സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 7:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
Notes
No Verse Added
History
സംഖ്യാപുസ്തകം 7:20 (07 34 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 7:20
1
മോശെ
തിരുനിവാസം
നിവിർത്തുകഴിഞ്ഞിട്ടു
അതും
അതിന്റെ
ഉപകരണങ്ങളൊക്കെയും
അഭിഷേകം
ചെയ്തു
ശുദ്ധീകരിക്കയും
യാഗപീഠത്തെയും
അതിന്റെ
സകലപാത്രങ്ങളെയും
അഭിഷേകം
കഴിച്ചു
ശുദ്ധീകരിക്കയും
ചെയ്ത
ദിവസം
2
തങ്ങളുടെ
പിതൃഭവനങ്ങളിൽ
പ്രധാനികളും
ഗോത്രപ്രഭുക്കന്മാരും
എണ്ണപ്പെട്ടവരുടെ
മേൽവിചാരകന്മാരും
ആയ
യിസ്രായേൽപ്രഭുക്കന്മാർ
വഴിപാടു
കഴിച്ചു.
3
അവർ
വഴിപാടായിട്ടു
ഈരണ്ടു
പ്രഭുക്കന്മാർ
ഓരോ
വണ്ടിയും
ഓരോരുത്തൻ
ഓരോ
കാളയും
ഇങ്ങനെ
കൂടുള്ള
ആറു
വണ്ടിയും
പന്ത്രണ്ടു
കാളയും
യഹോവയുടെ
സന്നിധിയിൽ
തിരുനിവാസത്തിന്റെ
മുമ്പിൽ
കൊണ്ടുവന്നു.
4
അപ്പോൾ
യഹോവ
മോശെയോടു:
5
അവരുടെ
പക്കൽനിന്നു
അവയെ
വാങ്ങുക.
അവ
സമാഗമനക്കുടാരത്തിന്റെ
ഉപയോഗത്തിന്നു
ഇരിക്കട്ടെ;
അവയെ
ലേവ്യരിൽ
ഓരോരുത്തന്നു
അവനവന്റെ
വേലക്കു
തക്കവണ്ണം
കൊടുക്കേണം
എന്നു
കല്പിച്ചു.
6
മോശെ
വണ്ടികളെയും
കാളകളെയും
വാങ്ങി
ലേവ്യർക്കു
കൊടുത്തു.
7
രണ്ടു
വണ്ടിയും
നാലു
കാളയെയും
അവൻ
ഗേർശോന്യർക്കു
അവരുടെ
വേലെക്കു
തക്കവണ്ണം
കൊടുത്തു.
8
നാലുവണ്ടിയും
എട്ടുകാളയെയും
അവൻ
മെരാർയ്യർക്കു
പുരോഹിതനായ
അഹരോന്റെ
പുത്രൻ
ഈഥാമാരിന്റെ
കൈക്കീഴ്
അവർക്കുള്ള
വേലെക്കു
തക്കവണ്ണം
കൊടുത്തു.
9
കെഹാത്യർക്കു
അവൻ
ഒന്നും
കൊടുത്തില്ല;
അവരുടെ
വേല
വിശുദ്ധമന്ദിരം
സംബന്ധിച്ചുള്ളതും
തോളിൽ
ചുമക്കുന്നതും
ആയിരുന്നു.
10
യാഗപീഠം
അഭിഷേകം
ചെയ്ത
ദിവസം
പ്രഭുക്കന്മാർ
പ്രതിഷ്ഠെക്കുള്ള
വഴിപാടു
കൊണ്ടുവന്നു;
യാഗപീഠത്തിന്റെ
മുമ്പാകെ
പ്രഭുക്കന്മാർ
തങ്ങളുടെ
വഴിപാടു
കൊണ്ടുവന്നു.
11
അപ്പോൾ
യഹോവ
മോശെയോടു:
യാഗപീഠത്തിന്റെ
പ്രതിഷ്ഠെക്കായി
ഓരോ
പ്രഭു
ഓരോ
ദിവസം
താന്താന്റെ
വഴിപാടു
കൊണ്ടുവരേണം
എന്നു
കല്പിച്ചു.
12
ഒന്നാം
ദിവസം
വഴിപാടു
കഴിച്ചവൻ
യെഹൂദാഗോത്രത്തിൽ
അമ്മീനാദാബിന്റെ
മകനായ
നഹശോൻ.
13
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
അവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണ
ചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
14
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കം
ഉള്ളതുമായ
ഒരു
പൊൻകലശം,
15
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
ആൺകുഞ്ഞാടു,
16
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
17
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
ചെമ്മരിയാട്ടിൻ
കുട്ടി;
ഇതു
അമ്മീനാദാബിന്റെ
മകനായ
നഹശോന്റെ
വഴിപാടു.
18
രണ്ടാം
ദിവസം
യിസ്സാഖാരിന്റെ
മക്കളുടെ
പ്രഭുവായ
സൂവാരിന്റെ
മകൻ
നെഥനയേൽ
വഴിപാടു
കഴിച്ചു.
19
അവൻ
വഴിപാടു
കഴിച്ചതു:
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
20
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
21
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
22
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
23
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു;
ഇതു
സൂവാരിന്റെ
മകനായ
നെഥനയേലിന്റെ
വഴിപാടു.
24
മൂന്നാം
ദിവസം
സെബൂലൂന്റെ
മക്കളുടെ
പ്രഭുവായ
ഹേലോന്റെ
മകൻ
എലീയാബ്
വഴിപാടു
കഴിച്ചു.
25
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
26
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കം
ഉള്ളതുമായ
ഒരു
പൊൻകലശം,
27
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ;
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
28
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
29
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു;
ഇതു
ഹേലോന്റെ
മകൻ
എലീയാബിന്റെ
വഴിപാടു.
30
നാലാം
ദിവസം
രൂബേന്റെ
മക്കളുടെ
പ്രഭുവായ
ശെദേയൂരിന്റെ
മകൻ
എലീസൂർ
വഴിപാടു
കഴിച്ചു.
31
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റി
മുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണ
ചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
32
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
33
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
34
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
35
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു;
ഇതു
ശെദേയൂരിന്റെ
മകൻ
എലീസൂരിന്റെ
വഴിപാടു.
36
അഞ്ചാം
ദിവസം
ശിമെയോന്റെ
മക്കളുടെ
പ്രഭുവായ
സൂരീശദ്ദായിയുടെ
മകൻ
ശെലൂമീയേൽ
വഴിപാടു
കഴിച്ചു.
37
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രാകരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവു
കൊണ്ടു
നിറഞ്ഞിരുന്നു
-
38
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
39
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
40
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
41
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
സൂരീശദ്ദായിയുടെ
മകൻ
ശെലൂമീയേലിന്റെ
വഴിപാടു.
42
ആറാം
ദിവസം
ഗാദിന്റെ
മക്കളുടെ
പ്രഭുവായ
ദെയൂവേലിന്റെ
മകൻ
എലീയാസാഫ്
വഴിപാടു
കഴിച്ചു.
43
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജന
യാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവു
കൊണ്ടു
നിറഞ്ഞിരുന്നു
-
44
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
45
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
46
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
47
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
ദെയൂവേലിന്റെ
മകൻ
എലീയാസാഫിന്റെ
വഴിപാടു.
48
ഏഴാം
ദിവസം
എഫ്രയീമിന്റെ
മക്കളുടെ
പ്രഭുവായ
അമ്മീഹൂദിന്റെ
മകൻ
എലീശാമാ
വഴിപാടു
കഴിച്ചു.
49
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രാകരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
50
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കം
ഉള്ളതുമായ
ഒരു
പൊൻകലശം,
51
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സുപ്രായമുള്ള
ഒരു
കുഞ്ഞാടു,
52
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
53
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
അമ്മീഹൂദിന്റെ
മകൻ
എലീശാമായുടെ
വഴിപാടു.
54
എട്ടാം
ദിവസം
മനശ്ശെയുടെ
മക്കളുടെ
പ്രഭുവായ
പെദാസൂരിന്റെ
മകൻ
ഗമലീയേൽ
വഴിപാടു
കഴിച്ചു.
55
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവരണ്ടും
ഭോജനയാഗത്തിന്നായി
എണ്ണ
ചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
56
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
57
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
58
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
59
സമാധാന
യാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു;
ഇതു
പെദാസൂരിന്റെ
മകൻ
ഗമലീയേലിന്റെ
വഴിപാടു.
60
ഒമ്പതാം
ദിവസം
ബെന്യാമീന്റെ
മക്കളുടെ
പ്രഭുവായ
ഗിദെയോനിയുടെ
മകൻ
അബീദാൻ
വഴിപാടു
കഴിച്ചു.
61
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രാകരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജനയാഗത്തിന്നായി
എണ്ണ
ചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
62
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻ
കലശം,
63
ഹോമയാഗത്തിന്നായി,
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
64
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
65
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
ഗിദെയോനിയുടെ
മകൻ
അബീദാന്റെ
വഴിപാടു.
66
പത്താം
ദിവസം
ദാന്റെ
മക്കളുടെ
പ്രഭുവായ
അമ്മീശദ്ദായിയുടെ
മകൻ
അഹീയേസെർ
വഴിപാടു
കഴിച്ചു.
67
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജന
യാഗത്തിന്നായി
എണ്ണ
ചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
68
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കം
ഉള്ളതുമായ
ഒരു
പൊൻ
കലശം,
69
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
70
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
71
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
അമ്മീശദ്ദായിയുടെ
മകൻ
അഹീയേസെരിന്റെ
വഴിപാടു.
72
പതിനൊന്നാം
ദിവസം
ആശേരിന്റെ
മക്കളുടെ
പ്രഭുവായ
ഒക്രാന്റെ
മകൻ
പഗീയേൽ
വഴിപാടു
കഴിച്ചു.
73
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവ
രണ്ടും
ഭോജന
യാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവു
കൊണ്ടു
നിറഞ്ഞിരുന്നു
-
74
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻ
കലശം,
75
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
ഒരു
കുഞ്ഞാടു,
76
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
77
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
ഒക്രാന്റെ
മകനായ
പഗീയേലിന്റെ
വഴിപാടു.
78
പന്ത്രണ്ടാം
ദിവസം
നഫ്താലിയുടെ
മക്കളുടെ
പ്രഭുവായ
ഏനാന്റെ
മകൻ
അഹീര
വഴിപാടു
കഴിച്ചു.
79
അവന്റെ
വഴിപാടു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
നൂറ്റിമുപ്പതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിത്തളിക,
എഴുപതു
ശേക്കെൽ
തൂക്കമുള്ള
ഒരു
വെള്ളിക്കിണ്ണം
-
ഇവരണ്ടും
ഭോജനയാഗത്തിന്നായി
എണ്ണചേർത്ത
നേരിയ
മാവുകൊണ്ടു
നിറഞ്ഞിരുന്നു
-
80
ധൂപവർഗ്ഗം
നിറഞ്ഞതും
പത്തു
ശേക്കെൽ
തൂക്കമുള്ളതുമായ
ഒരു
പൊൻകലശം,
81
ഹോമയാഗത്തിന്നായി
ഒരു
കാളക്കിടാവു,
ഒരു
ആട്ടുകൊറ്റൻ,
ഒരു
വയസ്സുപ്രായമുള്ള
ഒരു
കുഞ്ഞാടു,
82
പാപയാഗത്തിന്നായി
ഒരു
കോലാട്ടുകൊറ്റൻ,
83
സമാധാനയാഗത്തിന്നായി
രണ്ടു
കാള,
അഞ്ചു
ആട്ടുകൊറ്റൻ,
അഞ്ചു
കോലാട്ടുകൊറ്റൻ,
ഒരു
വയസ്സു
പ്രായമുള്ള
അഞ്ചു
കുഞ്ഞാടു.
ഇതു
ഏനാന്റെ
മകൻ
അഹീരയുടെ
വഴിപാടു.
84
യാഗപീഠം
അഭിഷേകം
ചെയ്ത
ദിവസം
യിസ്രായേൽ
പ്രഭുക്കന്മാരുടെ
പ്രതിഷ്ഠവഴിപാടു
ഇതു
ആയിരുന്നു;
വെള്ളിത്തളിക
പന്ത്രണ്ടു,
വെള്ളിക്കിണ്ണം
പന്ത്രണ്ടു,
85
പൊൻകലശം
പന്ത്രണ്ടു,
വെള്ളിത്തളിക
ഒന്നിന്നു
തൂക്കം
നൂറ്റിമുപ്പതു
ശേക്കെൽ;
കിണ്ണം
ഒന്നിന്നു
എഴുപതു
ശേക്കെൽ;
ഇങ്ങനെ
വെള്ളിപ്പാത്രങ്ങൾ
ആകെ
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
രണ്ടായിരത്തി
നാനൂറു
ശേക്കെൽ.
86
ധൂപവർഗ്ഗം
നിറഞ്ഞ
പൊൻകലശം
പന്ത്രണ്ടു;
ഓരോന്നു
വിശുദ്ധമന്ദിരത്തിലെ
തൂക്കപ്രകാരം
പത്തു
ശേക്കെൽ
വീതം
കലശങ്ങളുടെ
പൊന്നു
ആകെ
നൂറ്റിരുപതു
ശേക്കെൽ.
87
ഹോമയാഗത്തിന്നുള്ള
നാൽക്കാലികൾ
എല്ലാംകൂടി
കാളക്കിടാവു
പന്ത്രണ്ടു,
ആട്ടുകൊറ്റൻ
പന്ത്രണ്ടു,
ഒരു
വയസ്സു
പ്രായമുള്ള
കുഞ്ഞാടു
പന്ത്രണ്ടു,
അവയുടെ
ഭോജനയാഗം,
പാപയാഗത്തിന്നായി
കോലാട്ടുകൊറ്റൻ
പന്ത്രണ്ടു;
88
സമാധാനയാഗത്തിന്നായി
നാൽക്കാലികൾ
എല്ലാംകൂടി
കാള
ഇരുപത്തിനാലു,
ആട്ടുകൊറ്റൻ
അറുപതു,
കോലാട്ടുകൊറ്റൻ
അറുപതു,
ഒരു
വയസ്സു
പ്രായമുള്ള
കുഞ്ഞാടു
അറുപതു;
യാഗപീഠത്തെ
അഭിഷേകം
ചെയ്തശേഷം
അതിന്റെ
പ്രതിഷ്ഠെക്കുള്ള
വഴിപാടു
ഇതു
തന്നേ.
89
മോശെ
തിരുമുമ്പിൽ
സംസാരിപ്പാൻ
സമാഗമനക്കുടാരത്തിൽ
കടക്കുമ്പോൾ
അവൻ
സാക്ഷ്യപെട്ടകത്തിന്മേലുള്ള
കൃപാസനത്തിങ്കൽ
നിന്നു
രണ്ടു
കെരൂബുകളുടെ
നടുവിൽനിന്നു
തന്നോടു
സംസാരിക്കുന്ന
തിരുശബ്ദം
കേട്ടു;
അങ്ങനെ
അവൻ
അവനോടു
സംസാരിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References