സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
Notes
No Verse Added
History
യെശയ്യാ 3:0 (12 16 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 3
1
സൈന്യങ്ങളുടെ
യഹോവയായ
കർത്താവു
യെരൂശലേമിൽനിന്നും
യെഹൂദയിൽനിന്നും
ആധാരവും
ആശ്രയവും,
അപ്പം
എന്ന
ആധാരമൊക്കെയും
വെള്ളം
എന്ന
ആധാരമൊക്കെയും
2
വീരൻ,
യോദ്ധാവു,
ന്യായാധിപതി,
പ്രവാചകൻ,
പ്രശ്നക്കാരൻ,
മൂപ്പൻ,
3
അമ്പതുപേർക്കു
അധിപതി,
മാന്യൻ,
മന്ത്രി,
കൌശലപ്പണിക്കാരൻ,
മന്ത്രവാദി
എന്നിവരെയും
നീക്കിക്കളയും.
4
ഞാൻ
ബാലന്മാരെ
അവർക്കു
പ്രഭുക്കന്മാരാക്കി
വെക്കും;
ശിശുക്കൾ
അവരെ
വാഴും.
5
ഒരുത്തൻ
മറ്റൊരുവനെയും
ഒരാൾ
തന്റെ
കൂട്ടുകാരനെയും
ഇങ്ങനെ
ജനം
അന്യോന്യം
പീഡിപ്പിക്കും;
ബാലൻ
വൃദ്ധനോടും
നീചൻ
മാന്യനോടും
കയർക്കും.
6
ഒരുത്തൻ
തന്റെ
പിതൃഭവനത്തിലെ
സഹോദരനെ
പിടിച്ചു:
നിനക്കു
മേലങ്കിയുണ്ടു;
നീ
ഞങ്ങളുടെ
അധിപതി
ആയിരിക്ക;
ഈ
ശൂന്യ
ശിഷ്ടം
നിന്റെ
കൈവശം
ഇരിക്കട്ടെ
എന്നു
പറയും.
7
അവൻ
അന്നു
കൈ
ഉയർത്തിക്കൊണ്ടു:
വൈദ്യനായിരിപ്പാൻ
എനിക്കു
മനസ്സില്ല;
എന്റെ
വീട്ടിൽ
ആഹാരവുമില്ല,
വസ്ത്രവുമില്ല;
എന്നെ
ജനത്തിന്നു
അധിപതിയാക്കരുതു
എന്നു
പറയും.
8
യഹോവയുടെ
തേജസ്സുള്ള
കണ്ണിന്നു
വെറുപ്പുതോന്നുവാൻ
തക്കവണ്ണം
അവരുടെ
നാവുകളും
പ്രവൃത്തികളും
അവന്നു
വിരോധമായിരിക്കയാൽ
യെരൂശലേം
ഇടിഞ്ഞുപോകും;
യെഹൂദാ
വീണുപോകും.
9
അവരുടെ
മുഖഭാവം
അവർക്കു
വിരോധമായി
സാക്ഷീകരിക്കുന്നു;
അവർ
സൊദോംപോലെ
തങ്ങളുടെ
പാപത്തെ
പരസ്യമാക്കുന്നു;
അതിനെ
മറെക്കുന്നതുമില്ല;
അവർക്കു
അയ്യോ
കഷ്ടം!
അവർ
തങ്ങൾക്കു
തന്നേ
ദോഷം
വരുത്തുന്നു.
10
നീതിമാനെക്കുറിച്ചു:
അവന്നു
നന്മവരും
എന്നു
പറവിൻ;
തങ്ങളുടെ
പ്രവൃത്തികളുടെ
ഫലം
അവർ
അനുഭവിക്കും.
11
ദുഷ്ടന്നു
അയ്യോ
കഷ്ടം!
അവന്നു
ദോഷം
വരും;
അവന്റെ
പ്രവൃത്തികളുടെ
ഫലം
അവനും
അനുഭവിക്കും.
12
എന്റെ
ജനമോ,
കുട്ടികൾ
അവരെ
പീഡിപ്പിക്കുന്നു;
സ്ത്രീകൾ
അവരെ
വാഴുന്നു;
എന്റെ
ജനമേ,
നിന്നെ
നടത്തുന്നവർ
നിന്നെ
വഴിതെറ്റിക്കുന്നു;
നീ
നടക്കേണ്ടുന്ന
വഴി
അവർ
നശിപ്പിക്കുന്നു.
13
യഹോവ
വ്യവഹരിപ്പാൻ
എഴുന്നേറ്റു
വംശങ്ങളെ
വിധിപ്പാൻ
നില്ക്കുന്നു.
14
യഹോവ
തന്റെ
ജനത്തിന്റെ
മൂപ്പന്മാരോടും
പ്രഭുക്കന്മാരോടും
ന്യായവിസ്താരത്തിൽ
പ്രവേശിക്കും;
നിങ്ങൾ
മുന്തിരിത്തോട്ടം
തിന്നുകളഞ്ഞു;
എളിയവരോടു
കവർന്നെടുത്തതു
നിങ്ങളുടെ
വീടുകളിൽ
ഉണ്ടു;
15
എന്റെ
ജനത്തെ
തകർത്തുകളവാനും
എളിയവരെ
ദുഃഖിപ്പിപ്പാനും
നിങ്ങൾക്കു
എന്തു
കാര്യം
എന്നും
സൈന്യങ്ങളുടെ
യഹോവയായ
കർത്താവിന്റെ
അരുളപ്പാടു.
16
യഹോവ
പിന്നെയും
അരുളിച്ചെയ്തതെന്തെന്നാൽ:
സീയോൻ
പുത്രിമാർ
നിഗളിച്ചു
കഴുത്തു
നീട്ടിയും
എറികണ്ണിട്ടുംകൊണ്ടു
സഞ്ചരിക്കയും
തത്തിത്തത്തി
നടക്കയും
കാൽകൊണ്ടു
ചിലമ്പൊലി
കേൾപ്പിക്കുകയും
ചെയ്യുന്നു.
17
ഇതുനിമിത്തം
യഹോവ
സീയോൻ
പുത്രിമാരുടെ
നെറുകെക്കു
ചൊറി
പിടിപ്പിക്കും;
യഹോവ
അവരുടെ
ഗുഹ്യപ്രദേശങ്ങളെ
നഗ്നമാക്കും.
18
അന്നു
കർത്താവു
അവരുടെ
കാൽച്ചിലമ്പുകളുടെ
അലങ്കാരം,
19
അവരുടെ
നെറ്റിപ്പട്ടം,
ചന്ദ്രക്കല,
കാതില,
കടകം,
കവണി,
20
തലപ്പാവു,
കാൽത്തള,
പട്ടുകച്ച,
പരിമളപ്പെട്ടി,
21
തകിട്ടുകൂടു,
മോതിരം,
മൂകൂത്തി,
22
ഉത്സവ
വസ്ത്രം,
മേലാട,
ശാല്വാ,
ചെറുസഞ്ചി,
ദർപ്പണം,
ക്ഷോമപടം,
23
കല്ലാവു,
മൂടുപടം
എന്നിവ
നീക്കിക്കളയും.
24
അപ്പോൾ
സുഗന്ധത്തിന്നു
പകരം
ദുർഗ്ഗന്ധവും
അരക്കച്ചെക്കു
പകരം
കയറും
പുരികുഴലിന്നു
പകരം
കഷണ്ടിയും
ഉടയാടെക്കു
പകരം
രട്ടും
സൌന്ദര്യത്തിന്നു
പകരം
കരിവാളിപ്പും
ഉണ്ടാകും.
25
നിന്റെ
പുരുഷന്മാർ
വാളിനാലും
നിന്റെ
വീരന്മാർ
യുദ്ധത്തിലും
വീഴും.
26
അതിന്റെ
വാതിലുകൾ
വിലപിച്ചു
ദുഃഖിക്കും;
അതു
ശൂന്യമായി
നിലത്തു
കിടക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References