
സമനാകും”
എന്നല്ലോ
നീ
ഹൃദയത്തിൽ
പറഞ്ഞതു.
15
എന്നാൽ
നീ
പാതാളത്തിലേക്കു,
നാശകൂപത്തിന്റെ
അടിയിലേക്കു
തന്നേ
വീഴും.
16
നിന്നെ
കാണുന്നവർ
നിന്നെ
ഉറ്റുനോക്കി:
ഭൂമിയെ
നടുക്കുകയും
രാജ്യങ്ങളെ
കുലുക്കുകയും
17
ഭൂതലത്തെ
മരുഭൂമിപോലെ
ആക്കുകയും
അതിലെ
പട്ടണങ്ങളെ
ഇടിച്ചുകളകയും
തന്റെ
ബദ്ധന്മാരെ
വീട്ടിലേക്കു
അഴിച്ചുവിടാതിരിക്കയും
ചെയ്തവൻ
ഇവനല്ലയോ
എന്നു
നിരൂപിക്കും.
18
ജാതികളുടെ
സകലരാജാക്കന്മാരും
ഒട്ടൊഴിയാതെ
താന്താന്റെ
ഭവനത്തിൽ
മഹത്വത്തോടെ
കിടന്നുറങ്ങുന്നു.
19
നിന്നെയോ
നിന്ദ്യമായോരു
ചുള്ളിയെപ്പോലെയും
വാൾകൊണ്ടു
കുത്തേറ്റു
മരിച്ചു
കുഴിയിലെ
കല്ലുകളോളം
ഇറങ്ങിയവരെക്കൊണ്ടു
പൊതിഞ്ഞിരിക്കുന്നവനായി
ചവിട്ടിമെതിച്ച
ശവംപോലെയും
നിന്റെ
കല്ലറയിൽനിന്നു
എറിഞ്ഞുകളഞ്ഞിരിക്കുന്നു.
20
നീ
നിന്റെ
ദേശത്തെ
നശിപ്പിച്ചു,
നിന്റെ
ജനത്തെ
കൊന്നുകളഞ്ഞതുകൊണ്ടു
നിനക്കു
അവരെപ്പോലെ
ശവസംസ്കാരം
ഉണ്ടാകയില്ല;
ദുഷ്ടന്മാരുടെ
സന്തതിയുടെ
പേർ
എന്നും
നിലനിൽക്കയില്ല.
21
അവന്റെ
മക്കൾ
എഴുന്നേറ്റു
ഭൂമിയെ
കൈവശമാക്കുകയും
ഭൂതലത്തിന്റെ
ഉപരിഭാഗത്തെ
പട്ടണങ്ങൾകൊണ്ടു
നിറെക്കയും
ചെയ്യാതിരിക്കേണ്ടതിന്നു
അവർക്കു
അവരുടെ
പിതാക്കന്മാരുടെ
അകൃത്യംനിമിത്തം
ഒരു
കുലനിലം
ഒരുക്കിക്കൊൾവിൻ.
22
ഞാൻ
അവർക്കു
വിരോധമായി
എഴുന്നേല്ക്കും
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു;
ബാബേലിൽനിന്നു
പേരിനെയും
ശേഷിപ്പിനെയും
പുത്രനെയും
പൌത്രനെയും
ഛേദിച്ചുകളയും
എന്നു
യഹോവ
അരുളിച്ചെയ്യുന്നു.
23
ഞാൻ
അതിനെ
മുള്ളൻ
പന്നിയുടെ
അവകാശവും
നീർപ്പൊയ്കകളും
ആക്കും;
ഞാൻ
അതിനെ
നാശത്തിന്റെ
ചൂലുകൊണ്ടു
തൂത്തുവാരും
എന്നും
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു.
24
സൈന്യങ്ങളുടെ
യഹോവ
ആണയിട്ടു
അരുളിച്ചെയ്യുന്നതു:
ഞാൻ
വിചാരിച്ചതുപോലെ
സംഭവിക്കും;
ഞാൻ
നിർണ്ണയിച്ചതുപോലെ
നിവൃത്തിയാകും.
25
എന്റെ
ദേശത്തുവെച്ചു
ഞാൻ
അശ്ശൂരിനെ
തകർക്കും;
എന്റെ
പർവ്വതങ്ങളിൽവെച്ചു
അവനെ
ചവിട്ടിക്കളയും;
അങ്ങനെ
അവന്റെ
നുകം
അവരുടെമേൽ
നിന്നു
നീങ്ങും;
അവന്റെ
ചുമടു
അവരുടെ
തോളിൽനിന്നു
മാറിപ്പോകും.
26
സർവ്വഭൂമിയെയും
കുറിച്ചു
നിർണ്ണയിച്ചിരിക്കുന്ന
നിർണ്ണയം
ഇതാകുന്നു;
സകലജാതികളുടെയും
മേൽ
നീട്ടിയിരിക്കുന്ന
കൈ
ഇതു
തന്നേ.
27
സൈന്യങ്ങളുടെ
യഹോവ
നിർണ്ണയിച്ചിരിക്കുന്നു;
അതു
ദുർബ്ബലമാക്കുന്നവനാർ?
അവന്റെ
കൈ
നീട്ടിയിരിക്കുന്നു;
അതു
മടക്കുന്നവനാർ?
28
ആഹാസ്‌രാജാവു
മരിച്ച
ആണ്ടിൽ
ഈ
പ്രവാചകം
ഉണ്ടായി:
29
സകലഫെലിസ്ത്യ
ദേശവുമായുള്ളോവേ,
നിന്നെ
അടിച്ചവന്റെ
വടി
ഒടിഞ്ഞിരിക്കകൊണ്ടു
നീ
സന്തോഷിക്കേണ്ടാ;
സർപ്പത്തിന്റെ
വേരിൽനിന്നു
ഒരു
അണലി
പുറപ്പെടും;
അതിന്റെ
ഫലം,
പറക്കുന്ന
അഗ്നിസർപ്പമായിരിക്കും.
30
എളിയവരുടെ
ആദ്യജാതന്മാർ
മേയും;
ദരിദ്രന്മാർ
നിർഭയമായി
കിടക്കും;
എന്നാൽ
നിന്റെ
വേരിനെ
ഞാൻ
ക്ഷാമംകൊണ്ടു
മരിക്കുമാറാക്കും;
നിന്റെ
ശേഷിപ്പിനെ
അവൻ
കൊല്ലും.
31
വാതിലേ,
അലറുക;
പട്ടണമേ
നിലവിളിക്ക;
സകല
ഫെലിസ്ത്യദേശവുമായുള്ളോവേ,
നീ
അലിഞ്ഞുപോയി;
വടക്കുനിന്നു
ഒരു
പുകവരുന്നു;
അവന്റെ
ഗണങ്ങളിൽ
ഉഴന്നുനടക്കുന്ന
ഒരുത്തനും
ഇല്ല.
32
ജാതികളുടെ
ദൂതന്മാർക്കു
കിട്ടുന്ന
മറുപടിയോ:
യഹോവ
സീയോനെ
സ്ഥാപിച്ചിരിക്കുന്നു;
അവിടെ
അവന്റെ
ജനത്തിലെ
അരിഷ്ടന്മാർ
ശരണം
പ്രാപിക്കും
എന്നത്രേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References