സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 6:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Notes
No Verse Added
History
ഉല്പത്തി 6:17 (05 50 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 6:17
1
മനുഷ്യൻ
ഭൂമിയിൽ
പെരുകിത്തുടങ്ങി
അവർക്കു
പുത്രിമാർ
ജനിച്ചപ്പോൾ
2
ദൈവത്തിന്റെ
പുത്രന്മാർ
മനുഷ്യരുടെ
പുത്രിമാരെ
സൌന്ദര്യമുള്ളവരെന്നു
കണ്ടിട്ടു
തങ്ങൾക്കു
ബോധിച്ച
ഏവരെയും
ഭാര്യമാരായി
എടുത്തു.
3
അപ്പോൾ
യഹോവ:
മനുഷ്യനിൽ
എന്റെ
ആത്മാവു
സദാകാലവും
വാദിച്ചുകൊണ്ടിരിക്കയില്ല;
അവൻ
ജഡം
തന്നേയല്ലോ;
എങ്കിലും
അവന്റെ
കാലം
നൂറ്റിരുപതു
സംവത്സരമാകും
എന്നു
അരുളിച്ചെയ്തു.
4
അക്കാലത്തു
ഭൂമിയിൽ
മല്ലന്മാർ
ഉണ്ടായിരുന്നു;
അതിന്റെ
ശേഷവും
ദൈവത്തിന്റെ
പുത്രന്മാർ
മനുഷ്യരുടെ
പുത്രിമാരുടെ
അടുക്കൽ
ചെന്നിട്ടു
അവർ
മക്കളെ
പ്രസവിച്ചു;
ഇവരാകുന്നു
പുരാതനകാലത്തെ
വീരന്മാർ,
കീർത്തിപ്പെട്ട
പുരുഷന്മാർ
തന്നേ.
5
ഭൂമിയിൽ
മനുഷ്യന്റെ
ദുഷ്ടത
വലിയതെന്നും
അവന്റെ
ഹൃദയവിചാരങ്ങളുടെ
നിരൂപണമൊക്കെയും
എല്ലായ്പോഴും
ദോഷമുള്ളതത്രേ
എന്നും
യഹോവ
കണ്ടു.
6
താൻ
ഭൂമിയിൽ
മനുഷ്യനെ
ഉണ്ടാക്കുകകൊണ്ടു
യഹോവ
അനുതപിച്ചു;
അതു
അവന്റെ
ഹൃദയത്തിന്നു
ദുഃഖമായി:
7
ഞാൻ
സൃഷ്ടിച്ചിട്ടുള്ള
മനുഷ്യനെ
ഭൂമിയിൽ
നിന്നു
നശിപ്പിച്ചുകളയും;
മനുഷ്യനെയും
മൃഗത്തെയും
ഇഴജാതിയെയും
ആകാശത്തിലെ
പക്ഷികളെയും
തന്നേ;
അവയെ
ഉണ്ടാക്കുകകൊണ്ടു
ഞാൻ
അനുതപിക്കുന്നു
എന്നു
യഹോവ
അരുളിച്ചെയ്തു.
8
എന്നാൽ
നോഹെക്കു
യഹോവയുടെ
കൃപ
ലഭിച്ചു.
9
നോഹയുടെ
വംശപാരമ്പര്യം
എന്തെന്നാൽ:
നോഹ
നീതിമാനും
തന്റെ
തലമുറയിൽ
നിഷ്കളങ്കനുമായിരുന്നു;
നോഹ
ദൈവത്തോടുകൂടെ
നടന്നു.
10
ശേം,
ഹാം,
യാഫെത്ത്
എന്ന
മൂന്നു
പുത്രന്മാരെ
നോഹ
ജനിപ്പിച്ചു.
11
എന്നാൽ
ഭൂമി
ദൈവത്തിന്റെ
മുമ്പാകെ
വഷളായി;
ഭൂമി
അതിക്രമംകൊണ്ടു
നിറഞ്ഞിരുന്നു.
12
ദൈവം
ഭൂമിയെ
നോക്കി,
അതു
വഷളായി
എന്നു
കണ്ടു;
സകലജഡവും
ഭൂമിയിൽ
തന്റെ
വഴി
വഷളാക്കിയിരുന്നു.
13
ദൈവം
നോഹയോടു
കല്പിച്ചതെന്തെന്നാൽ:
സകലജഡത്തിന്റെയും
അവസാനം
എന്റെ
മുമ്പിൽ
വന്നിരിക്കുന്നു;
ഭൂമി
അവരാൽ
അതിക്രമംകൊണ്ടു
നിറഞ്ഞിരിക്കുന്നു;
ഞാൻ
അവരെ
ഭൂമിയോടുകൂടെ
നശിപ്പിക്കും.
14
നീ
ഗോഫർമരംകൊണ്ടു
ഒരു
പെട്ടകംഉണ്ടാക്കുക;
പെട്ടകത്തിന്നു
അറകൾ
ഉണ്ടാക്കി,
അകത്തും
പുറത്തും
കീൽ
തേക്കേണം.
15
അതു
ഉണ്ടാക്കേണ്ടതു
എങ്ങനെ
എന്നാൽ:
പെട്ടകത്തിന്റെ
നീളം
മുന്നൂറു
മുഴം;
വീതി
അമ്പതു
മുഴം;
ഉയരം
മുപ്പതു
മുഴം.
16
പെട്ടകത്തിന്നു
കിളിവാതിൽ
ഉണ്ടാക്കേണം;
മേൽനിന്നു
ഒരു
മുഴം
താഴെ
അതിനെ
വെക്കേണം;
പെട്ടകത്തിന്റെ
വാതിൽ
അതിന്റെ
വശത്തുവെക്കേണം:
താഴത്തെയും
രണ്ടാമത്തെയും
മൂന്നാമത്തെയും
തട്ടായി
അതിനെ
ഉണ്ടാക്കേണം.
17
ആകാശത്തിൻ
കീഴിൽനിന്നു
ജീവശ്വാസമുള്ള
സർവ്വജഡത്തെയും
നശിപ്പിപ്പാൻ
ഞാൻ
ഭൂമിയിൽ
ഒരു
ജലപ്രളയം
വരുത്തും;
ഭൂമിയിലുള്ളതൊക്കെയും
നശിച്ചുപോകും.
18
നിന്നോടോ
ഞാൻ
ഒരു
നിയമം
ചെയ്യും;
നീയും
നിന്റെ
പുത്രന്മാരും
ഭാര്യയും
പുത്രന്മാരുടെ
ഭാര്യമാരും
പെട്ടകത്തിൽ
കടക്കേണം.
19
സകല
ജീവികളിൽനിന്നും,
സർവ്വജഡത്തിൽനിന്നും
തന്നേ,
ഈരണ്ടീരണ്ടിനെ
നിന്നോടുകൂടെ
ജീവരക്ഷെക്കായിട്ടു
പെട്ടകത്തിൽ
കയറ്റേണം;
അവ
ആണും
പെണ്ണുമായിരിക്കേണം.
20
അതതു
തരം
പക്ഷികളിൽനിന്നും
അതതു
തരം
മൃഗങ്ങളിൽനിന്നും
ഭൂമിയിലെ
അതതു
തരം
ഇഴജാതികളിൽനിന്നൊക്കെയും
ഈരണ്ടീരണ്ടു
ജീവ
രക്ഷെക്കായിട്ടു
നിന്റെ
അടുക്കൽ
വരേണം.
21
നീയോ
സകലഭക്ഷണസാധനങ്ങളിൽനിന്നും
വേണ്ടുന്നതു
എടുത്തു
സംഗ്രഹിച്ചുകൊള്ളേണം;
അതു
നിനക്കും
അവെക്കും
ആഹാരമായിരിക്കേണം.
22
ദൈവം
തന്നോടു
കല്പിച്ചതൊക്കെയും
നോഹ
ചെയ്തു;
അങ്ങനെ
തന്നേ
അവൻ
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References