സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 8:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Notes
No Verse Added
History
മർക്കൊസ് 8:1 (07 57 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 8:1
1
ആ
ദിവസങ്ങളിൽ
ഏറ്റവും
വലിയ
പുരുഷാരം
ഉണ്ടായിരിക്കെ
അവർക്കു
ഭക്ഷിപ്പാൻ
ഒന്നും
ഇല്ലായ്കകൊണ്ടു
യേശു
ശിഷ്യന്മാരെ
അടുക്കൽ
വിളിച്ചു
അവരോടു:
2
“ഈ
പുരുഷാരം
ഇപ്പോൾ
മൂന്നു
നാളായി
എന്നോടുകൂടെ
പാർക്കുന്നു;
അവർക്കു
ഭക്ഷിപ്പാൻ
ഒന്നും
ഇല്ലായ്കകൊണ്ടു
എനിക്കു
അവരോടു
അലിവു
തോന്നുന്നു;
3
ഞാൻ
അവരെ
പട്ടിണിയായി
വീട്ടിലേക്കു
അയച്ചാൽ
അവർ
വഴിയിൽ
വെച്ചു
തളർന്നു
പോകും;
അവരിൽ
ചിലർ
ദൂരത്തുനിന്നുവന്നവരല്ലോ”
എന്നു
പറഞ്ഞു.
4
അതിന്നു
അവന്റെ
ശിഷ്യന്മാർ:
ഇവർക്കു
ഇവിടെ
മരുഭൂമിയിൽ
അപ്പം
കൊടുത്തു
തൃപ്തിവരുത്തുവാൻ
എങ്ങനെ
കഴിയും
എന്നു
ഉത്തരം
പറഞ്ഞു.
5
അവൻ
അവരോടു:
“നിങ്ങളുടെ
പക്കൽ
എത്ര
അപ്പം
ഉണ്ടു”
എന്നു
ചോദിച്ചു.
ഏഴു
എന്നു
അവർ
പറഞ്ഞു.
6
അവൻ
പുരുഷാരത്തോടു
നിലത്തു
ഇരിപ്പാൻ
കല്പിച്ചു;
പിന്നെ
ആ
ഏഴപ്പം
എടുത്തു
സ്തോത്രം
ചെയ്തു
നുറുക്കി,
ശിഷ്യന്മാരുടെ
പക്കൽ
വിളമ്പുവാൻ
കൊടുത്തു;
അവർ
പുരുഷാരത്തിനു
വിളമ്പി.
7
ചെറിയ
മീനും
കുറെ
ഉണ്ടായിരുന്നു;
അതും
അവൻ
അനുഗ്രഹിച്ചിട്ടു,
വിളമ്പുവാൻ
പറഞ്ഞു.
8
അവർ
തിന്നു
തൃപ്തരായി;
ശേഷിച്ച
കഷണങ്ങൾ
ഏഴു
വട്ടി
നിറച്ചെടുത്തു.
9
അവർ
ഏകദേശം
നാലായിരം
പേർ
ആയിരുന്നു.
10
അവൻ
അവരെ
പറഞ്ഞയച്ച
ഉടനെ
ശിഷ്യന്മാരോടു
കൂടെ
പടകു
കയറി
ദല്മനൂഥ
അംശങ്ങളിൽ
എത്തി.
11
അനന്തരം
പരീശന്മാർ
വന്നു
അവനെ
പരീക്ഷിച്ചു
കൊണ്ടു
ആകാശത്തു
നിന്നു
ഒരു
അടയാളം
അന്വേഷിച്ചു
അവനുമായി
തർക്കിച്ചു
തുടങ്ങി.
12
അവൻ
ആത്മാവിൽഞരങ്ങി:
“ഈ
തലമുറ
അടയാളം
അന്വേഷിക്കുന്നതു
എന്തു?
ഈ
തലമുറെക്കു
അടയാളം
ലഭിക്കയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു,
13
അവരെ
വിട്ടു
പിന്നെയും
പടകു
കയറി
അക്കരെക്കു
കടന്നു.
14
അവർ
അപ്പം
കൊണ്ടുപോരുവാൻ
മറന്നു
പോയിരുന്നു;
പടകിൽ
അവരുടെ
പക്കൽ
ഒരു
അപ്പം
മാത്രമേ
ഉണ്ടായിരുന്നുള്ളു.
15
അവൻ
അവരോടു:
“നോക്കുവിൻ,
പരീശരുടെ
പുളിച്ചമാവും
ഹെരോദാവിന്റെ
പുളിച്ചമാവും
സൂക്ഷിച്ചുകൊൾവിൻ”
എന്നു
കല്പിച്ചു.
16
നമുക്കു
അപ്പം
ഇല്ലായ്കയാൽ
എന്നു
അവർ
തമ്മിൽ
തമ്മിൽ
പറഞ്ഞു.
17
അതു
യേശു
അറിഞ്ഞു
അവരോടു
പറഞ്ഞതു:
“അപ്പം
ഇല്ലായ്കയാൽ
നിങ്ങൾ
തമ്മിൽ
പറയുന്നതു
എന്തു?
ഇപ്പോഴും
തിരിച്ചറിയുന്നില്ലയോ?
ഗ്രഹിക്കുന്നില്ലയോ?
നിങ്ങളുടെ
ഹൃദയം
കടുത്തിരിക്കുന്നുവോ?
18
കണ്ണു
ഉണ്ടായിട്ടും
കണുന്നില്ലയോ?
ചെവി
ഉണ്ടായിട്ടും
കേൾക്കുന്നില്ലയോ?
ഓർക്കുന്നതുമില്ലയോ?
19
അയ്യായിരംപേർക്കു
ഞാൻ
അഞ്ചു
അപ്പം
നുറുക്കിയപ്പോൾ
കഷണങ്ങൾ
എത്ര
കൊട്ട
നിറച്ചടുത്തു?”
പന്ത്രണ്ടു
എന്നു
അവർ
അവനോടു
പറഞ്ഞു.
20
“നാലായിരം
പേർക്കു
ഏഴു
നുറുക്കിയപ്പോൾ
കഷണങ്ങൾ
എത്ര
വട്ടി
നിറച്ചെടുത്തു?”
ഏഴു
എന്നു
അവർ
അവനോടു
പറഞ്ഞു.
21
പിന്നെ
അവൻ
അവരോടു:
“ഇപ്പോഴും
നിങ്ങൾ
ഗ്രഹിക്കുന്നില്ലയോ”
എന്നു
പറഞ്ഞു.
22
അവർ
ബേത്ത്സയിദയിൽ
എത്തിയപ്പോൾ
ഒരു
കുരുടനെ
അവന്റെ
അടുക്കൽ
കൊണ്ടുവന്നു
അവനെ
തൊടേണമെന്നു
അപേക്ഷിച്ചു.
23
അവൻ
കുരുടന്റെ
കൈക്കു
പിടിച്ചു
അവനെ
ഊരിന്നു
പുറത്തുകൊണ്ടു
പോയി
അവന്റെ
കണ്ണിൽ
തുപ്പി
അവന്റെ
മേൽ
കൈ
വെച്ചു:
“നീ
വല്ലതും
കാണുന്നുണ്ടോ”
എന്നു
ചോദിച്ചു.
24
അവൻ
മേല്പോട്ടു
നോക്കി:
ഞാൻ
മനുഷ്യരെ
കാണുന്നു;
അവർ
നടക്കുന്നതു
മരങ്ങൾ
പോലെയത്രേ
കാണുന്നതു
എന്നു
പറഞ്ഞു.
25
പിന്നെയും
അവന്റെ
കണ്ണിന്മേൽ
കൈ
വെച്ചാറെ
അവൻ
സൌഖ്യം
പ്രാപിച്ചു
മിഴിച്ചുനോക്കി
എല്ലാം
സ്പഷ്ടമായി
കണ്ടു.
26
“നീ
ഊരിൽ
കടക്കപോലും
അരുതു”
എന്നു
അവൻ
പറഞ്ഞു
അവനെ
വീട്ടിലേക്കു
അയച്ചു.
27
അനന്തരം
യേശു
ശിഷ്യന്മാരുമായി
ഫിലിപ്പൊസിന്റെ
കൈസര്യക്കു
അടുത്ത
ഊരുകളിലേക്കു
പോയി;
വഴിയിൽവെച്ചു
ശിഷ്യന്മാരോടു:
“ജനങ്ങൾ
എന്നെ
ആർ
എന്നു
പറയുന്നു
”എന്നു
ചോദിച്ചു.
28
യോഹന്നാൻ
സ്നാപകനെന്നു
ചിലർ,
ഏലീയാവെന്നു
ചിലർ,
പ്രവാചകന്മാരിൽ
ഒരുത്തൻ
എന്നു
മറ്റു
ചിലർ
എന്നു
അവർ
ഉത്തരം
പറഞ്ഞു.
29
അവൻ
അവരോടു:
“എന്നാൽ
നിങ്ങൾ
എന്നെ
ആർ
എന്നു
പറയുന്നു”
എന്നു
ചോദിച്ചതിന്നു:
നീ
ക്രിസ്തു
ആകുന്നു
എന്നു
പത്രൊസ്
ഉത്തരം
പറഞ്ഞു.
30
പിന്നെ
തന്നെക്കുറിച്ചു
ആരോടും
പറയരുതെന്നു
അവൻ
അവരോടു
ഖണ്ഡിതമായി
പറഞ്ഞു.
31
മനുഷ്യപുത്രൻ
പലതും
സഹിക്കയും
മൂപ്പന്മാരും
മഹാപുരോഹിതന്മാരും
ശാസ്ത്രിമാരും
അവനെ
തള്ളിക്കളഞ്ഞു
കൊല്ലുകയും
മൂന്നു
നാൾ
കഴിഞ്ഞിട്ടു
അവൻ
ഉയിർത്തെഴുന്നേൽക്കയും
വേണം
എന്നു
അവരെ
ഉപദേശിച്ചു
തുടങ്ങി.
32
അവൻ
ഈ
വാക്കു
തുറന്നു
പറഞ്ഞു.
അപ്പോൾ
പത്രൊസ്
അവനെ
വേറിട്ടു
കൊണ്ടുപോയി
ശാസിച്ചുതുടങ്ങി;
33
അവനോ
തിരിഞ്ഞു
നോക്കി
ശിഷ്യന്മാരെ
കണ്ടിട്ടു
പത്രൊസിനെ
ശാസിച്ചു:
“സാത്താനേ,
എന്നെ
വിട്ടു
പോ;
നീ
ദൈവത്തിന്റേതല്ല
മനുഷ്യരുടെതത്രേ
കരുതുന്നതു”
എന്നു
പറഞ്ഞു.
34
പിന്നെ
അവൻ
പുരുഷാരത്തെയും
തന്റെ
ശീഷ്യന്മാരെയും
അരികെ
വിളിച്ചു
അവരോടു
പറഞ്ഞതു:
“ഒരുവൻ
എന്നെ
അനുഗമിപ്പാൻ
ഇച്ഛിച്ചാൽ
അവൻ
തന്നെത്താൻ
ത്യജിച്ചു
തന്റെ
ക്രൂശ്
എടുത്തുകൊണ്ടു
എന്നെ
അനുഗമിക്കട്ടെ.
35
ആരെങ്കിലും
തന്റെ
ജീവനെ
രക്ഷിപ്പാൻ
ഇച്ഛിച്ചാൽ
അതിനെ
കളയും;
ആരെങ്കിലും
എന്റെയും
സുവിശേഷത്തിന്റെയും
നിമിത്തം
തന്റെ
ജീവനെ
കളഞ്ഞാൽ
അതിനെ
രക്ഷിക്കും.
36
ഒരു
മനുഷ്യൻ
സർവ്വലോകവും
നേടുകയും
തന്റെ
ജീവനെ
കളകയും
ചെയ്താൽ
അവന്നു
എന്തു
പ്രയോജനം?
37
അല്ല,
തന്റെ
ജീവന്നു
വേണ്ടി
മനുഷ്യൻ
എന്തൊരു
മറുവില
കൊടുക്കും;
38
വ്യഭിചാരവും
പാപവും
ഉള്ള
ഈ
തലമുറയിൽ
ആരെങ്കിലും
എന്നെയും
എന്റെ
വചനങ്ങളെയും
കുറിച്ചു
നാണിച്ചാൽ
അവനെക്കുറിച്ചു
മനുഷ്യപുത്രനും
തന്റെ
പിതാവിന്റെ
തേജസ്സിൽ
വിശുദ്ധ
ദൂതന്മാരുമായി
വരുമ്പോൾ
നാണിക്കും;
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References