സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സെഫന്യാവു 1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
Notes
No Verse Added
History
സെഫന്യാവു 1:0 (04 21 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സെഫന്യാവു 1
1
യെഹൂദാരാജാവായി
ആമോന്റെ
മകനായ
യോശീയാവിന്റെ
കാലത്തു,
ഹിസ്കീയാവിന്റെ
മകനായ
അമർയ്യാവിന്റെ
മകനായ
ഗെദല്യാവിന്റെ
മകനായ
കൂശിയുടെ
മകനായ
സെഫന്യാവിന്നുണ്ടായ
യഹോവയുടെ
അരുളപ്പാടു.
2
ഞാൻ
ഭൂതലത്തിൽനിന്നു
സകലത്തെയും
സംഹരിച്ചുകളയും
എന്നു
യഹോവയുടെ
അരുളപ്പാടു.
3
ഞാൻ
മനുഷ്യരെയും
മൃഗങ്ങളെയും
സംഹരിക്കും;
ഞാൻ
ആകാശത്തിലെ
പറവജാതിയെയും
സമുദ്രത്തിലെ
മത്സ്യങ്ങളെയും
ദുഷ്ടന്മാരോടുകൂടെ
ഇടർച്ചകളെയും
സംഹരിക്കും;
ഞാൻ
ഭൂതലത്തിൽ
നിന്നു
മനുഷ്യനെ
ഛേദിച്ചുകളയും
എന്നു
യഹോവയുടെ
അരുളപ്പാടു.
4
ഞാൻ
യെഹൂദയുടെ
മേലും
യെരൂശലേമിലെ
സകലനിവാസികളുടെ
മേലും
കൈ
നീട്ടും;
ഞാൻ
ഈ
സ്ഥലത്തുനിന്നു
ബാലിന്റെ
ശേഷിപ്പിനെയും
പുരോഹിതന്മാരോടു
കൂടെ
പൂജാരികളുടെ
പേരിനെയും
5
മേൽപുരകളിൽ
ആകാശത്തിലെ
സൈന്യത്തെ
നമസ്കരിക്കുന്നവരെയും
യഹോവയെച്ചൊല്ലിയും
മൽക്കാമിനെച്ചൊല്ലിയും
സത്യം
ചെയ്തു
നമസ്കരിക്കുന്നവരെയും
യഹോവയെ
വിട്ടു
പിന്മാറിയവരെയും
6
യഹോവയെ
അന്വേഷിക്കയോ
അവനെക്കുറിച്ചു
ചോദിക്കയോ
ചെയ്യാത്തവരെയും
ഛേദിച്ചുകളയും.
7
യഹോവയായ
കർത്താവിന്റെ
സന്നിധിയിൽ
മിണ്ടാതിരിക്ക;
യഹോവയുടെ
ദിവസം
അടുത്തിരിക്കുന്നു;
യഹോവ
ഒരു
യാഗസദ്യ
ഒരുക്കി
താൻ
ക്ഷണിച്ചവരെ
വിശുദ്ധീകരിച്ചുമിരിക്കുന്നു.
8
എന്നാൽ
യഹോവയുടെ
യാഗസദ്യയുള്ള
ദിവസത്തിൽ
ഞാൻ
പ്രഭുക്കന്മാരെയും
രാജകുമാരന്മാരെയും
അന്യദേശവസ്ത്രം
ധരിച്ചിരിക്കുന്ന
ഏവരെയും
സന്ദർശിക്കും.
9
അന്നാളിൽ
ഞാൻ
ഉമ്മരപ്പടി
ചാടിക്കടക്കുന്ന
ഏവരെയും
സാഹസവും
വഞ്ചനയുംകൊണ്ടു
തങ്ങളുടെ
യജമാനന്മാരുടെ
വീടുകളെ
നിറെക്കുന്നവരെയും
സന്ദർശിക്കും.
10
അന്നാളിൽ
മത്സ്യഗോപുരത്തിൽനിന്നു
ഉറക്കെയുള്ളോരു
നിലവിളിയും
രണ്ടാമത്തെ
നഗരാംശത്തിൽനിന്നു
ഒരു
മുറവിളയും
കുന്നുകളിൽനിന്നു
ഒരു
ത്സടത്സടനാദവും
ഉണ്ടാകും
എന്നു
യഹോവയുടെ
അരുളപ്പാടു.
11
മക്തേശ്
നിവാസികളെ,
മുറയിടുവിൻ;
വ്യാപാരിജനം
ഒക്കെയും
നശിച്ചുപോയല്ലോ;
സകല
ദ്രവ്യവാഹകന്മാരും
ഛേദിക്കപ്പെട്ടിരിക്കുന്നു.
12
ആ
കാലത്തു
ഞാൻ
യെരൂശലേമിനെ
വിളക്കു
കത്തിച്ചു
ശോധന
കഴിക്കയും
മട്ടിന്മേൽ
ഉറെച്ചുകിടന്നു:
യഹോവ
ഗുണമോ
ദോഷമോ
ചെയ്കയില്ല
എന്നു
ഹൃദയത്തിൽ
പറയുന്ന
പുരുഷന്മാരെ
സന്ദർശിക്കയും
ചെയ്യും.
13
അങ്ങനെ
അവരുടെ
സമ്പത്തു
കവർച്ചയും
അവരുടെ
വീടുകൾ
ശൂന്യവും
ആയ്തീരും;
അവർ
വീടു
പണിയും,
പാർക്കയില്ലതാനും;
അവർ
മുന്തിരിത്തോട്ടം
ഉണ്ടാക്കും
വീഞ്ഞു
കുടിക്കയില്ലതാനും.
14
യഹോവയുടെ
മഹാദിവസം
അടുത്തിരിക്കുന്നു;
അതു
അടുത്തു
അത്യന്തം
ബദ്ധപ്പെട്ടുവരുന്നു;
കേട്ടോ
യഹോവയുടെ
ദിവസം!
വീരൻ
അവിടെ
കഠിനമായി
നിലവിളിക്കുന്നു.
15
ആ
ദിവസം
ക്രോധദിവസം,
കഷ്ടവും
സങ്കടവും
ഉള്ള
ദിവസം,
ശൂന്യതയും
നാശവും
ഉള്ള
ദിവസം,
ഇരുട്ടും
അന്ധകാരവും
ഉള്ള
ദിവസം,
മേഘവും
മൂടലും
ഉള്ള
ദിവസം,
16
ഉറപ്പുള്ള
പട്ടണങ്ങൾക്കും
ഉയരമുള്ള
കൊത്തളങ്ങൾക്കും
വിരോധമായി
കാഹളനാദവും
ആരവവും
ഉള്ള
ദിവസം
തന്നേ.
17
മനുഷ്യർ
കുരുടന്മാരെപ്പോലെ
നടക്കത്തക്കവണ്ണം
ഞാൻ
അവർക്കു
കഷ്ടത
വരുത്തും;
അവർ
യഹോവയോടു
പാപം
ചെയ്തുവല്ലോ;
അവരുടെ
രക്തം
പൊടിപോലെയും
അവരുടെ
മാംസം
കാഷ്ടംപോലെയും
ചൊരിയും.
18
യഹോവയുടെ
ക്രോധദിവസത്തിൽ
അവരുടെ
വെള്ളിക്കും
പൊന്നിന്നും
അവരെ
രക്ഷിപ്പാൻ
കഴികയില്ല;
സർവ്വഭൂമിയും
അവന്റെ
തീക്ഷ്ണതാഗ്നിക്കു
ഇരയായ്തീരും;
സകല
ഭൂവാസികൾക്കും
അവൻ
ശീഘ്രസംഹാരം
വരുത്തും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References