സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 7:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
Notes
No Verse Added
History
മർക്കൊസ് 7:20 (12 21 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 7:20
1
യെരൂശലേമിൽ
നിന്നു
പരീശന്മാരും
ചില
ശാസ്ത്രിമാരും
അവന്റെ
അടുക്കൽ
വന്നു
കൂടി.
2
അവന്റെ
ശിഷ്യന്മാരിൽ
ചിലർ
ശുദ്ധിയില്ലാത്ത
എന്നുവെച്ചാൽ,
കഴുകാത്ത,
കൈകൊണ്ടു
ഭക്ഷണം
കഴിക്കുന്നതു
അവർ
കണ്ടു.
3
പരീശന്മാരും
യെഹൂദന്മാർ
ഒക്കെയും
പൂർവ്വന്മാരുടെ
സമ്പ്രദായം
പ്രമാണിച്ചു
കൈ
നന്നായി
കഴുകീട്ടല്ലാതെ
ഭക്ഷണം
കഴിക്കയില്ല.
4
ചന്തയിൽ
നിന്നു
വരുമ്പോഴും
കുളിച്ചിട്ടല്ലാതെ
ഭക്ഷണം
കഴിക്കയില്ല.
പാനപാത്രം,
ഭരണി,
ചെമ്പു
എന്നിവ
കഴുകുക
മുതലായി
പലതും
പ്രമാണിക്കുന്നതു
അവർക്കു
ചട്ടമായിരിക്കുന്നു.
5
അങ്ങനെ
പരീശന്മാരും
ശാസ്ത്രിമാരും:
നിന്റെ
ശിഷ്യന്മാർ
പൂർവ്വന്മാരുടെ
സമ്പ്രദായം
അനുസരിച്ചു
നടക്കാതെ
ശുദ്ധിയില്ലാത്ത
കൈകൊണ്ടു
ഭക്ഷണം
കഴിക്കുന്നതു
എന്തു
എന്നു
അവനോടു
ചോദിച്ചു.
6
അവൻ
അവരോടു
ഉത്തരം
പറഞ്ഞതു:
“കപടഭക്തിക്കാരായ
നിങ്ങളെക്കുറിച്ചു
യെശയ്യാവു
പ്രവചിച്ചതു
ശരി:
ഈ
ജനം
അധരംകൊണ്ടു
എന്നെ
ബഹുമാനിക്കുന്നു;
എങ്കിലും
അവരുടെ
ഹൃദയം
എങ്കൽ
നിന്നു
ദൂരത്തു
അകന്നിരിക്കുന്നു.
”
7
“മാനുഷകല്പനകളായ
ഉപദേശങ്ങളെ
അവർ
ഉപദേശിക്കുന്നതുകൊണ്ടു
എന്നെ
വ്യർത്ഥമായി
ഭജിക്കുന്നു”.
എന്നു
എഴുതിയിരിക്കുന്നതുപോലെ
തന്നേ.
8
നിങ്ങൾ
ദൈവകല്പന
വിട്ടുംകളഞ്ഞു
മനുഷ്യരുടെ
സമ്പ്രദായം
പ്രമാണിക്കുന്നു;
9
പിന്നെ
അവരോടു
പറഞ്ഞതു:
“നിങ്ങളുടെ
സമ്പ്രദായം
പ്രമാണിപ്പാൻ
വേണ്ടി
നിങ്ങൾ
ദൈവകല്പന
തള്ളിക്കളയുന്നതു
നന്നായി.
10
നിന്റെ
അപ്പനെയും
അമ്മയെയും
ബഹുമാനിക്ക
എന്നും
അപ്പനെയോ
അമ്മയെയോ
പ്രാകുന്നവൻ
മരിക്കേണം
എന്നു
മോശെ
പറഞ്ഞുവല്ലോ.
11
നിങ്ങളോ
ഒരു
മനുഷ്യൻ
അപ്പനോടോ
അമ്മയോടോ:
നിനക്കു
എന്നാൽ
ഉപകാരമായി
വരേണ്ടതു
വഴിപാടു
എന്നർത്ഥമുള്ള
കൊർബ്ബാൻ
എന്നു
പറഞ്ഞാൽ
മതി
എന്നു
പറയുന്നു.
12
തന്റെ
അപ്പന്നോ
അമ്മെക്കോ
മേലാൽ
ഒന്നും
ചെയ്‍വാൻ
അവനെ
സമ്മതിക്കുന്നതുമില്ല.
13
ഇങ്ങനെ
നിങ്ങൾ
ഉപദേശിക്കുന്ന
സമ്പ്രദായത്താൽ
ദൈവകല്പന
ദുർബ്ബലമാക്കുന്നു;
ഈ
വക
പലതും
നിങ്ങൾ
ചെയ്യുന്നു.
14
പിന്നെ
അവൻ
പുരുഷാരത്തെ
അരികെ
വിളിച്ചു
അവരോടു:
“എല്ലാവരും
കേട്ടു
ഗ്രഹിച്ചുകൊൾവിൻ.
15
പുറത്തുനിന്നു
മനുഷ്യന്റെ
അകത്തു
ചെല്ലുന്ന
യാതൊന്നിന്നും
അവനെ
അശുദ്ധമാക്കുവാൻ
കഴികയില്ല;
അവനിൽ
നിന്നു
പുറപ്പെടുന്നതത്രേ
മനുഷ്യനെ
അശുദ്ധമാക്കുന്നതു
16
“(കേൾപ്പാൻ
ചെവി
ഉള്ളവൻ
കേൾക്കട്ടെ)”
എന്നു
പറഞ്ഞു.
17
അവൻ
പുരുഷാരത്തെ
വിട്ടു
വീട്ടിൽ
ചെന്നശേഷം
ശിഷ്യന്മാർ
ആ
ഉപമയെക്കുറിച്ചു
അവനോടു
ചോദിച്ചു.
18
അവൻ
അവരോടു:
“ഇങ്ങനെ
നിങ്ങളും
ബോധമില്ലാത്തവരോ?
പുറത്തു
നിന്നു
മനുഷ്യന്റെ
അകത്തു
ചെല്ലുന്ന
യാതൊന്നിന്നും
അവനെ
അശുദ്ധമാക്കുവാൻ
കഴികയില്ല
എന്നു
തിരിച്ചറിയുന്നില്ലയോ?”
19
അതു
അവന്റെ
ഹൃദയത്തിൽ
അല്ല
വയറ്റിലത്രേ
ചെല്ലുന്നതു;
പിന്നെ
മറപ്പുരയിലേക്കു
പോകുന്നു;
ഇങ്ങനെ
സകലഭോജ്യങ്ങൾക്കും
ശുദ്ധിവരുത്തുന്നു
എന്നു
പറഞ്ഞു.
20
മനുഷ്യനിൽ
നിന്നു
പുറപ്പെടുന്നതത്രേ
മനുഷ്യനെ
അശുദ്ധനാക്കുന്നതു;
21
അകത്തുനിന്നു,
മനുഷ്യരുടെ
ഹൃദയത്തിൽനിന്നു
തന്നേ,
ദുശ്ചിന്ത,
വ്യഭിചാരം,
പരസംഗം,
22
കുലപാതകം,
മോഷണം,
അത്യാഗ്രഹം,
ദുഷ്ടത,
ചതി,
ദുഷ്കർമ്മം,
വിടക്കുകണ്ണു,
ദൂഷണം,
അഹങ്കാരം,
മൂഢത
എന്നിവ
പുറപ്പെടുന്നു.
23
ഈ
ദോഷങ്ങൾ
എല്ലാം
അകത്തുനിന്നു
പുറപ്പെട്ടു
മനുഷ്യനെ
അശുദ്ധനാക്കുന്നു”
എന്നു
അവൻ
പറഞ്ഞു.
24
അവൻ
അവിടെ
നിന്നു
പുറപ്പെട്ടു
സീദോന്റെയും
സോരിന്റെയും
അതിർനാട്ടിൽ
ചെന്നു
ഒരു
വീട്ടിൽ
കടന്നു;
ആരും
അറിയരുതു
എന്നു
ഇച്ഛിച്ചു
എങ്കിലും
മറഞ്ഞിരിപ്പാൻ
സാധിച്ചില്ല.
25
അശുദ്ധാത്മാവു
ബാധിച്ച
ചെറിയ
മകൾ
ഉള്ളോരു
സ്ത്രീ
അവന്റെ
വസ്തുത
കേട്ടിട്ടു
വന്നു
അവന്റെ
കാൽക്കൽ
വീണു.
26
അവൾ
സുറൊഫൊയീക്യ
ജാതിയിലുള്ള
ഒരു
യവനസ്ത്രീ
ആയിരുന്നു;
തന്റെ
മകളിൽ
നിന്നു
ഭൂതത്തെ
പുറത്താക്കുവാൻ
അവൾ
അവനോടു
അപേക്ഷിച്ചു.
27
യേശു
അവളോടു:
“മുമ്പെ
മക്കൾക്കു
തൃപ്തി
വരട്ടെ;
മക്കളുടെ
അപ്പം
എടുത്തു
ചെറുനായ്ക്കൾക്കു
ഇട്ടുകൊടുക്കുന്നതു
നന്നല്ല”
എന്നു
പറഞ്ഞു.
28
അവൾ
അവനോടു:
അതേ,
കർത്താവേ,
ചെറുനായ്കളും
മേശെക്കു
കീഴെ
കുട്ടികളുടെ
അപ്പനുറുക്കുകളെ
തിന്നുന്നുവല്ലോ
എന്നു
ഉത്തരം
പറഞ്ഞു.
29
അവൻ
അവളോടു:
“ഈ
വാക്കുനിമിത്തം
പൊയ്ക്കൊൾക:
ഭൂതം
നിന്റെ
മകളെ
വിട്ടു
പോയിരിക്കുന്നു”
എന്നു
പറഞ്ഞു.
30
അവൾ
വീട്ടിൽ
വന്നാറെ,
മകൾ
കിടക്കമേൽ
കിടക്കുന്നതും
ഭൂതം
വിട്ടുപോയതും
കണ്ടു.
31
അവൻ
വീണ്ടും
സോരിന്റെ
അതിർ
വിട്ടു
സീദോൻ
വഴിയായി
ദെക്കപ്പൊലിദേശത്തിന്റെ
നടുവിൽകൂടി
ഗലീലക്കടല്പുറത്തു
വന്നു.
32
അവിടെ
അവർ
വിക്കനായോരു
ചെകിടനെ
അവന്റെ
അടുക്കൽ
കൊണ്ടുവന്നു,
അവന്റെ
മേൽ
കൈ
വെക്കേണം
എന്നു
അപേക്ഷിച്ചു.
33
അവൻ
അവനെ
പുരുഷാരത്തിൽനിന്നു
വേറിട്ടു
കൂട്ടിക്കൊണ്ടുപോയി
അവന്റെ
ചെവിയിൽ
വിരൽ
ഇട്ടു,
തുപ്പി
അവന്റെ
നാവിനെ
തൊട്ടു,
34
സ്വർഗ്ഗത്തേക്കു
നോക്കി
നെടുവീർപ്പിട്ടു
അവനോടു:
തുറന്നുവരിക
എന്നു
അർത്ഥമുള്ള
“എഫഥാ”
എന്നു
പറഞ്ഞു.
35
ഉടനെ
അവന്റെ
ചെവി
തുറന്നു
നാവിന്റെ
കെട്ടും
അഴിഞ്ഞിട്ടു
അവൻ
ശരിയായി
സംസാരിച്ചു.
36
ഇതു
ആരോടും
പറയരുതു
എന്നു
അവരോടു
കല്പിച്ചു
എങ്കിലും
അവൻ
എത്ര
കല്പിച്ചുവോ
അത്രയും
അവർ
പ്രസിദ്ധമാക്കി:
37
അവൻ
സകലവും
നന്നായി
ചെയ്തു;
ചെകിടരെ
കേൾക്കുമാറാക്കുന്നു;
ഊമരെ
സംസാരിക്കുമാറാക്കുന്നു
എന്നു
പറഞ്ഞു
അത്യന്തം
വിസ്മയിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References