സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഇയ്യോബ് 20:6
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Notes
No Verse Added
History
ഇയ്യോബ് 20:6 (11 24 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഇയ്യോബ് 20:6
1
അതിന്നു
നയമാത്യനായ
സോഫർ
ഉത്തരം
പറഞ്ഞതെന്തെന്നാൽ:
2
ഉത്തരം
പറവാൻ
എന്റെ
നിരൂപണങ്ങൾ
പൊങ്ങിവരുന്നു.
എന്റെ
ഉള്ളിലെ
തത്രപ്പാടു
ഹേതുവായിട്ടു
തന്നേ.
3
എനിക്കു
ലജ്ജാകരമായ
ശാസന
ഞാൻ
കേട്ടു;
എന്നാൽ
ആത്മാവു
എന്റെ
വിവേകത്തിൽ
നിന്നു
ഉത്തരം
പറയുന്നു.
4
മനുഷ്യൻ
ഭൂമിയിൽ
ഉണ്ടായതുമുതൽ
പുരാതനമായ
വസ്തുത
നീ
അറിയുന്നില്ലയോ?
5
ദുഷ്ടന്മാരുടെ
ജയഘോഷം
താൽക്കാലികമത്രെ;
വഷളന്റെ
സന്തോഷം
ക്ഷണനേരത്തേക്കേയുള്ളു.
6
അവന്റെ
മഹിമ
ആകാശത്തോളം
ഉയർന്നാലും
അവന്റെ
തല
മേഘങ്ങളോളം
എത്തിയാലും
7
അവൻ
സ്വന്തമലംപോലെ
എന്നേക്കും
നശിക്കും;
അവനെ
കണ്ടിട്ടുള്ളവർ
അവൻ
എവിടെ
എന്നു
ചോദിക്കും.
8
അവൻ
സ്വപ്നംപോലെ
പറന്നുപോകും.
അവനെ
പിന്നെ
കാണുകയില്ല;
അവൻ
രാത്രിദർശനംപോലെ
പാറിപ്പോകും.
9
അവനെ
കണ്ടിട്ടുള്ള
കണ്ണു
ഇനി
അവനെ
കാണുകയില്ല;
അവന്റെ
ഇടം
ഇനി
അവനെ
ദർശിക്കയുമില്ല.
10
അവന്റെ
മക്കൾ
ദരിദ്രന്മാരോടു
കൃപ
യാചിക്കും;
അവന്റെ
കൈ
തന്നേ
അവന്റെ
സമ്പത്തു
മടക്കിക്കൊടുക്കും.
11
അവന്റെ
അസ്ഥികളിൽ
യൌവനം
നിറഞ്ഞിരിക്കുന്നു;
അവ
അവനോടുകൂടെ
പൊടിയിൽ
കിടക്കും.
12
ദുഷ്ടത
അവന്റെ
വായിൽ
മധുരിച്ചാലും
അവൻ
അതു
നാവിൻ
കീഴെ
മറെച്ചുവെച്ചാലും
13
അതിനെ
വിടാതെ
പിടിച്ചു
വായ്ക്കകത്തു
സൂക്ഷിച്ചുവെച്ചാലും
14
അവന്റെ
ആഹാരം
അവന്റെ
കുടലിൽ
പരിണമിച്ചു
അവന്റെ
ഉള്ളിൽ
സർപ്പവിഷമായിത്തീരും.
15
അവൻ
സമ്പത്തു
വിഴുങ്ങിക്കളഞ്ഞു;
അതു
വീണ്ടും
ഛർദ്ദിക്കേണ്ടിവരും;
ദൈവം
അതു
അവന്റെ
വയറ്റിൽനിന്നു
പുറത്താക്കിക്കളയും.
16
അവൻ
സർപ്പവിഷം
നുകരും;
അണലിയുടെ
നാവു
അവനെ
കൊല്ലും.
17
തേനും
പാൽപാടയും
ഒഴുകുന്ന
തോടുകളെയും
നദികളെയും
അവൻ
കണ്ടു
രസിക്കയില്ല.
18
തന്റെ
സമ്പാദ്യം
അവൻ
അനുഭവിക്കാതെ
മടക്കിക്കൊടുക്കും;
താൻ
നേടിയ
വസ്തുവകെക്കു
ഒത്തവണ്ണം
സന്തോഷിക്കയുമില്ല.
19
അവൻ
ദരിദ്രന്മാരെ
പീഡിപ്പിച്ചുപേക്ഷിച്ചു;
താൻ
പണിയാത്ത
വീടു
അപഹരിച്ചു.
20
അവന്റെ
കൊതിക്കു
പതംവരായ്കയാൽ
അവൻ
തന്റെ
മനോഹരധനത്തോടുകൂടെ
രക്ഷപ്പെടുകയില്ല.
21
അവൻ
തിന്നുകളയാതെ
ഒന്നും
ശേഷിപ്പിക്കയില്ല;
അതുകൊണ്ടു
അവന്റെ
അഭിവൃദ്ധി
നിലനിൽക്കയില്ല.
22
അവന്റെ
സമൃദ്ധിയുടെ
പൂർണ്ണതയിൽ
അവന്നു
ഞെരുക്കം
ഉണ്ടാകും;
അരിഷ്ടന്മാരുടെ
കൈ
ഒക്കെയും
അവന്റെ
മേൽ
വരും.
23
അവൻ
വയറു
നിറെക്കുമ്പോൾ
തന്നേ
ദൈവം
തന്റെ
ഉഗ്രകോപം
അവന്റെ
മേൽ
അയക്കും;
അവൻ
ഭക്ഷിക്കുമ്പോൾ
അതു
അവന്റെ
മേൽ
വർഷിപ്പിക്കും.
24
അവൻ
ഇരിമ്പായുധം
ഒഴിഞ്ഞോടും;
താമ്രചാപം
അവനിൽ
അസ്ത്രം
തറെപ്പിക്കും.
25
അവൻ
പറിച്ചിട്ടു
അതു
അവന്റെ
ദേഹത്തിൽനിന്നു
പുറത്തുവരുന്നു.
മിന്നുന്ന
മുന
അവന്റെ
പിത്തത്തിൽനിന്നു
പുറപ്പെടുന്നു;
ഘോരത്വങ്ങൾ
അവന്റെമേൽ
ഇരിക്കുന്നു.
26
അന്ധകാരമൊക്കെയും
അവന്റെ
നിക്ഷേപമായി
സംഗ്രഹിച്ചിരിക്കുന്നു;
ആരും
ഊതാത്ത
തീക്കു
അവൻ
ഇരയാകും;
അവന്റെ
കൂടാരത്തിൽ
ശേഷിച്ചിരിക്കുന്നതിനെ
അതു
ദഹിപ്പിക്കും;
27
ആകാശം
അവന്റെ
അകൃത്യത്തെ
വെളിപ്പെടുത്തും
ഭൂമി
അവനോടു
എതിർത്തുനില്ക്കും.
28
അവന്റെ
വീട്ടിലെ
വരവു
പോയ്പോകും;
അവന്റെ
കോപത്തിന്റെ
ദിവസത്തിൽ
അതു
ഒഴുകിപ്പോകും.
29
ഇതു
ദുഷ്ടന്നു
ദൈവം
കൊടുക്കുന്ന
ഓഹരിയും
ദൈവം
അവന്നു
നിയമിച്ച
അവകാശവും
ആകുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References