സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എസ്ഥേർ
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
Notes
No Verse Added
History
No History Found
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എസ്ഥേർ 1
1
അഹശ്വേരോശിന്റെ
കാലത്തു--ഹിന്തുദേശംമുതൽ
കൂശ്
വരെ
നൂറ്റിരുപത്തേഴു
സംസ്ഥാനങ്ങൾ
വാണ
അഹശ്വേരോശ്
ഇവൻ
തന്നേ
-
2
ആ
കാലത്തു
അഹശ്വേരോശ്രാജാവു
ശൂശൻ
രാജധാനിയിൽ
തന്റെ
രാജാസനത്തിന്മേൽ
ഇരിക്കുമ്പോൾ
3
തന്റെ
വാഴ്ചയുടെ
മൂന്നാം
ആണ്ടിൽ
തന്റെ
സകലപ്രഭുക്കന്മാർക്കും
ഭൃത്യന്മാർക്കും
ഒരു
വിരുന്നു
കഴിച്ചു;
പാർസ്യയിലെയും
മേദ്യയിലെയും
സേനാധിപന്മാരും
പ്രഭുക്കന്മാരും
സംസ്ഥാനപതികളും
അവന്റെ
സന്നിധിയിൽ
ഉണ്ടായിരുന്നു.
4
അന്നു
അവൻ
തന്റെ
രാജകീയമഹത്വത്തിന്റെ
ഐശ്വര്യവും
തന്റെ
മഹിമാധിക്യത്തിന്റെ
പ്രതാപവും
ഏറിയനാൾ,
നൂറ്റെണ്പതു
ദിവസത്തോളം
തന്നേ,
കാണിച്ചു.
5
ആ
നാളുകൾ
കഴിഞ്ഞശേഷം
രാജാവു
ശൂശൻരാജധാനിയിൽ
കൂടിയിരുന്ന
വലിയവരും
ചെറിയവരുമായ
സകലജനത്തിന്നും
രാജധാനിയുടെ
ഉദ്യാനപ്രാകാരത്തിൽവെച്ചു
ഏഴുദിവസം
വിരുന്നു
കഴിച്ചു.
6
അവിടെ
വെൺകൽ
തൂണുകളിന്മേൽ
വെള്ളിവളയങ്ങളിൽ
ശണനൂലും
ധൂമ്രനൂലുംകൊണ്ടുള്ള
ചരടുകളാൽ
വെള്ളയും
പച്ചയും
നീലയുമായ
ശീലകൾ
തൂക്കിയിരുന്നു;
ചുവന്നതും
വെളുത്തതും
മഞ്ഞയും
കറുത്തതുമായ
മർമ്മരക്കല്ലു
പടുത്തിരുന്ന
തളത്തിൽ
പൊൻകസവും
വെള്ളിക്കസവുമുള്ള
മെത്തകൾ
ഉണ്ടായിരുന്നു.
7
വിവിധാകൃതിയിലുള്ള
പൊൻപാത്രങ്ങളിലായിരുന്നു
അവർക്കു
കുടിപ്പാൻ
കൊടുത്തതു;
രാജവീഞ്ഞും
രാജപദവിക്കു
ഒത്തവണ്ണം
ധാരാളം
ഉണ്ടായിരുന്നു.
8
എന്നാൽ
രാജാവു
തന്റെ
രാജധാനിവിചാരകന്മാരോടു:
ആരെയും
നിർബ്ബന്ധിക്കരുതു;
ഓരോരുത്തൻ
താന്താന്റെ
മനസ്സുപോലെ
ചെയ്തുകൊള്ളട്ടെ
എന്നു
കല്പിച്ചിരുന്നതിനാൽ
പാനം
ചട്ടംപോലെ
ആയിരുന്നു.
9
രാജ്ഞിയായ
വസ്ഥിയും
അഹശ്വേരോശ്രാജാവിന്റെ
രാജധാനിയിൽവെച്ചു
സ്ത്രീകൾക്കു
ഒരു
വിരുന്നു
കഴിച്ചു.
10
ഏഴാം
ദിവസം
വീഞ്ഞു
കുടിച്ചു
ആനന്ദമായിരിക്കുമ്പോൾ
അഹശ്വേരോശ്രാജാവു:
മെഹൂമാൻ,
ബിസ്ഥാ,
ഹർബ്ബോനാ,
ബിഗ്ദ്ധാ,
അബഗ്ദ്ധാ,
സേഥർ,
കർക്കസ്
എന്നിങ്ങനെ
രാജധാനിയിൽ
സേവിച്ചുനില്ക്കുന്ന
11
ഏഴു
ഷണ്ഡന്മാരോടു
ജനങ്ങൾക്കും
പ്രഭുക്കന്മാർക്കും
വസ്ഥിരാജ്ഞിയുടെ
സൌന്ദര്യം
കാണിക്കേണ്ടതിന്നു
അവളെ
രാജകിരീടം
ധരിപ്പിച്ചു
രാജസന്നിധിയിൽ
കൊണ്ടുവരുവാൻ
കല്പിച്ചു;
അവൾ
സുമുഖിയായിരുന്നു.
12
എന്നാൽ
ഷണ്ഡന്മാർമുഖാന്തരം
അയച്ച
രാജകല്പന
മറുത്തു
വസ്ഥിരാജ്ഞി
ചെല്ലാതിരുന്നു.
അതുകൊണ്ടു
രാജാവു
ഏറ്റവും
കോപിച്ചു;
അവന്റെ
കോപം
അവന്റെ
ഉള്ളിൽ
ജ്വലിച്ചു.
13
ആ
സമയത്തു
രാജമുഖം
കാണുന്നവരും
രാജ്യത്തു
പ്രധാനസ്ഥാനങ്ങളിൽ
ഇരിക്കുന്നവരുമായ
കെർശനാ,
ശേഥാർ,
അദ്മാഥാ,
തർശീശ്,
മേരെസ്,
മർസെനാ,
മെമൂഖാൻ
എന്നിങ്ങനെ
പാർസ്യയിലെയും
മേദ്യയിലെയും
ഏഴു
പ്രഭുക്കന്മാർ
അവനോടു
അടുത്തു
ഇരിക്കയായിരുന്നു.
14
രാജ്യധർമ്മത്തിലും
ന്യായത്തിലും
പരിജ്ഞാനികളായ
എല്ലാവരോടും
ആലോചിക്കുക
പതിവായിരുന്നതിനാൽ
കാലജ്ഞന്മാരായ
ആ
വിദ്വാന്മാരോടു
രാജാവു:
15
ഷണ്ഡന്മാർമുഖാന്തരം
അഹശ്വേരോശ്രാജാവു
അയച്ച
കല്പന
വസ്ഥിരാജ്ഞി
അനുസരിക്കായ്കകൊണ്ടു
രാജ്യധർമ്മപ്രകാരം
അവളോടു
ചെയ്യേണ്ടതു
എന്തു
എന്നു
ചോദിച്ചു.
16
അതിന്നു
മെമൂഖാൻ
രാജാവിനോടും
പ്രഭുക്കന്മാരോടും
ഉത്തരം
പറഞ്ഞതെന്തെന്നാൽ:
വസ്ഥിരാജ്ഞി
രാജാവിനോടു
മാത്രമല്ല,
അഹശ്വേരോശ്രാജാവിന്റെ
സർവ്വസംസ്ഥാനങ്ങളിലുള്ള
സകലപ്രഭുക്കന്മാരോടും
ജാതികളോടും
അന്യായം
ചെയ്തിരിക്കുന്നു.
17
രാജ്ഞിയുടെ
ഈ
പ്രവൃത്തി
സകലസ്ത്രീകളും
അറിയും;
അഹശ്വേരോശ്രാജാവു
വസ്ഥിരാജ്ഞിയെ
തന്റെ
മുമ്പാകെ
കൊണ്ടുവരുവാൻ
കല്പിച്ചയച്ചാറെ
അവൾ
ചെന്നില്ലല്ലോ
എന്നു
പറഞ്ഞു
അവർ
തങ്ങളുടെ
ഭർത്താക്കന്മാരെ
നിന്ദിക്കും.
18
ഇന്നു
തന്നെ
രാജ്ഞിയുടെ
പ്രവൃത്തി
കേട്ട
പാർസ്യയിലെയും
മേദ്യയിലെയും
പ്രഭുപത്നിമാർ
രാജാവിന്റെ
സകലപ്രഭുക്കന്മാരോടും
അങ്ങനെ
തന്നേ
പറയും;
ഇങ്ങനെ
നിന്ദയും
നീരസവും
അധികരിക്കും.
19
രാജാവിന്നു
സമ്മതമെങ്കിൽ
വസ്ഥി
ഇനി
അഹശ്വേരോശ്രാജാവിന്റെ
സന്നിധിയിൽ
വരരുതു
എന്നു
തിരുമുമ്പിൽനിന്നു
ഒരു
രാജകല്പന
പുറപ്പെടുവിക്കയും
അതു
മാറ്റിക്കൂടാതവണ്ണം
പാർസ്യരുടെയും
മേദ്യരുടെയും
രാജ്യധർമ്മത്തിൽ
എഴുതിക്കയും
രാജാവു
അവളുടെ
രാജ്ഞിസ്ഥാനം
അവളെക്കാൾ
നല്ലവളായ
മറ്റൊരുത്തിക്കു
കൊടുക്കയും
വേണം.
20
രാജാവു
കല്പിക്കുന്ന
വിധി
രാജ്യത്തെല്ലാടവും--അതു
മഹാരാജ്യമല്ലോ--പരസ്യമാകുമ്പോൾ
സകലഭാര്യമാരും
വലിയവരോ
ചെറിയവരോ
ആയ
തങ്ങളുടെ
ഭർത്താക്കന്മാരെ
ബഹുമാനിക്കും.
21
ഈ
വാക്കു
രാജാവിന്നും
പ്രഭുക്കന്മാർക്കും
ബോധിച്ചു;
രാജാവു
മെമൂഖാന്റെ
വാക്കുപോലെ
ചെയ്തു.
22
ഏതു
പുരുഷനും
തന്റെ
വീട്ടിൽ
കർത്തവ്യം
നടത്തുകയും
സ്വഭാഷ
സംസാരിക്കയും
വേണമെന്നു
രാജാവു
തന്റെ
സകലസംസ്ഥാനങ്ങളിലേക്കും
അതതു
സംസ്ഥാനത്തേക്കു
അതതിന്റെ
അക്ഷരത്തിലും
അതതു
ജാതിക്കു
അവരവരുടെ
ഭാഷയിലും
എഴുത്തു
അയച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References