സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പുറപ്പാടു് 14:23
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
പുറപ്പാടു് 14:23 (11 41 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പുറപ്പാടു് 14:23
1
യഹോവ
പിന്നെയും
മോശെയോടു
കല്പിച്ചതു
എന്തെന്നാൽ:
2
നിങ്ങൾ
തിരിഞ്ഞു
മിഗ്ദോലിന്നും
കടലിന്നും
മദ്ധ്യേ
ബാൽസെഫോന്നു
സമീപത്തുള്ള
പീഹഹീരോത്തിന്നരികെ
പാളയം
ഇറങ്ങേണമെന്നു
യിസ്രായേൽമക്കളോടു
പറക;
അതിന്റെ
സമീപത്തു
സമുദ്രത്തിന്നരികെ
നിങ്ങൾ
പാളയം
ഇറങ്ങേണം.
3
എന്നാൽ
അവർ
ദേശത്തു
ഉഴലുന്നു;
മരുഭൂമിയിൽ
കുടുങ്ങിയിരിക്കുന്നു
എന്നു
ഫറവോൻ
യിസ്രായേൽമക്കളെക്കുറിച്ചു
പറയും.
4
ഫറവോൻ
അവരെ
പിന്തുടരുവാൻ
തക്കവണ്ണം
ഞാൻ
അവന്റെഹൃദയം
കഠിനമാക്കും.
ഞാൻ
യഹോവ
ആകുന്നു
എന്നു
മിസ്രയീമ്യർ
അറിയേണ്ടതിന്നു
ഫറവോനിലും
അവന്റെ
സകലസൈന്യങ്ങളിലും
ഞാൻ
എന്നെ
തന്നേ
മഹത്വപ്പെടുത്തും.
5
അവർ
അങ്ങനെ
ചെയ്തു.
ജനം
ഓടിപ്പോയി
എന്നു
മിസ്രയീംരാജാവിന്നു
അറിവു
കിട്ടിയപ്പോൾ
ജനത്തെ
സംബന്ധിച്ചു
ഫറവോന്റെയും
അവന്റെ
ഭൃത്യന്മാരുടെയും
മനസ്സുമാറി:
യിസ്രായേല്യരെ
നമ്മുടെ
അടിമവേലയിൽനിന്നു
വിട്ടയച്ചുകളഞ്ഞുവല്ലോ;
നാം
ഈ
ചെയ്തതു
എന്തു
എന്നു
അവർ
പറഞ്ഞു.
6
പിന്നെ
അവൻ
രഥം
കെട്ടിച്ചു
പടജ്ജനത്തെയും
7
വിശേഷപ്പെട്ട
അറുനൂറു
രഥങ്ങളെയും
മിസ്രയീമിലെ
സകലരഥങ്ങളെയും
അവെക്കു
വേണ്ടുന്ന
തേരാളികളെയും
കൂട്ടി.
8
യഹോവ
മിസ്രയീംരാജാവായ
ഫറവോന്റെ
ഹൃദയം
കഠിനമാക്കിയതിനാൽ
അവൻ
യിസ്രായേൽമക്കളെ
പിന്തുടർന്നു.
എന്നാൽ
യിസ്രായേൽമക്കൾ
യുദ്ധസന്നദ്ധരായി
പുറപ്പെട്ടിരുന്നു.
9
ഫറവോന്റെ
എല്ലാ
കുതിരയും
രഥവും
കുതിരപ്പടയും
സൈന്യവുമായി
മിസ്രയീമ്യർ
അവരെ
പിന്തുടർന്നു;
കടൽക്കരയിൽ
ബാൽസെഫോന്നു
സമീപത്തുള്ള
പീഹഹീരോത്തിന്നു
അരികെ
അവർ
പാളയമിറങ്ങിയിരിക്കുമ്പോൾ
അവരോടു
അടുത്തു.
10
ഫറവോൻ
അടുത്തുവരുമ്പോൾ
യിസ്രായേൽമക്കൾ
തലഉയർത്തി
മിസ്രയീമ്യർ
പിന്നാലെ
വരുന്നതു
കണ്ടു
ഏറ്റവും
ഭയപ്പെട്ടു;
യിസ്രായേൽമക്കൾ
യഹോവയോടു
നിലവിളിച്ചു.
11
അവർ
മോശെയോടു:
മിസ്രയീമിൽ
ശവക്കുഴിയില്ലാഞ്ഞിട്ടോ
നീ
ഞങ്ങളെ
മരുഭൂമിയിൽ
മരിപ്പാൻ
കൂട്ടിക്കൊണ്ടുവന്നതു?
നീ
ഞങ്ങളെ
മിസ്രയീമിൽനിന്നു
പുറപ്പെടുവിച്ചതിനാൽ
ഞങ്ങളോടു
ഈ
ചെയ്തതു
എന്തു?
12
മിസ്രയീമ്യർക്കു
വേല
ചെയ്‍വാൻ
ഞങ്ങളെ
വിടേണം
എന്നു
ഞങ്ങൾ
മിസ്രയീമിൽവെച്ചു
നിന്നോടു
പറഞ്ഞില്ലയോ?
മരുഭൂമിയിൽ
മരിക്കുന്നതിനെക്കാൾ
മിസ്രയീമ്യർക്കു
വേല
ചെയ്യുന്നതായിരുന്നു
ഞങ്ങൾക്കു
നല്ലതു
എന്നു
പറഞ്ഞു.
13
അതിന്നു
മോശെ
ജനത്തോടു:
ഭയപ്പെടേണ്ടാ;
ഉറച്ചുനില്പിൻ;
യഹോവ
ഇന്നു
നിങ്ങൾക്കു
ചെയ്‍വാനിരിക്കുന്ന
രക്ഷ
കണ്ടുകൊൾവിൻ;
നിങ്ങൾ
ഇന്നു
കണ്ടിട്ടുള്ള
മിസ്രയീമ്യരെ
ഇനി
ഒരുനാളും
കാണുകയില്ല.
14
യഹോവ
നിങ്ങൾക്കുവേണ്ടി
യുദ്ധംചെയ്യും;
നിങ്ങൾ
മിണ്ടാതിരിപ്പിൻ
എന്നു
പറഞ്ഞു.
15
അപ്പോൾ
യഹോവ
മോശെയോടു
അരുളിച്ചെയ്തതു:
നീ
എന്നോടു
നിലവിളിക്കുന്നതു
എന്തു?
മുമ്പോട്ടു
പോകുവാൻ
യിസ്രായേൽമക്കളോടു
പറക.
16
വടി
എടുത്തു
നിന്റെ
കൈ
കടലിന്മേൽ
നീട്ടി
അതിനെ
വിഭാഗിക്ക;
യിസ്രായേൽമക്കൾ
കടലിന്റെ
നടുവെ
ഉണങ്ങിയ
നിലത്തുകൂടി
കടന്നുപോകും.
17
എന്നാൽ
ഞാൻ
മിസ്രയീമ്യരുടെ
ഹൃദയത്തെ
കഠിനമാക്കും;
അവർ
ഇവരുടെ
പിന്നാലെ
ചെല്ലും;
ഞാൻ
ഫറവോനിലും
അവന്റെ
സകല
സൈന്യത്തിലും
അവന്റെ
രഥങ്ങളിലും
കുതിരപ്പടയിലും
എന്നെത്തന്നെ
മഹത്വപ്പെടുത്തും.
18
ഇങ്ങനെ
ഞാൻ
ഫറവോനിലും
അവന്റെ
രഥങ്ങളിലും
കുതിരപ്പടയിലും
എന്നെത്തന്നെ
മഹത്വപ്പെടുത്തുമ്പോൾ
ഞാൻ
യഹോവ
ആകുന്നു
എന്നു
മിസ്രയീമ്യർ
അറിയും.
19
അനന്തരം
യിസ്രായേല്യരുടെ
സൈന്യത്തിന്നു
മുമ്പായി
നടന്ന
ദൈവദൂതൻ
അവിടെനിന്നു
മാറി
അവരുടെ
പിന്നാലെ
നടന്നു;
മേഘസ്തംഭവും
അവരുടെ
മുമ്പിൽ
നിന്നു
മാറി
അവരുടെ
പിമ്പിൽ
പോയി
നിന്നു.
20
രാത്രി
മുഴുവനും
മിസ്രയീമ്യരുടെ
സൈന്യവും
യിസ്രായേല്യരുടെ
സൈന്യവും
തമ്മിൽ
അടുക്കാതവണ്ണം
അതു
അവയുടെ
മദ്ധ്യേ
വന്നു;
അവർക്കു
മേഘവും
അന്ധകാരവും
ആയിരുന്നു;
ഇവർക്കോ
രാത്രിയെ
പ്രകാശമാക്കിക്കൊടുത്തു.
21
മോശെ
കടലിന്മേൽ
കൈനീട്ടി;
യഹോവ
അന്നു
രാത്രി
മുഴുവനും
മഹാശക്തിയുള്ള
ഒരു
കിഴക്കൻ
കാറ്റുകൊണ്ടു
കടലിനെ
പിൻവാങ്ങിച്ചു
ഉണങ്ങിയ
നിലം
ആക്കി;
അങ്ങനെ
വെള്ളം
തമ്മിൽ
വേർപിരിഞ്ഞു.
22
യിസ്രായേൽമക്കൾ
കടലിന്റെ
നടുവിൽ
ഉണങ്ങിയ
നിലത്തുകൂടി
നടന്നുപോയി;
അവരുടെ
ഇടത്തും
വലത്തും
വെള്ളം
മതിലായി
നിന്നു.
23
മിസ്രയീമ്യർ
പിന്തുടർന്നു;
ഫറവോന്റെ
കുതിരയും
രഥങ്ങളും
കുതിരപ്പടയും
എല്ലാം
അവരുടെ
പിന്നാലെ
കടലിന്റെ
നടുവിലേക്കു
ചെന്നു.
24
പ്രഭാതയാമത്തിൽ
യഹോവ
അഗ്നിമേഘസ്തംഭത്തിൽനിന്നു
മിസ്രയീമ്യസൈന്യത്തെ
നോക്കി
മിസ്രയീമ്യസൈന്യത്തെ
താറുമാറാക്കി.
25
അവരുടെ
രഥചക്രങ്ങളെ
തെറ്റിച്ചു
ഓട്ടം
പ്രായസമാക്കി.
അതുകൊണ്ടു
മിസ്രയീമ്യർ:
നാം
യിസ്രായേലിനെ
വിട്ടു
ഓടിപ്പോക;
യഹോവ
അവർക്കു
വേണ്ടി
മിസ്രയീമ്യരോടു
യുദ്ധം
ചെയ്യുന്നു
എന്നു
പറഞ്ഞു.
26
അപ്പോൾ
യഹോവ
മോശെയോടു:
വെള്ളം
മിസ്രയീമ്യരുടെ
മേലും
അവരുടെ
രഥങ്ങളിൻ
മേലും
കുതിരപ്പടയുടെമേലും
മടങ്ങി
വരേണ്ടതിന്നു
കടലിന്മേൽ
കൈനീട്ടുക
എന്നു
കല്പിച്ചു.
27
മോശെ
കടലിന്മേൽ
കൈ
നീട്ടി;
പുലർച്ചെക്കു
കടൽ
അതിന്റെ
സ്ഥിതിയിലേക്കു
മടങ്ങിവന്നു.
മിസ്രയീമ്യർ
അതിന്നു
എതിരായി
ഓടി;
യഹോവ
മിസ്രയീമ്യരെ
കടലിന്റെ
നടുവിൽ
തള്ളിയിട്ടു.
28
വെള്ളം
മടങ്ങിവന്നു
അവരുടെ
പിന്നാലെ
കടലിലേക്കു
ചെന്നിരുന്ന
രഥങ്ങളെയും
കുതിരപ്പടയെയും
ഫറവോന്റെ
സൈന്യത്തെയും
എല്ലാം
മുക്കിക്കളഞ്ഞു;
അവരിൽ
ഒരുത്തൻ
പോലും
ശേഷിച്ചില്ല.
29
യിസ്രായേൽമക്കൾ
കടലിന്റെ
നടുവെ
ഉണങ്ങിയ
നിലത്തുകൂടി
കടന്നുപോയി;
വെള്ളം
അവരുടെ
ഇടത്തും
വലത്തും
മതിലായി
നിന്നു.
30
ഇങ്ങനെ
യഹോവ
ആ
ദിവസം
യിസ്രായേല്യരെ
മിസ്രയീമ്യരുടെ
കയ്യിൽനിന്നു
രക്ഷിച്ചു;
മിസ്രയീമ്യർ
കടൽക്കരയിൽ
ചത്തടിഞ്ഞു
കിടക്കുന്നതു
യിസ്രായേല്യർ
കാണുകയും
ചെയ്തു.
31
യഹോവ
മിസ്രയീമ്യരിൽ
ചെയ്ത
ഈ
മഹാപ്രവൃത്തി
യിസ്രായേല്യർ
കണ്ടു;
ജനം
യഹോവയെ
ഭയപ്പെട്ടു,
യഹോവയിലും
അവന്റെ
ദാസനായ
മോശെയിലും
വിശ്വസിച്ചു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References